tag:blogger.com,1999:blog-84644483524652095092024-03-20T01:46:21.484-07:00സത്യം നിങ്ങളെ സ്വതന്ത്രരാക്കും!Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.comBlogger91125tag:blogger.com,1999:blog-8464448352465209509.post-51500564850005812462020-05-09T10:26:00.002-07:002020-05-09T10:26:32.814-07:00ഇത് ഇവിടെ അവസാനിക്കുന്നു!<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<span style="font-size: x-large;"><b><span style="color: red;">മറ്റൊരു ബ്ലോഗ് തുടക്കം കുറിച്ചതിനാല്‍ ഇതിവിടെ നിര്‍ത്തുന്നു!</span></b></span></div>
</div>
മത്തായിസ്http://www.blogger.com/profile/17557796710009081936noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-52058267372257153932020-04-16T00:13:00.000-07:002020-04-16T00:13:08.282-07:00സത്യദൈവത്തിന്റെ വചനപ്രകാരം മാതൃകാ പുരുഷനാണോ?<div dir="ltr" style="text-align: left;" trbidi="on">
<br />
ലോകാരംഭം മുതല്‍ ഇതുവരെയും അള്ളാഹു പടച്ചുണ്ടാക്കിയത് മനുഷ്യരാശിക്ക് മാതൃകയാക്കാന്‍ ഉള്ള മുത്തിനെ പ്രതി മാത്രമാണ് എന്ന് പറഞ്ഞു നടക്കുന്നവര്‍ ആ വഴിയില്‍ പോയിക്കൊള്ളട്ടെ എന്ന് കരുതിയിരുന്നതാണ്. പരിഷ്കൃത ലോകത്ത് മുത്തിന്റെ ചെയ്തികള്‍ അത്രത്തോളം വെറുപ്പ് ഉളവാക്കുന്നത് ആണെന്ന് ബോധ്യമുല്ലതിനാലോ മറ്റോ, ദാവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുത്തിനെയായി യാതൊരു ബന്ധവും ഇല്ലാതിരിക്കെ സത്യദൈവത്തിന്റെ വചനമായ ബൈബിളില്‍ നിന്നും യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ ഉള്ള മഹത് വ്യക്തിത്വങ്ങളെ മുത്തിന്റെ നിലവാരത്തിലേക്ക് ഇകുഴ്താന്‍ ശ്രമിച്ചു കൊണ്ട് ഇരവാദം പറയുമ്പോള്‍, മുത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഞങ്ങള്‍ക്കും ചികഞ്ഞെടുത്തു പരിശോധിക്കെണ്ടാതായി വരുന്നു. ഒരു ഇസ്ലാമിക സുഹൃത്ത് ഈ ഗ്രൂപ്പില്‍ മാതൃകാ പുരുഷന്റെ ബല്യവിവാഹത്തെ (ബാലികയെ ആണ് വയോധികന് വിവാഹം കഴിച്ചത് ബാല്യത്തില്‍ അല്ല) ന്യായീകരിക്കാന്‍, ഇസഹക് 3 വയസ്സുള്ള റബ്ബേക്കയെയാണ് വിവാഹം കഴിച്ചത് എന്ന്. (ഈ പോസ്റ്റ് അതിനുള്ള മറുപടി https://www.facebook.com/groups/sathyathinte.poralikal/permalink/1413590092072859/). ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുഹമ്മദ് ഏതെങ്കിലും രീതിയില്‍ സത്യദൈവത്തിന്റെ വചനപ്രകാരം മാതൃകാ പുരുഷനാണോ എന്നാണു.<br />
<br />
1 തിമോത്തി 3 ആം അധ്യായം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. സമൂഹത്തില്‍ മാതൃകയായി ജീവികുന്നവന്‍ ആയിരിക്കണം പ്രാദേശിക ക്രൈസ്തവ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടവന്‍. അവന് എത്രത്തോളം സംശുദ്ധനും നിര്‍മലനും ആയിരിക്കേണം എന്ന് വചനം പ്രതിപധിക്കുന്നുണ്ട്.<br />
<br />
1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. 2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. 3 മദ്യപ്രിയനും തല്ലുകാരനും അരുതു; 4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. 5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. 7 നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. .......<br />
<br />
ഈ പ്രധാന മാനധണ്ടങ്ങള്‍ പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും<br />
<br />
1) ഏകഭാര്യയുടെ ഭർത്താവും - <br />
<br />
അനേകം ഭാര്യമാര്‍ , അനേകം വിവാഹങ്ങള്‍, ഇനി സ്വദേഹം ദാനം ചെയ്യുന്നവളെ വേണമെങ്കില്‍ വിവാഹം കഴിച്ചാല്‍ മതി എന്ന് ഖുറാനില്‍ അല്ലാഹുവിന്റെ എര്പാട്<br />
<br />
33:50 നബിയേ, .... . അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.<br />
<br />
ഇത്രയൊക്കെ അവകാശം കിട്ടിയില്ലെങ്കില്‍ മുത്ത് വിഷമിച്ചു കരഞ്ഞു പോയാലോ. കഷ്ടം!<br />
<br />
--------------------------------------------------------------------------<br />
2) നിർമ്മദനും -<br />
<br />
മരിച്ചവരുടെ ഭാര്യമാരുടെ വായില്‍ കരച്ചില് നിറുത്താന്‍ മണ്ണ് വാരിയിടാന്‍ പറയുന്ന മനസക്ഷിയില്ലാത്ത നര്‍മ്മബോധം!<br />
ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ് നമ്പര്‍ 636(1305), പേജ് 402, 404)<br />
<br />
അനുതപമില്ലാത്ത മനസ്സിനുടമക്ക് നര്‍മമബോധം ഉണ്ടാകില്ല.<br />
--------------------------------------------------------------------------<br />
3) ജിതേന്ദ്രിയനും -<br />
<br />
ഇന്ദ്രീയജയം ഇങ്ങനെ വളര്ത്പുത്രന്റെ ഭാര്യയുടെ നഗ്നത മോഹിച്ചിട്ടു അവളെ മൊഴി ചെല്ലിപ്പിച്ചു വിവാഹം കഴിച്ചു. അതിനും അള്ളാഹു ആയത്ത് ഇറക്കി കൊടുത്തു എന്നുള്ളതാണ്.<br />
‘മുഹമ്മദ് ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്റെ വീട്ടിൽ എത്തി. ശിരോവസ്ത്രം കൊണ്ട് വാതിൽ മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ വിവസ്ത്ര ആയി ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു സൈദിന്റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)<br />
<br />
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 89 (1428): ‘അനസ് നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ് അവളുടെ അരികെ ചെന്നു. അവള് മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ് പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള് അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു) (33:37 പശ്ചാത്തലം)<br />
<br />
ഖുറാന് (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്ഹതയുള്ളവന് അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്."<br />
<br />
ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്‍ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു. ജിതേന്ത്രീയനുമല്ല.<br />
--------------------------------------------------------------------------<br />
4) സുശീലനും -<br />
<br />
മരണ സമയം അടുക്കാരാകുംബോള്‍ മുഹമ്മദ് യഹൂദരെയും ക്രൈസ്ടവരെയും ശാപവാക്കുകള്‍ കൊണ്ട് മൂടുന്ന സുശീലത.<br />
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."<br />
<br />
സുശീലനും അല്ല.<br />
--------------------------------------------------------------------------<br />
5) അതിഥിപ്രിയനും -<br />
<br />
അതിഥിപ്രിയന്‍ അല്ലെന്നു തുറന്നു പറയാന്‍ മടിയുള്ളത് കൊണ്ട് അടിമ അല്ലാഹുവിനെ കൊണ്ട് ആയത്ത് ഇറക്കിച്ചു.<br />
<br />
വാതില്ക്കല് കാവല്‍ നില്‍ക്കുകയോ, അവിടെ വന്നു തമ്ബടിക്കുന്നവരെ ഓടിച്ചു വിടുകയോ [ ഖുറാന് 33:53 49:5] , ഉമ്മറങ്ങളിലോ അകത്തളങ്ങളിലോ അധികം ആരും ഇരിക്കാനനുവതിക്കതിരിക്കുക, അങ്ങനെ പുള്ളിക്ക് ശല്യം ഉണ്ടാക്കാതിരിക്കുക, എന്ന് അടിമയല്ലാഹുവിന്റെ ആയത്ത് [ ഖുറാന് 33:53]<br />
<br />
33:53 സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല.<br />
<br />
അതിഥി പ്രിയനും അല്ല!<br />
--------------------------------------------------------------------------<br />
6) ഉപദേശിപ്പാൻ സമർത്ഥനും -<br />
<br />
ഉപദേശിക്കാന്‍ അറിവൊന്നും ഇല്ല എന്ന് കുരാനും ഹദീസും തെളിവ്.<br />
<br />
ഖുര്‍ആന്‍ . 17:85 നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല.<br />
<br />
അബ്ദുള്ള നിവേദനം: .... ഒരുവന് ഏഴുന്നേറ്റു നിന്ന് കൊണ്ട് ചോദിച്ചു,"ഓ അബ-ല്‍-ഖാസിം! ആത്മാവ് എന്നാല്‍ എന്താണ്?", നബി മൂകതയിലേക്ക് ആണ്ടു. ഞാന്‍ കരുതി അദ്ദേഹം ദിവ്യപ്രചോദനത്താല്‍ അകപ്പെട്ടിരിക്കുന്നു എന്നു. അതിനാല്‍ നബിയുടെ ആ അവസ്ഥ മാറുന്ന വരെ ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നീട് നബി അറിയിച്ചു "നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല." (സഹിഹ് ബുഖാരി പുസ്തകം 3 ഹദിസ് 127)<br />
<br />
ആത്മീയതയെ കുറിച്ച് തൊട്ടു തീണ്ടിയിട്ടില്ലതവരാണു ദൈവത്തെ പറ്റിയും ആത്മീയതയെ പറ്റിയും ഉപദേശിക്കാന്‍ നടക്കുന്നത്. ഉപദേശിപ്പാന്‍ ഉള്ള അറിവോ സമര്ത്യമോ ഇല്ല.<br />
--------------------------------------------------------------------------<br />
7) ശാന്തനും കലഹിക്കാത്തവനും -<br />
<br />
തോന്നിയ പോലെ ശപിക്കുകയും ചീത്ത വിളിക്കുയും ചെയ്യുന്നു.<br />
<br />
ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. ...........’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 88 (2600)<br />
<br />
രസം എന്താന്ന് വെച്ചാല്‍ ഇങ്ങനെ ശപിക്കളും അടിയും ചീത്തവിളിയും കിട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടുമത്രേ. എന്നാല്‍ ശപിക്കുന്നവന് സത്യവിശ്വാസി അല്ല എന്ന് പുള്ളി തന്നെ പറയുന്നുമുണ്ട്.<br />
<br />
അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന് ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 84 (2597)<br />
<br />
എന്തൊരു വിരോധാഭാസം! എങ്കില്‍ ശാന്തനോ കലഹിക്കത്തവനും ആകാന്‍ സാധ്യതയില്ല.<br />
--------------------------------------------------------------------------<br />
8) ദ്രവ്യാഗ്രഹമില്ലാത്തവനും -<br />
<br />
പണത്തിനോടുള്ള ദുരാഗ്രഹവും വൈരാഗ്യബുദ്ധിയും ഒരിക്കലും ദൈവത്തില്‍ നിന്നുള്ളതല്ല. ഭൌതീകമായി വാളുകോണ്ടും അക്രമവും രക്തചോരിച്ചലുകൊണ്ടും മതം വളര്‍ത്താന്‍ പണം വേണ്ടിയിരുന്നു. കൂടെ തന്റെ ദുരഗ്രഹങ്ങള്‍ക്കും.<br />
<br />
ബിന്‍ അല്‍-നാദിര്‍ന്റെ നിധി സൂക്ഷിക്കുന്ന കിനാന ബി. അല്‍-റബിയെ, ആ നിധിയെ കുറിച്ചരാഞ്ഞ പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അതെവിടെയുണ്ടെന്നു അവനറിയാം എന്നത് അവന് നിഷേധിച്ചു. പ്രവാചകന്റെ അടുത്തേക്ക് മറ്റൊരു യാഹൂദനെ കൊണ്ടുവരപ്പെടുകയും, അയാള്‍ കിനാന എല്ലാ ദിവസവും രാവിലെ ഏതാനും ചില അവശിഷ്ടങ്ങള്‍ക്ക് ചുറ്റും പോകുന്നത് കണ്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പ്രവാചകന് കിനനയോടു ചോദിച്ചു, ‘നിനക്കറിയാമോ, നിന്റെ കൈവശം ആ നിധിയുണ്ടെന്നു ഞങ്ങള്‍ കണ്ടുപിടിച്ചാല്‍, ഞാന്‍ നിന്നെ കൊല്ലും എന്നു?‘, ഉവ്വ് എന്നയാള്‍ പറഞ്ഞു. പ്രവാചകന് ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുവാന്‍ ആജ്ഞാപിക്കുകയും നിധിയുടെ കുറച്ചു കണ്ടു കിട്ടുകയും ചെയ്തു. അപ്പോള്‍ ബാക്കി ഭാഗം കൂടി സമര്‍പ്പിക്കുവാന്‍ അയാളോട് പ്രവാചകന് അവിശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസ്സമ്മതിച്ചു. അതിനാല്‍ പ്രവാചകന് അല്‍-സുബയര്‍ ബിന്‍ അല്‍-അവ്വമിന് ആജ്ഞ നല്കി, “എന്ത് അവനറിയുമോ അതെല്ലാം പിഴിഞ്ഞെടുക്കുന്നവരെ അവനെ ദണ്ഡിപ്പിക്കുക.“, അതിനാല്‍ അവന് മരണാസന്നനനാകുവരെ ജ്വലിപ്പിച്ച തീക്കല്ലും, കരിരുമ്പും അവന്റെ നെഞ്ചില്‍ വെച്ചു കൊണ്ടിരുന്നു. ശേഷം മുഹമ്മദ് ബിന്‍ മാസലാമക്കു അവനെ എത്തിച്ചു കൊടുക്കുകയും, അവന്റെ സഹോദരന് മഹമുദ്നു വേണ്ടി പ്രതികാരത്തില്‍ ഇവന്റെ തല ചേധിച്ചു കളയുകയും ചെയ്തു. (ഇബിന് ഹിഷാം സീറാ ആന്‍-നബവിയ്യ പേജ് 430-431 [THE REST OF THE AFFAIR OF KHAYBAR] )<br />
<br />
എങ്കില്‍ ദ്രവ്യാഗ്രഹമില്ലത്തവനാണ് എന്ന നിബന്ധനയും തെറ്റി.<br />
--------------------------------------------------------------------------<br />
9) സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും : <br />
<br />
ഭാര്യമാര്‍ക്കിടയിലെ അടിപിടി തീര്‍ക്കാനും വിവാഹമോചനം ചെയ്യും എന്ന് ഭീഷണിപ്പെടുത്താനും ഖുര്‍ആന്‍ ആയത്ത് 66:4-5 വരെ...<br />
<br />
66:4 നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനന്. ജിബ്രീലും സദ്വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്. 5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.<br />
<br />
അസ്സല് ഭരണം, ഇതുപോലെ പല ഹദീസുകളും ഉണ്ട് വീട്ടുചിലവ് കിട്ടാത്തതിന്റെ പ്രശ്നവും മറ്റുമായി. അള്ളാഹു വേണം കുടുംബം ഭരിക്കാന്‍. ഇതില്‍ പരം അവസ്ഥ ആര്‍ക്കെങ്കിലും വരാനുണ്ടോ?<br />
--------------------------------------------------------------------------<br />
10) മദ്യപ്രിയനും:-<br />
<br />
മദ്യാസക്തി കാണുന്നില്ല , പക്ഷെ മദ്യപുഴ സ്വര്‍ഗ്ഗത്തില്‍ നല്കി ഇഷ്ടം പോലെ കുടിക്കാന്‍ കിട്ടും എന്ന് പറയുക വഴി മദ്യാസക്തി ഇല്ല എന്ന് പറയാന്‍ സാധിക്കില്ല<br />
<br />
83:25 മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. (സ്വര്‍ഗ്ഗത്തില്‍ ആണ് എന്നൊരു വെത്യസം മാത്രം.)<br />
<br />
പക്ഷെ മദ്യവിരോധത്തിനു കാരണം യുദ്ധകൊതി മാത്രമാണ് എന്ന് തെളിയിക്കുന്ന ആയത്ത്.<br />
<br />
... ജാബിര്‍ നിവേദനം: കുറച്ചാളുകള്‍ ഉഹുദ് യുദ്ധദിവസം രാവിലെ മദ്യം (wine) കഴിച്ചിരുന്നു അനന്തരം അവരെല്ലാം കൊല്ലപ്പെടുകയും രക്തസാക്ഷികള്‍ ആവുകയും ചെയ്തു (സഹിഹ് ബുഖാരി 59:375)<br />
ശേഷം മദ്യനിരോധനം.<br />
<br />
1/2 മാര്‍ക്ക്<br />
--------------------------------------------------------------------------<br />
11) മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം :-<br />
<br />
ഇത് പിടിയില്ല അറിയുന്നവര്‍ പറയുക;<br />
--------------------------------------------------------------------------<br />
<br />
(5/100) ആണ് മുത്തിന് കിട്ടിയ മാര്‍ക്ക് അതും സംശയത്തിന്റെ ആനുകൂല്യത്തില്‍<br />
<br />
പ്രാദേശിക അധ്യക്ഷന്‍ പോയിട്ട് അധ്യക്ഷന്റെ കുശിനിക്കാരനക്കാന്‍ സാധിക്കില്ല. <br />
--------------------------------------------------------------------------<br />
<br />
ഇതാണ് അധ്യക്ഷന്റെ മാനദണ്ടമെങ്കില്‍ ബൈബിളിലെ പ്രവാചകന്മാരുടെയും, അപ്പോസ്തോലരുടെയും ഒക്കെ സ്ഥാനം എവിടെ ആകും എന്ന് ഊഹികാമല്ലോ. എങ്കില്‍ മശിഹായെ എവിടെ വെച്ചായിരിക്കണം ആയിരിക്കും നൂക്കി കാണേണ്ടത്, ഊഹിക്കാന്‍ പോലും സാധിക്കാത്ത ഉയരത്തില്‍. ആ മശിഹായെ മുഹമ്മദര്‍ വന്നു പേരില്ലാത്ത അല്ലാഹുവിന്റെ അടിമയായ ഇസയാണ് എന്നും മുഹമ്മദിനെ പറ്റി പറയാനാണ് ഇസാ വന്നതെന്നും ഓക്കേ വന്നു തള്ളുന്നത് കാണുമ്പോള്‍ വേറെ ഒന്നുമല്ല അറപ്പാണ് തോന്നുക, ഇചിരി സഹതാപവും.<br />
<br />
ലേവ്യപുസ്തകം 20 : 26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം;<br />
<br />
അള്ളാഹു സ്വയം താന്‍ പരിശുദ്ധന് ആണെന്ന് അവകാശപ്പെട്ടിട്ടുമില്ല, തന്മൂലം മുഹമ്മദും.<br />
<br />
നോട്ട്: ഇനി മേലാല്‍ മാതൃകാ പുരുഷന് എന്ന് പറഞ്ഞു ഈ വഴി വന്നേക്കരുത്.</div>
മത്തായിസ്http://www.blogger.com/profile/17557796710009081936noreply@blogger.com8tag:blogger.com,1999:blog-8464448352465209509.post-72278702847490296672017-12-05T05:35:00.001-08:002017-12-05T05:35:31.188-08:00"ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്": മുഹമ്മദ്<div dir="ltr" style="text-align: left;" trbidi="on">
അല്ലാഹുവിന്റെ അപ്പോസ്തോലന്‍ പറഞ്ഞു, "ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്" (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന് കതീര്‍)<br />
<br />
ഈ മോഴിയുടെ ഇസ്ലാമിക ട്രടിഷന്‍ അറിയണം എങ്കില്‍ ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ ഒരാളെ പരിചയപ്പെടണം.<br />
<br />
🔶 <b><u>ആരാണ് ഈ ഹംസാ?</u></b><br />
ഹംസാ "ഹംസാ, അല്ലാഹുവിന്റെയും അവന്റെ അപോസ്തോലന്റെയും സിംഹം എന്നറിയപ്പെട്ടു, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തു, ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായി. (Volume 1, Parts 1.19.6 - IBN SA'D'S KITAB AL-TABAQAT AL-KABIR)", 625 AD ഉഹുദ് യുദ്ധത്തില്‍ മരണപ്പെടുമ്പോള്‍, 59 വയസായിരുന്നു ഹംസക്ക് [Muhammad ibn Saad. Kitab al-Tabaqat al-Kabair vol. 3. Translated by Bewley, A] . അബ്ദു-മുത്തലിബിന്റെ പുത്രന്മാരില് ഒരുവനായ അബ്ദുള്ളയുടെ മകന് ആണ് അല്ലാഹുവിന്റെ പ്രവാചകന് ആയ മുഹമ്മദ്, എന്നാണ് ഇസ്ലാമിക വിശ്വാസം. അതായതു, അബ്ദു-മുത്തലിബ്ന്റെ മറ്റൊരു പുത്രന് ആണ് ഹംസാ. അതായതു അബ്ദുള്ളയുടെ സഹോദരന്. 610 AD യില്‍ 40 വയസ്സ് ഉള്ളപ്പോള്‍ ആണ് മുഹമ്മദ് ജിബ്രേലിനെ കാണുന്നതും ആദ്യ സുറ 96 ആയ അല്‍-അലഖു ഇറക്കപ്പെടുന്നത്. അതായത്, 625 AD ഹിജ്രക്കും 4 വര്‍ഷം ശേഷം ഉഹുദ് യുദ്ധം നടക്കുമ്പോള്‍ മുഹമ്മദിന് ഏകദേശം 55 വയസ്സ് കാണണം. എങ്കില്‍ മുഹമ്മദു ഹംസയെക്കള്‍ 4 വയസ്സ് ഇളപ്പു ആണെന്ന് മനസ്സിലാക്കാം.<br />
<br />
► <b><span style="color: red;">ഹംസാ ബിന്‍ അബ്ദു-മുത്തലിബു ... മുഹമ്മദിനേക്കാള്‍ രണ്ടോ നാലോ വര്‍ഷം മുന്നേ ജനിച്ചിരുന്നു</span></b>. (Al-Isaba fi Tamyiz al-Sahaba by Ibn Hajar, v.2, p. 121). ഹംസാ മുഹമ്മടിനെക്കള്‍ 4 വര്‍ഷത്തോളം മുതിര്ന്നവന് ആണ് .<br />
<br />
🔶 <b><u>അതിനെന്താ, ഹംസാ മുഹമ്മദിനെക്കാള്‍ മൂത്തവന് ആയാല്‍?</u></b><br />
<br />
അതിനു കുറച്ചു ജഹലിയ കാലവും, മുഹമ്മദിനു ഇച്ചിരി ജനനത്തിനു മുന്നേയുള്ള ഇസ്ലാമിക ചരിത്രവും നോക്കാം. പ്രമുഖ ഇസ്ലാമിക പണ്ഡിതനായ "#ഇബിന്_കഥീരിന്റെ_സിരാത്ത്-അല്‍- നബവിയ " യില്‍ നിന്ന്:<br />
<br />
► ഇബ്ന് ഇശക്ക് ബോധിപ്പിക്കുന്നത്, "മോഴികളെന്തായിരുന്നെന്നാല്‍ , 'സംസം കിണര്‍ കുഴിക്കുന്ന സമയം ഖുറയ്ഷികളില്‍ നിന്ന് എതിര്‍പ്പ് നേരിടെണ്ടി വന്നപ്പോള്‍ അബ്ദ അല്‍-മുത്തലിബ് ഒരു പ്രതിഞ്ഞ എടുതിരുന്നതെന്തെന്നാല്‍. <span style="color: red;">തനിക്ക് പത്തു പുത്രന്മാര് ജനിക്കുകയും, അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍, താന്‍ അവരില്‍ ഒരുവനെ കഅബയില്‍ വെച്ച് ദൈവത്തിനു ബലിയര്‍പ്പിക്കാം.' </span>"<br />
"കാലക്രമേണ, അദ്ദേഹത്തിന് പത്തു പുത്രന്മാര് വളര്‍ച്ച പ്രാപിക്കുകയും, അവര്‍ തന്നെ സംരക്ഷിക്കാന്‍ യോഗ്യര്‍ ആകുമെന്ന് അദ്ദേഹത്തിന് ഉറപ്പാവുകയും ചെയ്തു. അവരുടെ പേരുകള്‍ ഇവയായിരുന്നു, അല്‍-ഹാരിത്ത്, അല്‍-സുഹയ്ര്‍, ഹജില്‍, ദിരാര്‍, അല്‍-മുഖ്അവ്വിന്‍, അബു-ലഹബ്, അല്‍-അബ്ബാസ്, ഹംസാ (ഇബ്ന് സാദ് സംശയം പ്രകടിപ്പിചിട്ടുണ്ടിവിടെ), അബു താലിബ് , അബ്ദുല്ലഹ്. അദ്ദേഹം എല്ലാവരെയും ഒന്നിച്ചു കൂട്ടി തന്നെ ഒര്മപ്പെടുത്തിയ ആ പ്രതിജ്ഞയെ പറ്റി മക്കളെ അറിയികക്കയും, സര്‍വ്വപ്രതാപിയും സര്‍വ്വശക്തനുമായ ദൈവത്തോടുള്ള തന്റെ പ്രതിജ്ഞയെ മാനിക്കനാവിശ്യപ്പെടുകയും ചെയ്തു. <span style="color: red;">അവര്‍ അദ്ധേഹത്തെ അനുസരിക്കുകയും, തങ്ങള്‍ എന്ത് ആണ് ചെയ്തു തരെണ്ടാതെന്നു ആരാഞ്ഞു. അതിനു അദ്ദേഹം, ഓരോരുത്തരും ഓരോ അമ്പു എടുത്തു അതില്‍ അവരവരുടെ പേര് എഴുതി തിരിച്ചു അദ്ദേഹത്തിന് നല്കണമെന്നാവിശ്യപ്പെട്ടു</span>. അവര്‍ അത് ചെയ്തുകയും അദ്ദേഹം അവയുമായി കഅബയുടെ അകത്തു പ്രവേശിച്ചു, അവരുടെ ദൈവമായ ഹുബാലിന്റെ അടുത്ത് നേര്‍ച്ചകള്‍ ഇടുന്ന ഇടമായ കിണറിനരുകില്‍ ചെന്നു. അവിടെ ഹുബാലിന്റെ അടുത്ത്, പലവിധ കാര്യങ്ങളായ കൊലക്കുറ്റം, രക്തബന്ധം തെളിയിക്കല്‍, തുടങ്ങിയവയ്ക്കെല്ലാം ദിവ്യമായ വിധികള്‍ കല്‍പ്പിക്കാനായി ഉപയോഗിക്കുന്ന<span style="color: red;"> ഏഴു അമ്പുകള്‍ ഉണ്ടായിരുന്നു. പരിഹരങ്ങള്‍ക്കായി അവര്‍ <b>ഹുബാലിന്റെ</b> അടുത്ത് വരിക പതിവായിരുന്നു</span>, അവിടെ നിന്ന് കല്പ്പിക്കപ്പെട്ടത് അനുസരിച്ചുമിരുന്നു.<br />
അമ്പുകള്‍ കൊണ്ടുള്ള ദിവ്യവിധിക്കായി, ഹുബലിന്റെ അടുത്ത് വന്ന അബ്ദു മുത്തലിബിനു, ഫലമായി ലഭിച്ച പേര് അബ്ദുള്ളയുടെയും. അവന്, അദ്ധേഹത്തിന്റെ ഏറ്റവും ഇളയവനും അദ്ദേഹം ഏറ്റവും സ്നേഹിചിരുന്നവനുമായിരുന്നു, എന്നിരുന്നാലും അബ്ദു-മുത്തലിബ് മകനായ അബ്ദുള്ളയെ കയ്യോടെ കൂട്ടിക്കൊണ്ടു തന്റെ കത്തി ഉറയില്‍ നിന്നെടുത്തുകൊണ്ട് ബലി നല്‍കാനായി ഇസഫിന്റെയും നൈയിളയുടെയും (കബ്ബക്കകത്തു വെച്ച് വ്യഭിച്ചരിച്ചപ്പോള്‍ കല്ലുകളായി കബ്ബക്കകത്തു ഇരിക്കുന്നവര്‍) അടുത്തെത്തി. ആ സമയം ഖുരയ്ഷികള്‍ തങ്ങളുടെ സമാഗനമിടം വെടിഞ്ഞു വന്നു അദ്ദേഹമെന്തു ചെയ്യാനാണ് പോകുന്നതെന്ന് ആരാഞ്ഞു. അബ്ദുള്ളയെ ബലിനല്കാന് പോകുകയാണെന്നു അറിയിച്ചപ്പോള്‍, അവരും അബ്ദുള്ളയുടെ സഹോദരന്മാരും, പറഞ്ഞു ," അവനു വേണ്ടി, അവന്റെ ക്ഷമക്കായി അപേക്ഷിച്ച് കൊണ്ടല്ലാതെ ദൈവത്തെ പ്രതി അവനെ ബലിനല്‍കരുതെ; താങ്കള്‍ ഇത് ചെയ്താല്‍, അവര്‍ അവരുടെ മക്കളെ കൊണ്ട് വന്നു കുരുതികൊടുത്തു തുടങ്ങും, അങ്ങനെ എങ്ങനെ മുന്നോട്ടു പോകാനാകും? "<br />
യുനുസ് ബിന്‍ ബുക്യര്‍ ഇബിന് ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നു, "അല്‍-അബ്ബാസ് ആണ് അബ്ദുള്ളയെ അവന്റെ പിതാവിന്റെ കാലിന്റെ അടിയില്‍ നിന്ന് വലിച്ചെടുത്തത് എന്ന്, അദ്ദേഹം അവനെ ബലിനല്കാന് അയിട്ടാണ് അവനെമേല്‍ കാലുവെച്ചിരുന്നത്. മറ്റൊന്നു കൂടി പറയപ്പെട്ടിരുന്നു, ' ആ സംഭവത്തില്‍ അദ്ദേഹം അവന്റെ മുഖത്തു വളരെ ആഴത്തില്‍ മുറിപ്പെടുതിയിരുന്നതായും, ആ പാട് അവന് മരിക്കുന്നത് വരെയും കാണാമായിരുന്നു'. അതിനു ശേഷം ഖുരായിശുകള്‍ അബ്ദു-മുത്തലിബുനോട് ഹിജാസ്സിലേക്ക് പോയി അവിടെയുള്ള ആത്മാവിനെ സേവിക്കുന്ന ഒരു സ്ത്രീ ജോതിഷിയെ കാണുവാനും കൂടിയലോചിക്കുവാനും ഉപദേശിച്ചു. അവര്‍ പറഞ്ഞു, "ഇതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം. അവര്‍ ബലിനല്കാന് നിര്‍ദേശിച്ചാല്‍ അങ്ങനെ ചെയ്യുക. അല്ലെങ്കില്‍, അവര്‍ ഇതില്‍ നിന്നു പുറത്തു കടക്കാന്‍ മറ്റൊരു മാര്‍ഗ്ഗം നിര്‍ദേശിച്ചാല്‍ അത് സമ്മതിക്കുകയും ചെയ്ക."<br />
അങ്ങനെ അവര്‍ മദീനയിലേക്ക് ചെന്ന് ആ ദിവ്യ ജോതിഷിയുടെ പേര് സജഹ് ആണെന്നവര്‍ കണ്ടെത്തി. യുനുസ് ബിന്‍ ബുക്യര്‍ ഇബിന് ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നതു, അവര്‍ ഖയ്ബാരില്‍ എന്നാണ്. പിന്നെയും അവര്‍ സവാരി ചെയ്തു കൊണ്ട് അവരുടെ അടുത്തെത്തി അവരുടെ ഉപദേശം തേടി, 'അബ്ദ-അല്‍-മുത്തലിബ്, തന്റെയും തന്റെ മകന്റെയും മുഴുവന്‍ അനുബന്ധ പ്രശ്നവും അവരെ അറിയിച്ചു,'. അവള് പറഞ്ഞു: "ഇന്ന് നിങ്ങള്‍ പോയ്കൊള്ക, ഞാന്‍ സേവിക്കുന്ന ആത്മാവ് വന്നാല്‍, ഞാന്‍ അവനോടു ചോദിക്കാം." അവര്‍ അവളെ വിട്ടുപോയി അബ്ദു-മുത്തലിബ് പോയി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം അവര്‍ അവളുടെ അടുത്ത് മടങ്ങി ചെന്നപ്പോള്‍ അവള് ഒരു കാര്യം ഉണ്ടെന്നു അറിയിച്ചു. അവള് ചോദിച്ചു "നിങ്ങള്‍ നിര്‍ദേശിക്കുന്ന ദിയഹ് (ചോരപ്പണം) എത്രയാണ്?". "പത്തു ഒട്ടകങ്ങള്‍", അവര്‍ അവളോട് അറിയിച്ചു. "അങ്ങനെയെങ്കില്‍ നിങ്ങള്‍ മടങ്ങി പോയി താങ്കളുടെ ആളെ നേര്‍ച്ചയായി മുന്നിറുത്തുകയും അതുപോലെതന്നെ കൂടെ പത്തു ഒട്ടകങ്ങളെയും. ശേഷം അമ്പുകള്‍ ഇട്ട് അവനെയോ അവയെയോ എന്ന് തീരുമാനിക്കുക. ഇനി ദിവ്യ അമ്പുകള്‍ വീണ്ടും അവനെയാണ് ചൂണ്ടുന്നത് എങ്കില്‍, താങ്കളുടെ ദൈവം സംതൃപ്തനാകും വരെ ഒട്ടകങ്ങുടെ എണ്ണം അത്രവെച്ചു തന്നെ കൂട്ടികൊണ്ടിരിക്കുക, അങ്ങനെ എപ്പോള്‍ അമ്പു ഒട്ടകങ്ങളെ ചൂണ്ടുന്നുവോ അപ്പോള്‍ അവനു ബദലായി അവയെ ബലി നല്‍കുക. ഈ വഴി നിങ്ങളുടെ ദൈവത്തെ പ്രസധിപ്പിക്കുകയും ചെയ്യാം നിങ്ങളുടെ ആളെ രക്ഷിക്കുകയും ചെയ്യാം."<br />
അങ്ങനെ അവര്‍ മെക്കയിലേക്ക് മടങ്ങി പോയി, അവള് പറഞ്ഞതിനോട് അവര്‍ യോജിച്ചതിനാല്‍, അബ്ദ അല്‍-മുത്തലിബ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അവര്‍ അബ്ദുള്ളയെ നേര്‍ച്ചയായി നിറുത്തുകയും കൂടെ പത്തു ഒട്ടകങ്ങളെയും വെച്ച് അമ്പുകള്‍ ഇട്ടു. അതും അബ്ദുള്ളയ്ക്കു എതിരെ വീണു, ആയതിനാല്‍ അവര്‍ പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പിന്നെയും പരീക്ഷിച്ചു. വീണ്ടും അത് അബ്ദുള്ളക്കു എതിരെ വീണു അതിനാല്‍ പിന്നെയും പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പരീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയി, നൂറു ഒട്ടകങ്ങള്‍ ആകും വരെ. ശേഷം അവര്‍ അമ്പുകള്‍ ഇട്ടപ്പോള്‍ അത് ഒട്ടകങ്ങള്‍ക്കു നേരെ വന്നു. ആ സമയം ഖുരഷ്യ്കള്‍,<span style="color: red;"> <b>ഹുബാലിന്റെ</b> അടുത്ത് നിന്നു കൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു നിന്നിരുന്ന അബ്ദു മുത്തലിബുനോട് പറഞ്ഞു</span>, "എല്ലാം കഴിഞ്ഞു! നിന്റെ ദൈവം നിന്നില്‍ പ്രസാധുവല്ലോ, അബ്ദു-മുത്തലിബു." ഇങ്ങനെ അദ്ദേഹം മറുപടി പറഞ്ഞതായി പറയപ്പെടുന്നു, "ഇല്ല, മൂന്നു വട്ടം കൂടി അമ്പുകള്‍ ഇട്ടു കൊണ്ടല്ലാതെ". പിന്നെയും മൂന്നു വട്ടം അമ്പുകള്‍ ഇട്ടു, അപോഴെല്ലാം ഒട്ടകങ്ങള്‍ക്കു നേരെയാണ് വന്നത്, അവെയെല്ലാം അവിടെ വെച്ച് ബലി കഴിക്കപ്പെട്ടു തടസ്സം കൂടാതെ ആര്‍ക്കു വേണമെങ്കിലും എടുതുകൊള്ളുവാന്‍ വേണ്ടു അവിടെ തന്നെ അവശേഷിപ്പിച്ചു, ഇബ്ന് ഹാഷിം നിവേദനപ്രകാരം, "പറയപ്പെട്ടിരുന്നതെന്തെന്നാല്‍, ഏതു വന്യമൃഗത്തിനും പോലും എടുക്കപ്പെടാന്‍ പാകത്തിലായിരുന്നു എന്നാണ്."<br />
മറ്റൊരു വിധത്തില്‍ പറയുന്നത്, 100 ഒട്ടകങ്ങള്‍ ആയിട്ടും അമ്പുകള്‍ അബ്ധുള്ളക്ക് എതിരെ തന്നെയായിരുന്നു എന്നും ആയതിനാല്‍ അവര്‍ 100 ഒട്ടകങ്ങളെ വീണ്ടും ചേര്‍ത്ത് 200 ആക്കി കൊണ്ട് അമ്പുകള്‍ ഇട്ടിട്ടും മാറ്റമൊന്നുമുണ്ടയില്ല. അതുപോലെ 300 ഒട്ടകങ്ങള്‍ ആക്കിക്കൊണ്ട് പരീക്ഷിച്ചു. അപ്പോഴാണ് അമ്പു ഒട്ടകങ്ങക്ക് എതിരെ വന്നതും അബ്ദു-മുത്തലിബു അവയെ അവിടെ വെച്ച് ബലി നല്കിയതും. ആദ്യവിവരണം ആയിരിക്കും സത്യം. ദൈവത്തിനു നന്നായി അറിയാം. (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന് കതീര്‍)[1]<br />
<br />
🔶<b><u> കൂടാതെ മേലെ പറയുന്ന കാര്യങ്ങള്‍ ഇബിന് സാദിലും വിവരിച്ചിട്ടുണ്ട്. അതുംകൂടെ ഒന്ന് നോക്കാം:</u></b><br />
<br />
► ഇബിന് സാദ് പറയുന്നു: മുഹമ്മദ് ഇബ്ന് ഒമര്‍ ഇബ്ന് വാഖ്ദ് അല്‍-അസ്ലാമി ഞങ്ങളെ അറിയിച്ചു: ഇബിന് അബ്ബാസിന്റെ ആധികരികതയില്‍ നിന്നും ഖാബിസഹ് ഇഇബ്ന്‍ ദുവയ്ബ്ന്റെ ആധികാരികതയില്‍ നിന്നും അല്‍-സുഹ്റിയുടെ ആധികാരികതയില്‍ നിന്നും, മുഹമ്മദ് ഇബ്ന് അബ്ദുള്ള അറിയിച്ചതു അല്‍വാഖിദി പറയുന്നു: .....<br />
അബ്ദു അല്‍-മുത്തലിബ് സംസം കിണര്‍ കുഴിക്കുന്നതിനു വളരെ കുറച്ചു പേര് മാത്രമേ അദ്ധേഹത്തിന്റെ തീരുമാനത്തെ പിന്താങ്ങുന്നതെന്നും, അദ്ധേഹത്തിന്റെ മകനായ അല്‍-ഹാരിത്ത് മാത്രമായിരുന്നു, കിണര്‍ കുഴിക്കാന്‍ സ്സഹയിച്ചുകൊണ്ടിരുന്നതെന്നും മനസ്സിലാക്കിയപ്പോള്‍, അള്ളാഹു തനിക്കു പത്തു പുത്രന്മാരെ പ്രദാനംചെയ്താല്‍ അതില്‍ നിന്നും ഒരുവനെ ബലിദാനമായി നല്‍കാം എന്ന് പ്രതിജ്ഞ ചെയ്തു. അതനുസരിച്ച്, പുത്രരുടെ എണ്ണം പത്തു തികഞ്ഞപ്പോള്‍, <span style="white-space: pre;"> </span>അതായതു, അല്‍ ഹാരിത്ത്, അല്‍സുബയ്ര്‍, അബുതാലിബ്, അബ്ധുല്ലഹ്, ഹംസാ, അബുലഹാബ്, അല്‍-ഖയ്ധക്, അല്‍-മുഖ്അവ്വിം, ദിരാര്‍ അല്‍-അബ്ബാസ് , എന്നിവരെ ഒന്നിച്ചു കൂട്ടി, അവരോടു തന്റെ പ്രതിജ്ഞയെ പറ്റി അറിയിക്കുക്കയും, അത് അല്ലാഹുവിനു വേണ്ടി പൂര്‍ത്തീകരികാന്‍ വിളിക്കുകയും ചെയ്തു. അവരില്‍ ആരും എതിര്‍ത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ ഇഷ്ടപെടും വണ്ണം പ്രതിജ്ഞ പൂര്‍ത്തീകരിക്കൂ. അദ്ദേഹം അവരോരോരുത്തരോടും അവരുടെ പേരുകള്‍ <span style="color: red;">ഓരോ അമ്പുകളില്‍ എഴുതി നല്കാന് അവിശ്യപ്പെടുകയും അവര്‍ അതനുസരിക്കുകയും ചെയ്തു. </span>ശേഷം അബ്ദു-മുത്തലിബു കാബയില്‍ പ്രവശിച്ചു, പുരോഹിതനോട്, നര്‍ക്കിടുവാന്‍ പറഞ്ഞു. അബ്ദുള്ളയുടെ അമ്പു ആണ് എടുത്തത്. അബ്ദു അല്‍-മുത്തലിബ് അവനെ സ്നേഹിച്ചിരുന്നെങ്കിലും, അവനെ കയ്യോടെ ഒരു കത്തിയുമായി ബലിയിടത്തിലേക്ക് പോകാനായി തുനിഞ്ഞു. എന്നല്‍ അവിടെ അടുത്ത് നിന്നിരുന്ന അബ്ദുമുത്തലിബിന്റെ പുത്രിമാര്‍ വിതുംബികൊണ്ട് അവരുടെ പിതാവിനോട് അപേക്ഷിച്ചു: അവനു പകരം, ആ പരിശുദ്ധസ്ഥലത്ത് വെച്ച് ഒട്ടകങ്ങളെ ബലി നല്‍കാം. അവനെയും പകരം ദിയഹ് ആയ പത്തു ഒട്ടകങ്ങളെയും വെച്ച് കൊണ്ട് പുരോഹിതനോട് അമ്പു ഇട്ടു നോക്കുവാന്‍ പറഞ്ഞു. നര്‍ക്കിട്ടതും വീണ്ടും അബ്ദുല്ലക്കെതിരായി ആണ് വന്നത്. ആകയാല്‍ അങ്ങനെ നര്‍ക്കിടല്‍ തുടരുകയും, ഓരോ വട്ടവും പത്തു ഒട്ടകങ്ങളെ വെച്ച് കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം പത്താം വട്ടം, അമ്പ് ഒട്ടകങ്ങള്‍ക്കു നേര്‍ക്ക് നര്ക്കിട്ട അമ്പു വന്നു. അന്നേരം അബ്ദ-മുത്തലിബും കൂടെയുള്ളവരും അള്ളാഹു വലിയവന്‍ എന്ന് വിളിച്ചു. അബ്ദു-മുത്തലിബിന്റെ പുത്രിമാര്‍, അവരുടെ സഹോദരനെ തിരിച്ചു കൊണ്ടുപോകുകയും, പകരം സഫയുടെയും മറവയുടെയും ഇടയില്‍ വെച്ച് അത്രയും ഒട്ടകങ്ങളെ ബലി നല്കി. [Volume 1, Parts 1.19.1 - IBN SA'D'S KITAB AL-TABAQAT AL-KABIR][2]<br />
<br />
ഇവിടെയെല്ലാം അബ്ദു അല്‍-മുത്തലിബു ഒരു പ്രതിജ്ഞ ചെയ്യുന്നത് കാണാം, 'തനിക്കു പത്തു ആണ് സന്താനങ്ങള്‍ ഉണ്ടാകുകയും അവര്‍, തന്നെ സംരക്ഷിക്കാം പ്രാപ്തരാണ് എന്ന് വരികയും ചെയ്താല്‍, അവരില്‍ ഒരാളെ അല്ലാഹുവിനു അതായതു ഗോത്രദൈവമായ ഹുബാലിനു ബലി നല്‍കാം' എന്ന്. (അള്ളാഹു = അല്‍-ഇലഹ്= The god = God, അറബിയില്‍ ദൈവം എന്ന പദത്തിന് സര്‍വ്വനാമം ആയ അള്ളാഹു എന്ന പദം മുഹമ്മദിന്റെ പിതാവും, മുത്തച്ചനും ചാര്‍ത്തി കൊടുത്തിരുന്നതു ഹുബലിനു ആണെന്ന് ഇതില്‍ പരം തെളിവ് വേണമോ? അതെ പോലെ തന്നെ, 40 വയസ്സ് വരെ മുഹമ്മദ് ഹുബലിനെ തന്നെയയിരിക്കും അള്ളാഹു എന്ന് വിളിച്ചു പോന്നത്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പിന് ആ നാമം പ്രശ്നം ആകും എന്ന് തോന്നിയത് കൊണ്ടാകാം അള്ളാഹു ഹുബാല് ആണെന്ന് പിന്നീട് സമര്‍ഥിക്കാഞ്ഞത് എന്ന് മനസ്സിലക്കെണ്ടിയിരിക്കുന്നു) . ആ പ്രതിജ്ഞ നിറവേറ്റാന്‍, എന്നാല്‍ നര്ക്കിട്ട അമ്പു വന്നത് അബ്ദുള്ളയ്ക്കാണു. അബ്ദുള്ളയാണ് മുഹമ്മദ് നബിയുടെ പിതാവിന്റെ സ്ഥാനത്തുള്ളത്. എന്നാല്‍ ഇവിടെ രണ്ടിടത്തും ഹംസാ എന്ന പേര് നമ്മള് കാണുന്നു. പക്ഷെ ഇബിന് ഹിഷാം പറയുന്ന ഭാഗം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും.<br />
<br />
► അമ്പുകള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനോടു അബ്ദു-മുത്തലിബു പറഞ്ഞു, 'എന്റെ പുത്രന്മാരുടെ പേരില്‍ അമ്പുകള്‍ കൊണ്ട് നര്‍ക്കിടുക.' കൂടെ താന്‍ എടുത്ത പ്രതിജ്ഞയെ കുറിച്ചും അറിയിച്ചു. ഓരോരുത്തരും അവരവരുടെ പേരുകള്‍ എഴുതിയ അമ്പുകള്‍ അദ്ദേഹത്തിന് നല്കി. അപ്പോള്‍ <span style="color: red;">അബ്ദുള്ള തന്റെ പിതാവിന്റെ ഏറ്റവും ഇളയപുത്രനായിരുന്നു,</span> അവനും അല്‍-സുബയറും അബു താലിബും ഫാത്തിമ ബിന്‍ അമര്‍ ബിന്‍ ഐദ് ബിന്‍ അബ്ദ ബിന്‍ ഇമ്രാന് ബിന്‍ മുഖുസും ബിന്‍ യഖ്അസ ബിന്‍ മുറ ബിന്‍ കാബ് ബിന്‍ ലുയ്യ് ബിന്‍ ഗാലിബ് ബിന്‍ ഫിഹ്ര്‍ (113). അബ്ദു-മുത്തലിബിന്റെ പ്രിയപ്പെട്ട മകന് അബ്ദുള്ളയാണ് എന്നാണ് പറയപ്പെട്ടിരുന്നത് ... (ഇബ്ന് ഹിഷാം പേജ് 56 ) [3] <br />
<br />
സീരാകളായ ഇബ്ന് ഹിഷമും ഇബ്ന് കതീരും പ്രകാരം , അബ്ദുള്ളയെ ബലി കൊടുക്കാന്‍ വേണ്ടി തുനിയുന്ന സമയത്ത് അബ്ദു-മുത്തലിബിന്റെ ഏറ്റവും ഇളയ മകന് എന്ന് ഇവിടെയെല്ലാം കാണാന്‍ സാധിക്കുന്നു. മുഹമ്മദിന്റെ മുത്തച്ഛന് ആയ അബ്ദു മുത്തലിബ് ഒരു മകനെ ബലി നല്കാന് നറുക്ക് ഇട്ടപോള്‍ ഏറ്റവും ഇളയവനായ അബ്ദുള്ള, അതായതു പിന്നീട് മുഹമ്മദിന്റെ പിത്രുസ്ഥാനിയാകുന്നയാള്‍ക്കാണ് വീണത്. അപ്പോള്‍ മേലെ പറഞ്ഞ പ്രകാരം മുഹമ്മദും ആയി വെറും നാലു വര്‍ഷം മൂപ്പ് ഉള്ള ഹംസ അബ്ധുല്ലയെക്കാള്‍ മുതിര്ന്നവന് അകില്ല, എന്ന് മാത്രമല്ല ഹംസക്ക് ആ സമയം രണ്ടോ മൂന്നോ വയസ്സ് കാണും എന്ന് വാദവും തെറ്റാണു എന്ന് മനസ്സിലാക്കാം. ഹംസാ ഈ സമയത്ത് ജനിച്ചിട്ടു ഇല്ല എന്ന് തറപ്പിച്ചു പറയാന്‍ കാരണം അബ്ദുള്ളയാണ് ആ സമയത്ത് ഏറ്റവും ഇളയ മകന് എന്ന പ്രധാന രേഖകള്‍ തന്നെ. കൂടാതെ പ്രതിജ്ഞ ഒന്ന് കൂടി ശ്രദ്ധിക്കാം, "അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍", എന്ന് കാണാം. അതായതു, ശിശു മരണം സഹജമായ കാലഘട്ടം, പൈതലുകള്‍ വളര്‍ന്നു വലുതായി തനിക്കു താങ്ങായാല്‍, മാത്രമാണ് ഇവിടെ പ്രതിജ്ഞയുടെ പ്രസക്തി വരുന്നുള്ളൂ, എങ്കില്‍, ഹംസക്ക് ആ സമയം 2 വയസ്സ് എന്ന് പറയുന്ന വാദം ശുദ്ധ അസംബന്ധം എന്ന് വേണം പറയാന്‍. മറ്റു തെളിവുകളും ശ്രദ്ധിക്കുക, അവരെയെല്ലാം വിളിച്ചു കൂട്ടി അവരുടെ സമ്മതം ആരാഞ്ഞു എന്ന് കാണുന്നുണ്ട്. രണ്ടു മൂന്ന് വയസ്സുള്ള കുട്ടിയെ എടുത്തു കൊണ്ട് പോയതായും സമ്മതം ആരഞ്ഞതയും എവിടെയും കാണുന്നില്ല. മറ്റൊന്ന്, അവരെല്ലാം തന്നെ പിതാവിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയും തങ്ങളുടെ സമ്മതം നല്‍കുകയും ചെയ്തു. ഹംസാ ജനിച്ചിരുന്നു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് ഇത് സാധ്യമല്ല. മറ്റൊരു പ്രധാന തെളിവ്, അവര്‍ അവരുടെ പേരുകള്‍ അമ്ബുകളില്‍ എഴുതി എന്നും പ്രമാണം കാണുന്നു. രണ്ടോ മൂന്നോവയസ്സുള്ള കുഞ്ഞു തന്റെ പേര് അമ്പില്‍ എഴുതി എന്ന് പറയുക അസാധ്യം. കൂടെ, പ്രധാന ഗോത്രക്കാരായ ഖുരെഷികള്‍ എഴുത്തും വായനയും അറിയാമായിരുന്നിരിക്കണം എന്ന വസ്തുതയിലെക്കും വിരല്‍ ചൂണ്ടുന്നിവിടെ. അപ്പോള്‍ പറഞ്ഞു വന്നത് , അബ്ദു-മുത്തലിബു മക്കയില്‍ മഹാസദ്യ കൊടുക്കുന്ന സമയത്ത് ഹംസാ ജനിചിരുന്നില്ല എന്ന് മനോഹരമായി തെളിയുന്നതാണ് നമ്മള് കണ്ടത്. അബ്ദു-മുത്തലിബിന് ഹംസാ ജനിക്കുന്നതിനും മുന്നേ വളര്‍ന്ന പത്തു പുത്രന്മാര് ഉണയിരുന്നിരിക്കണം, അവരുടെ പേരുകള്‍ എടുത്തപ്പോള്‍ ഇബ്ന് ഇഷ്ഖ്ക്കിന് തെറ്റിയത്, ഹിഷാം ആവര്‍ത്തിച്ചത് മാത്രമാണ് എന്ന് കരുതാം. ഹംസയെ കൂടാതെ, ഇവരായിരിക്കണം ആ പത്തു പേര് അല്‍-ഹാരിത്ത് , അല്‍-സുബയ്ര്, അബു-താലിബ്, അബു-ലഹബ്, അല്‍മുഖ്അവ്വിം, മുസാബ് (അല്‍-ഗയ്ദക് എന്ന് ഇബിന് സാദ്), അല്‍-അബ്ബാസ്, ദിരാര്‍, ഖുത്തും, അവസാനം അബ്ദുള്ള. അതിനും ശേഷം ആണ് വിഭാര്യന് ആയിരുന്ന അബ്ദു-മുത്തലിബിന് വീണ്ടും വിവാഹംകഴിക്കുന്നത്.<br />
<br />
🔶 <b><u>പിന്നെ ഹംസാ എപ്പോള്‍ ആണ് ജനിച്ചത്?</u></b><br />
അബ്ദുമുത്തലിബ് യമനില്‍ വരമ്പോള്‍ ഒരു ഹിമ്യരിറ്റ് മുഖ്യന്റെ വീട്ടില്‍ ആണ് താമസ്സിക്കാറുള്ളത്. അദ്ദേഹം, അബ്ദു-മുത്തലിബിനോട് താങ്കളുടെ കുടുംബത്തില്‍ പ്രവാചകത്വം വരാന്‍ ഉള്ള സാധ്യത ഉണ്ടെന്നും അത് ബാനു സുഹ്റ യില്‍ നിന്നും ആണെന്നും പറഞ്ഞു. അതിനാല്‍, അബ്ദുള്ള മക്കയിലേക്ക് തിരികെ പോയപ്പോള്‍ സുഹ്റ ഗോത്രത്തില്‍ നിന്നുള്ള വുഹയ്ബിന്റെ വീട്ടില്‍ എത്തിയ അബ്ദു-മുത്തലിബ് വുഹയ്ബിന്റെ മകളായ ഹലയെ കണ്ടിഷ്ടപ്പെട്ട അബ്ദു-മുത്തലിബ് അവളെ തനിക്കു വേണ്ടിയും, മകന് വേണ്ടി വുഹയ്ബിന്റെ മകളായ ആമിനെയെയും (ആമിന വുഹയ്ബിന്റെ സംരക്ഷണയില്‍ എന്നും മകള്‍ അല്ല എന്നും ചില ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്), വിവാഹം ആലോചിച്ചു(ഇബ്ന് സാദ് , ഇബ്ന് കതിര് സീറാത്തുകളില്‍ നിന്ന്). ആ കല്യാണങ്ങള്‍ തുടരെ തന്നെയും അതും ഒരേ സഭയില്‍ തന്നെയും നടന്നു എന്നാണ് ഇസ്ലാമിക ചരിത്രങ്ങളും പണ്ഡിതരും സൂചിപ്പിക്കുന്നത്.<br />
<br />
► അങ്ങനെ<b> അബ്ദ-അല്‍-മുത്തലിബ് ഇബ്ന് ഹാഷിമും അബ്ദുഅല്ലഹ് ഇബ്ന് അബ്ദ-അല്‍-മുത്തലിബും ഒരേ സഭയില്‍ വെച്ച് കല്യാണം കഴിച്ചു. </b>ഹാലഹ് ബിന്റ്റ് വുഹയ്ബയില്‍ അബ്ദു-മുത്തലിബിന് ഹംസാ അബ്ദ-അല്‍-മുത്തലിബു ജനിച്ചു, അദേഹം മുഹമ്മദിന്റെ പിത്രുസഹോധാരനും, കൂടെ മുലകുടി സഹോദരനും ആയിരുന്നു. (Volume 1, Parts 1.20.1 - IBN SA'D'S KITAB AL-TABAQAT AL-KABIR)[4] കൂടെ (Volume 1, Parts 1.18.5 - IBN SA'D'S KITAB AL-TABAQAT AL-KABIR) നോക്കുക.<br />
<br />
► <span style="color: red;"><b>അബ്ദ-അല്‍-മുത്തലിബും കൂടെ അദ്ധേഹത്തിന്റെ മകന് അബ്ദുള്ളയും ഒരൊറ്റ സദസില്‍ ആണ് വിവാഹം കഴിച്ചത് </b></span>(Al-Sirat al-Halabiya, by Al-Halabi, v.1, p. 51 ms p.102 ) [10]<br />
<br />
► അപ്പോള്‍ അബ്ദ-അല്‍-മുത്തലിബു തിരികെ വീട്ടിലേക്കു മടങ്ങി പോയി, <b>വഹാബിന്റെ മകളായ ഹലയെ കല്യാണം കഴിച്ചു, അവര്‍ ഹംസക്കും സഫിയ്യക്കും ജന്മം നല്കി. അബ്ദു-മുത്തലിബിന്റെ മകന് അബ്ദുള്ളയും വഹാബിന്റെ മകള്‍ ആമിനയെ വിവാഹം കഴിച്ചു, അവര്‍ അല്ലാഹുവിന്റെ ദൂതന് ജന്മം നല്കി.</b> (p.129 Vol 1 Al –Sirah Al-Nabawiyya)[9] (തബരിയിലും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.)<br />
<br />
ഇവിടെ നിന്ന് നമ്മള് മനസ്സിലാക്കുന്ന ചില കാര്യങ്ങള്‍; ഒരുമിച്ചായിരുന്നു അബ്ദു-മുത്തലിബിന്റെയും മകനായ അബ്ദുള്ളയുടെയും വിവാഹം എന്നും അടുപ്പിച്ചു അടുപ്പിച്ചാണ് അവ നടന്നത് എന്നുമാണ്. മാത്രമല്ല അബ്ദുള്ള വീട് കൂടി ആമിനയുടെ കൂടെ മൂന്ന് ദിവസം താമസിക്കുകയും അവിടെനിന്നു പോകുന്നതായും കാണുന്നു.<br />
<br />
► ഇബ്ന് സാദ് പറയുന്നു: ..... ആമിന ബിന്റ്റ് വഹബിനെ കല്യാണം കഴിച്ച ശേഷം, അബ്ദുള്ള ഇബിന് അല്‍-മുത്തലിബ് അവളോട് കൂടെ മൂന്ന് ദിവസം താമസിച്ചു, മൂന്നു ദിവസം മാത്രമെ മാമൂല് പ്രകാരം അവന്റെ ഭാര്യയുടെ പിതാവിന്റെ ഭവനത്തില്‍ താമസിക്കാറുള്ളു (Volume 1, Parts 1.20.2 - IBN SA'D'S KITAB AL-TABAQAT AL-KABIR) [7]<br />
<br />
<b>കല്യാണം കഴിഞ്ഞ വഴി ആമിനയും ആയി അബ്ദുള്ള ബന്ധപ്പെടുകയും അബ്ദുള്ളയുടെ നെറ്റിയിലെ പ്രകാശം മാറി പോയെന്നും ഇസ്ലാമിക ചരിത്ര വിവരണം:</b><br />
► അവെരെല്ലാം പറഞ്ഞു: അവള്, വരഖ ഇബിന് നവ്ഫലിന്റെ സഹോദരിയായ ഖുറ്റ്യല ബിന്റ്റ് നവ്ഫല് ആണെന്ന് പറയപ്പെടുന്നു; ദിവ്യത്വത്തില്‍ അവള്‍ക്കു നല്ല അറിവുണ്ടായിരുന്നു. അബ്ദുള്ള അബ്ദ-മുത്തലിബു അവളുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍, അവള് അവനെ ലൈന്കീകമായി ബന്ധപ്പെടുന്നതിന് വേണ്ടി ക്ഷണിച്ചു, ഒരു വശത്തു കൂടി അവന്റെ വസ്ത്രത്തില്‍ പിടിച്ചു, പക്ഷെ അവന് നിരാകരിച്ചു കൊണ്ട് പറഞ്ഞു: തിരികെ വരുന്നവരെ കാത്തിരിക്കുക. പിന്നെ അദ്ദേഹം അതിവേഗം പോയി അമിന ബിന്റ്റ് വഹാബും ആയി ബന്ധപ്പെട്ടു, അവള് പ്രവാചകനെ ഗര്‍ഭം ധരിച്ചു. എന്നിട്ട് ഉടനെ അബ്ദുള്ള ഇബ്ന് അബ്ദ-അല്‍-മുത്തലിബു തിരികെ കാത്തിരിക്കുന്ന ആ സ്ത്രീയുടെ അടുത്ത് ചെന്നു കൊണ്ട് ആരാഞ്ഞു: 'നേരത്തെ എന്നോട് നീ നിര്‍ദേശിച്ചതിനെ പറ്റി ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു?' അവള് പറഞ്ഞു: ഇല്ല, മുന്നേ നിങ്ങള്‍ ഇവിടെ നിന്ന് അവിടേക്ക് പോകുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു പ്രകാശം ഉണ്ടായിരുന്നു. നിങ്ങള്‍ മടങ്ങി വന്നപ്പോള്‍ അത് മാഞ്ഞു പോയിരിക്കുന്നു.<br />
ചിലര്‍ അറിയിക്കുന്നത്: അവള് പറഞ്ഞു: താങ്കള്‍ അവിടേക്ക് പോകുമ്പോള്‍ ഒരു പ്രകാശം ഒരു കുതിരയുടെത് പോലെ നിങ്ങളുടെ കണ്ണുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നാല്‍ നിങ്ങള്‍ പോയി തിരികെ വന്നപ്പോള്‍ അവ കാണാതെയായിരിക്കുന്നു. (Volume 1, Parts 1.21.1 - IBN SA'D'S KITAB AL-TABAQAT AL-KABIR) [8]<br />
<br />
► അബ്ദുള്ള കല്യാണ ശേഷം ഉടന്‍ വീടുകൂടിയതായി പറയപ്പെടുകയും, അവന്റെ ഭാര്യ അല്ലാഹുവിന്റെ അപ്പോസ്തോലനെ ഗര്‍ഭം ധരിക്കുകയും ചെയ്തു. ശേഷം അവന് അവളുടെ അടുത്ത് നിന്നു മുന്‍പേ സ്വയം അവനു സമര്‍പ്പിക്കാമെന്നു അറിയിച്ച സ്ത്രീയുടെ അടുത്ത് ചെന്നു. അവള് തലേന്ന് പറഞ്ഞിരുന്ന പോലെ എന്തുകൊണ്ട് ഇപ്പോള്‍ അവളെ സമര്‍പ്പിക്കുന്നില്ല എന്ന് അവന് അവളോട് ചോദിച്ചു. തലേന്ന് തന്നെ വിട്ടു പോകുമ്പോള്‍ അവന്റെ കൂടെ ഒരു പ്രകാശം ഉണ്ടെയിരുന്നു, അതിപ്പോള്‍ ഇല്ല എന്നും, ആതിനാല്‍ അവനെ ഇനി ആവിശ്യമില്ല എന്നും അവള് അറയിച്ചു.(ഇബ്ന് ഹിഷാം പേജ് 58 ) [5]<br />
<br />
ഇതിനര്‍ത്ഥം, അബ്ദു-മുത്തലിബ് വിവാഹം കഴിച്ചു വീടുകൂടുകയും, എന്നാല്‍ അബ്ദുള്ളയും ആമിനയും വിവാഹം കഴിക്കുന്ന സമയം അവര്‍ വീടുകൂടാന്‍ പ്രായം ആയിരുന്നില്ലാത്തതിനാല്‍, അവര്‍ കല്യാണം കഴിഞ്ഞിട്ട് ചില വര്‍ഷങ്ങള്‍ കാത്തിരുന്നാണ് വീട് കൂടിയത് എന്ന വാദത്തെ അപ്പാടെ തള്ളിക്കളയുന്നു എന്ന് ശ്രദ്ധികുക. ആമിന പ്രായപൂര്‍ത്തിയായ അബ്ദുള്ള ആമിനയെ വിവാഹം ചെയ്തു ബന്ധപ്പെട്ടു കഴിഞ്ഞ ഉടന്‍, വിവാഹത്തിന് പോകുന്നത്നു മുന്നേ തന്നെ തന്നെ സമര്‍പ്പിച്ചു വിളിച്ച സ്ത്രീയുടെ അടുത്ത് പോയ അബ്ദുള്ളയെ അവര്‍ പായിച്ചു വിടുന്ന രംഗം നമ്മള് മുകളില്‍ കാണുന്നുണ്ട്. അള്ളാഹു ജഹലിയ കാലത്ത് സ്വഭാവശുദ്ധി കാത്തു സൂക്ഷിച്ചു എന്നാണ് ഇതിന്റെ വ്യാഖ്യനമത്രേ!<br />
<br />
🔶<b><u> അധികം താമസിയാതെ തന്നെ അബ്ദുള്ള യാത്രപുറപ്പെട്ടു മടങ്ങി വരാതെ സിറിയയില്‍ തന്നെവെച്ചു മരണമടഞ്ഞു എന്ന് ആണ് പറയുന്നതും. </u></b><br />
► ആമിനയുടെ തോഴിയായിരുന്ന അടിമ സ്ത്രീ ബരകഹ, "അവരുടെ വിവാഹം കഴിഞ്ഞു രണ്ടു ആഴ്ചകള്‍ക്ക് ക്ക് ശേഷം , ബരകഹ യുടെ മൊഴിപ്രകാരം, അബ്ദുള്ളയുടെ പിതാവ്, വീട്ടില്‍ വരികയും, സിറിയയിലേക്ക് പോകുന്ന, ചരക്കു വാഹനക്കൂട്ടത്തോടുകൂടെ സിറിയയിലേക്ക് പുറപ്പെടുന്നവയോട് കൂടെ പോകുവാന്‍ അവിശ്യപ്പെടുകയും ചെയ്തു. ആമിന വിഷമത്താല്‍ കരഞ്ഞു കൊണ്ട് പറഞ്ഞു:" എത്ര വിചിത്രം എത്ര വിചിത്രം! ഞാന്‍ ഒരു പുതുപെണ്ണു തന്നെയായിരിക്കെയും, എന്റെ കയ്യിലെ മൈലാഞ്ചി പാടുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍, എങ്ങനെ അവളുടെ ഭര്‍ത്താവിനു വ്യാപാരത്തിനായി സിറിയയിലേക് പോകുവാന്‍ സാധിക്കും? "; " [] (http://www.sunnah.org/history/Sahaba/barakah.html)<br />
<br />
► അദേഹം (പിതാവ്) മരണപ്പെടുന്ന സമയം പ്രവാചകന് അദ്ധേഹത്തിന്റെ മാതാവിന്റെ ഗര്‍ഭത്തില്‍ തന്നെയിരിരുന്നു. (Volume 1, Parts 1.23.1 - IBN SA'D'S KITAB AL-TABAQAT AL-KABIR)<br />
► ഇബിന് ഹാഷിം വ്യാഖ്യാനം അനുസരിച്ച് അബ്ദുള്ള വിവാഹത്തിനു മൂന്നു മാസം ശേഷം മരണപ്പെട്ടു. ( Ibn Hisham says that it is interpolation in the narration Vol. I, p. 98) [11]<br />
<br />
അതായതു, മൂന്നു ദിവസം ഒന്നിച്ചു താമസിച്ചു മാമൂല് പ്രകാരം അബ്ദുള്ള ആമിനയുടെ അടുത്തുന്നിന്നും പോയി എന്നും, മൈലാഞ്ചി പാട് കയ്യില്‍ ആയിരിക്കെ തന്നെ അബ്ദുള്ള പോകുകയും അവിടെ നിന്നു മടങ്ങി എത്തിയില്ല എന്നും മനസ്സിലാകുന്നു. അതായതു മുഹമ്മദിന്റെ ജനനത്തിനു വളരെ മുന്നേ തന്നെയാണ് അബ്ദുള്ള മരണപ്പെട്ടത് എന്ന് ഇസ്ലാമിക ചരിത്രം സാക്ഷിക്കുന്നു. എന്നാല്‍ മുഹമ്മദിനെ ഗര്ബ്ബം ധരിച്ചു എന്ന് പറയുന്നതിനപ്പുറം, ആമിനയ്ക്ക് എത്ര മാസമായിരുന്നു അബ്ടുള്ളയുടെ മരണം സംഭവിക്കുന്ന സമയം എന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും വന്നുകിട്ടിയിട്ടില്ല. അതായതു, അബ്ദുള്ള വിരലില്‍ എണ്ണാവുന്ന സമയമേ ആമിനയ്ടെ കൂടെ ജീവിചിട്ടുള്ളു. അബ്ദു-മുത്തലിബ് ഹാലയുമായുള്ള ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നിലനിന്നിരുന്നു.<b> എങ്കില്‍ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന് ഹംസ ബിന്‍ അബ്ദു മുത്തലിബ്, ഒരു കാരണവശാലും മുഹമ്മദിനേക്കാള്‍ മുതിര്ന്നവന് ആകില്ല, അബ്ദുള്ള ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന് ആകാന്‍ കൂടുതലും സാധ്യത. കാരണം, അബ്ദുള്ള വിവാഹം കഴിഞ്ഞു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം ഉടന്‍ മരണപ്പെട്ടു എന്നും സാരം</b>. <b><span style="color: red;">പക്ഷെ ഹംസാ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സെന്കിലും മുതിര്‍ന്നത് എന്നത് വിരല്‍ ചൂണ്ടുന്നത്, അബ്ദുള്ള മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത് എന്നത്രേ വരിക.</span></b><br />
<br />
► ഇബിന് സാദ് പറയുന്നു: അമര്‍ ഇബ്ന് അസിം അല്‍-കിലാബി ഞങ്ങളെ അറിയിച്ചു; ഇഷാന് ഇബ്ന് അബ്ദുഅള്ളാഹ്ന്റെ ആധികാരികതയില്‍ ഹമ്മാം ഇബ്ന് യാഹ്യ അറിയിക്കുന്നു;<b> പ്രവാചകന്റെ അമ്മ പറഞ്ഞു: ഞാന്‍ കുട്ടികളുമായി ഗര്‍ഭിണി ആയിട്ടുണ്ട്, പക്ഷെ ഒരു കുഞ്ഞാടും അവനെക്കാള്‍ ഭാരമുള്ളതയിരുന്നില്ല. </b>(Volume 1, Parts 1.21.3 - IBN SA'D'S KITAB AL-TABAQAT AL-KABIR)<br />
<span style="white-space: pre;"> </span>ഇബ്ന് സാദ് പറയുന്നു: മുഹമ്മദ് ഇബിന് ഉമാര്‍ അല്‍-അസ്ലാമി പറഞ്ഞു: ഈ പതിപ്പ് ഞങ്ങള്‍ക്ക് അറിവുള്ളതല്ല അല്ലെങ്കില്‍ പ്രവാചകനെ കൂടാതെ ആമിന ബിന്റ്റ് വാഹബിനും അബ്ദുള്ള ഇബിന് അബ്ദ അല്‍-മുത്തലിബിനും മറ്റൊരു കുട്ടിയുള്ളതായി അറിവില്‍ ഇല്ല. (Volume 1, Parts 1.21.4 - IBN SA'D'S KITAB AL-TABAQAT AL-KABIR) [12]<br />
<br />
<b>ആമിന മുന്നേ ഗര്‍ഭിണിയായിരുന്നോ?</b> ഇതില്‍ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങള്‍, ആമിന കൌമാരപ്രയക്കരിയോന്നുമല്ല എന്നും, ലോകപരിചയവും അതുപോലെതന്നെ ഗര്‍ഭസംബന്ധമായ മറ്റു അറിവുകളും ഉണ്ടായിരുന്നു എന്നുമാണ്. എങ്കില്‍ ഇതു മുഹമ്മദിന്റെ വീട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുകയില്ലേ എന്ന് ചോദ്യം വരാം. അതാണ് ജഹലിയ കാലത്തിന്റെ പ്രത്യേകത. അവിടെ സ്ത്രീകള്‍ക്ക് ഏക പുരുഷന് എന്ന നിര്‍ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സ്ത്രീകള്‍ ആയിരുന്നു കുടുംബം നോക്കിയിരുന്നതും. ആമിനയുടെ വീട്ടില്‍ നിന്നുമാണ് അബ്ദുള്ള പുറപ്പെട്ടത് എന്നും നമ്മള് ശ്രദ്ധിക്കണം. പുരുഷന്റെ വീട്ടിലേക്കു അവളെ കൂട്ടികൊണ്ട് വരണം എന്ന ചടങ്ങുകള്‍ ഒന്നും ഇല്ലാതിരിക്കെ, ആമിന, മുഹമ്മദിനെ പ്രസക്കുന്ന വരെ, അവരുടെ വീട്ടില്‍ തന്നെയായിരിക്കണം ജീവിച്ചിരുന്നത്, എന്ന് അനുമാനിക്കാം ഇവിടെ. (പര്‍ദയുടെ ഉള്ളില്‍ പൊതിയാന്‍ പറയുന്ന ആള് ജനിചിട്ടില്ലല്ലോ)<br />
<br />
🔶 <b><u>എന്നിരുന്നാലും ജനനത്തില്‍ പ്രധാനിയായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ പക്ഷെ ഗോത്രക്കാര്‍ പ്രത്യേകിച്ചും ആദരിച്ചിരുന്നു. </u></b>എന്നാല്‍ <b>മുഹമ്മദിനെ അവരുടെ ഗോത്രക്കരനായി അവര്‍ കൂട്ടിയിരുന്നില്ല</b> ബാനു ഖുറൈഷ് ഗോത്രക്കാര്‍, എന്ന് ചേര്‍ത്ത് പറയുന്ന ഹദീസുകള്‍ വരെ ഇന്നും ലഭ്യമാണ്. ഹദീസുകള്‍ വരെ എന്ന് പറയുന്നത്, എന്തുകൊണ്ടെന്നാല്‍ ഈ കാലഘട്ടത്തിലും, ഇവയൊക്കെ മായ്ച്ചു കളഞ്ഞു കളഞ്ഞു വെള്ളപൂശിയിട്ടും ഇനിയും തെളിവുകള്‍ ഹദീസില്‍ തന്നെ ബാക്കിയുണ്ട് എന്ന് കാര്യം ഒര്തുപോയതാണ്,അതും ആമിനയെ പറ്റി പോലും ഹദീസുകള്‍ വളരെ വിരളമായ സാഹചര്യത്തില്‍.<br />
<br />
► (മുഹമ്മദിന്റെ പിതൃ സഹോദരന്) അല്‍-അബ്ബാസ് ബിന്‍ അബ്ദു-മുത്തലിബു നിവേദനം: " ഞാന്‍ പറഞ്ഞു: ഓ, അല്ലാഹുവിന്റെ ദൂതനെ, തീര്‍ച്ചയായും, ഖുറൈഷ് ഗോത്രക്കാര്‍ ചേര്‍ന്ന് ഇരുന്നു കൊണ്ട് അവരുടെ ഗോത്രത്തില്‍ പ്രമുഖരയവരെ പറ്റി പറയുകയായിരുന്നു, <span style="color: red;">എന്നാല്‍ താങ്കളെ അവര്‍ സദ്രിശ്യവല്ക്കരിച്ചത്, പുറമ്പോക്കില്‍ നില്ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ആണ് </span>" . അന്നേരം പ്രവാചകന് (ﷺ) പറഞ്ഞു: "തീര്‍ച്ചയായും സൃഷ്ടിയായ എന്നെ, അള്ളാഹു സൃഷ്ടിച്ചത് അവരുടെ വിഭാഗത്തില്‍ ഏറ്റവും മികച്ചതില്‍ നിന്നുമാണ്, ആ രണ്ടു വിഭാഗത്തില്‍ നിന്നും മികച്ചത്, പിന്നെ അവന് ഗോത്രത്തില്‍ നിന്നും ഏറ്റവും നല്ല ഗോത്രത്തെ തിരഞ്ഞെടുത്തു, അതില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും ഏറ്റവും മികച്ച കുടുബത്തെ തിരഞ്ഞെടുത്തു കൊണ്ടാണ്. ആയതിനാല്‍, ഞാന്‍ അവരുടെ ഇടയില്‍ ഏറ്റവും മികച്ചവനാണ്, അവരുടെ കുടുംബത്തില്‍ തന്നെ ഏറ്റവും മികച്ചവന്‍." (ജാമി അത്-തിര്‍മിദി Vol. 1, പുസ്തകം 46, ഹദീസ് 3607)<br />
<br />
"ആത്മപ്രശംസ അല്പ്പന്റെ ആയുധം" എന്ന് പണ്ട് എവിടെയോ വായിച്ചതു ഓര്മ വരുന്നു. മറ്റൊരു ഹദീസ് പ്രകാരം, ഖുറൈഷി ഗോത്രക്കാര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു എന്നും, മറിച്ചു മുഹമ്മദരെ കാണുമ്പോള്‍ അവരില്‍ നിന്നല്ലാതാത്തത് പോലെ വൈഷമ്യം പ്രകടമാക്കുന്നു എന്നും കാണാം.<br />
<br />
► അബ്ദു-മുത്തലിബ് ബിന്‍ റബി-ആഹ് ബിന്‍ അല്‍-ഹാരിത്ത് ബിന്‍ അബ്ദു-മുത്തലിബ് നിവേദനം: "അല്‍-അബ്ബാസ് ബിന്‍ അബ്ദ്-മുത്തലിബ് അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുന്നില്‍ പ്രവേശിച്ചപ്പോള്‍, ഞാന്‍ അമര്‍ഷത്തോടെയാണെന്ന് കണ്ട അദ്ദേഹം ആരാഞ്ഞു : "എന്താണ് നിന്റെ അമര്‍ഷത്തിനു കാരണം?". അവന് പറഞ്ഞു: ' ഓ, അല്ലാഹുവിന്റെ ദൂതരെ, എന്താണ് നമ്മളും<span style="color: red;"> ഖുറൈഷികളും തമ്മില്‍ ഉള്ള അന്തരം, അവര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍, സുസ്മിതവദനത്തോട് കൂടി എതിരേല്ക്കുന്നു. എന്നാല്‍ നമ്മളെ കാണുമ്പോള്‍ അവര്‍ വൈഷമ്യം പ്രകടമാക്കുന്നു</span>. " അവന് പറയുന്നു: അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുഖം ദേഷ്യം കൊണ്ട് ചുവന്നു, ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി! അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന് സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല....." (ജാമി അത്-തിര്‍മിദി Vol. 1, പുസ്തകം 46, ഹദീസ് 3758)<br />
<br />
► യാഖുബ് ബിന്‍ സുഫിയാന് പറയുന്നു .... അല്‍-അബ്ബാസ് ബിന്‍ അബ്ദു-മുത്തലിബില്‍ നിന്ന് പറയുന്നു: "ഞാന്‍ ഒരിക്കല്‍ പറഞ്ഞു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ അന്യോന്യം കണ്ടുമുട്ടുമ്പോള്‍, അവര്‍ സന്തോഷത്തോടെ ഇടപെടുന്നു, എന്നാല്‍ അവര്‍ നമ്മളെ കണ്ടുമുട്ടുമ്പോള്‍, അവര്‍ നമ്മളെ അറിയാത്തത് പോലെ പെരുമാറുന്നു." അല്ലാഹുവിന്റെ ദൂതന് (ﷺ) വളരെയധികം ദേഷ്യപ്പെട്ടു ഇത് കേട്ടപ്പോള്‍ ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി! അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന് സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല." . "ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ കൂടിയിരുന്നുകൊണ്ട് അവരുടെ വംശവലികള്‍ ഓര്‍ത്തുനോക്കുമ്പോള്‍, <span style="color: red;">അവര്‍ നിങ്ങളെ സദൃശ്യപ്പെടുത്തിയത് ഒരു കുഴിയില്‍ നില്ക്കുന്ന ഈന്തപ്പനയായിട്ടാണ്</span>" (p.137 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന് കതിര്)<br />
<br />
അതായതു ഈന്തപന മരങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ മറ്റാരാലോ അല്ലെങ്കില്‍ അവരില്‍ പെടാതെ വേര് അറിയാതെ ഒറ്റയ്ക്ക് മാറി, പുറമ്പോക്കിലോ കുന്നിന് ചെരുവിലോ, കുഴിയിലോ താനേ മുളച്ചു വന്നു നില്ക്കുന്ന അവരുമായും ബന്ധം ഒന്നുമില്ലാത്ത വൃക്ഷം എന്ന് പറഞ്ഞു കളിയാക്കുകയും, അത് കേട്ട് മനസ്സിലായ മുഹമ്മദ് ദേഷ്യപ്പെടുകയും ചെയ്തു എന്ന് സാരം. എന്തായിരിക്കും ഖുറൈഷി ഗോത്രക്കാര്‍ ഇങ്ങനെ വിളിക്കാനും പെരുമാറാനും കാരണം എന്ന് ഊഹിക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും. പിന്നെയും ഉണ്ട് മറ്റൊരു പ്രധാന കാരണം.<br />
<br />
🔶 <b>അവര്‍ക്കും ഒരു ധാരണയുണ്ടായിരുന്നു മുഹമ്മദ് മറ്റൊരു ഗോത്രത്തില്‍ നിന്നും ഉള്ളവന് ആണെന്ന്. </b><br />
<br />
► .... അല്‍-ജാഷിഷ് അല്‍-കിന്ദഹ് പറഞ്ഞു : "<span style="color: red;">കിന്ദഹ് ഗോത്രത്തില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ അല്ലാഹുവിന്റെ ദൂതന്റെ അടുത്ത് വന്നു : "നിങ്ങള്‍ ഞങ്ങളില്‍ നിന്നാണ്.</span>", എന്ന് പറഞ്ഞു കൊണ്ട് ബന്ധുത്വം അവകാശപ്പെട്ടു "(p.59 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന് കതിര് )<br />
<br />
ഇത് തന്നെ ഇബ്ന് സാദില്‍ വ്യക്തമായി പറയുന്നുണ്ട്:<br />
<br />
► മാ'ന് ഇബ്ന് 'ഇസ അറിയിക്കുന്നു: ഇബ്ന് ദിബ്ബ അവന്റെ പിതാവിന്റെ ആധികാരികതയില്‍ അറിയിച്ചു കൊള്ളുനത്: <span style="color: red;">പ്രവാചകനോട് ചിലര്‍ അറിയിച്ചു, കിന്ദഹ് ഗോത്രക്കാരായവര്‍, പറയുന്നുണ്ട് മുഹമ്മദ് അവരുടെ ഗോത്രക്കാരന്‍ ആണെന്ന് വിശ്വസിക്കുന്നത് എന്ന്</span>. അന്നേരം പ്രവാചകന് പറഞ്ഞു: ഈ വാര്‍ത്ത അല്‍-അബ്ബാസ് ഇബ്ന് അബ്ദ-അല്‍-മുത്തലിബിനോടും അബു സുഫ്യാന് ഇബ്ന് ഹാരബിനോടും കൂടെ സുരക്ഷാ കാരണത്താല്‍ വാദിക്കുന്നു; #വ്യഭിചാരം മാതാക്കളില്‍ ആരോപിക്കുന്നതും, നമ്മുടെ പിതാക്കളെ തള്ളിപ്പറയുന്നതും അള്ളാഹു നിരോധിച്ചിട്ടുണ്ട്; ഞങ്ങള്‍ അല്‍-നദര്‍ ഇബിന് കിനാനഹ് നിന്നുമുള്ളവര്‍ ആകുന്നു, അങ്ങനെയല്ല എന്നു പറയുന്നവര്‍ നുണയന്മാര് ആണ്. (Volume 1, Parts 1.2.15- IBN SA'D'S KITAB AL-TABAQAT AL-KABIR)<br />
<br />
അപ്പോള്‍ മുഹമ്മദ് പറയുന്ന ഇരവാദം നോക്കണേ, ഞങ്ങള്‍ എല്ലാവരും (പിതൃ സഹോദരരേയും ചേര്‍ത്തു), അല്‍-നദര്‍ഇല്‍ നിന്നുമുള്ളവര്‍ ആണ്, മറിച്ചു പറയുന്നവര്‍ എല്ലാവരും നുണയര്‍ ആണ് പോലും. ഈ ആക്ഷേപം/അവകാശം ഉന്നയിച്ചവരെ പിടിച്ചു വിചാരണ ചെയ്താല്‍ പ്രശനം കൂടുതല്‍ വഷളാകുകയും കൂടെയുള്ള കുടുംബക്കാരുടെ കൂടി സംശയം ദൃഡപ്പെടുകയും ചെയ്യുമെന്നും അറിയാവുന്നത് കൊണ്ടായിരിക്കണം. വാദമുഖം പോലും തുറക്കാന്‍ അനുവധികാഞ്ഞത്. പിന്നീടു ഈ ഗോത്രക്കാരെ മുഴുവന്‍ ഉന്മൂലനം ചെയ്തുവോ എന്ന് കാണേണ്ടിയിരിക്കുന്നു. ഇബ്ന് കതിരിന്റെ സിരാത്തില്‍ നിന്നും കാണുക:<br />
<br />
► ....: "അത് പ്രവാചകന്റെ അടുത്ത് എത്തി, <span style="color: red;">എന്തെന്നാല്‍ ചില ആളുകള്‍ കിന്ദഹ് ഗോത്രവുമായി അദേഹത്തിനുള്ള ബന്ധത്തെ കുറിചുള്ള പറച്ചില്,</span> അപ്പോള്‍ പ്രവാചകന് പറയുന്നു: "അല്‍-അബ്ബാസും അബു സുഫ്യാന് ബിന്‍ ഹാരിത്തും എല്ലാം പറയും, ഇത് നമ്മളെ മോശപ്പെടുത്തുവാന്‍ വേണ്ടി മാത്രം പറയുന്നതായിരിക്കും എന്നു; നമ്മള് നമ്മുടെ പൂര്‍വീകരെ ഒരിക്കലും നിരസിക്കരുത്. നമ്മള് അല്‍-നദര്‍ ബിന്‍ കിനാനഹയില്‍ നിന്നുള്ളവരാണ്. " "(p.135 Vol 1 Al –Sirah Al-Nabawiyya)<br />
<br />
അതായതു, കുടുംബക്കാര് തങ്ങളെ മോശപ്പെടുതാന്‍ പറയുകയാണ് എന്ന് പറയും എന്ന്, അങ്ങനെ വന്നാല്‍ കുടുംബവൈരാഗ്യം എന്ന് വരികയും കുടുംബക്കാര് കൂടെ നില്‍ക്കുകയും ചെയ്യുമല്ലോ. നല്ല കൌശലം ഉണ്ട് മറുപടികളില്‍. പക്ഷെ മനസ്സിലക്കെണ്ടവന് മനസ്സിലായിക്കോളും. അതുപോലെ തന്നെ, ജഹലിയ കാലഘട്ടത്തിലൂടെ പോകുന്ന മുഹമ്മദിന്റെ വംശാവലിയില്‍ വ്യഭിചാരത്തിന് ഒരുപാട് സാധ്യത ഉണ്ടെങ്കിലും, കണ്ണുമടച്ചു അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല എന്നും അതെല്ലാം അള്ളാഹു കാത്തു കാണുമെന്നും ആശ്വസിക്കുന്നു. കൂടെ ഹിഷാം ബിന്‍ മുഹമ്മദ് അല്‍-കല്ബിറ്റ് അദ്ധേഹത്തിന്റെ പിതാവില്‍ നിന്നും പറയുന്നത്, 500 തലമുറകള്‍ പരിശോധിച്ചിട്ടും അങ്ങനെയൊന്നും കാണുന്നില്ല എന്ന് വരെ പറഞ്ഞു നിറുത്തുന്നു ( ഇബിന് കതിരിന്റെ അല്‍-നവാബിയ) . വംശാവലി രേഖപ്പെടുത്തി വെക്കാത്ത അറബികള്‍ക്ക് അതും ജഹലിയ സംസ്കാരങ്ങളില്‍ ഗോത്രത്തിനുപരി പാരമ്പര്യത്തിന് പ്രത്യേകം ഒരു വിലയും കല്പ്പിക്കതിരുന്നവര്‍ വാമൊഴിയായി മുഹമ്മദിന്റെ വംശാവലിയിലെ അഞ്ഞൂറ് പേരുകള്‍ എടുത്തു എന്ന് പറയുന്നതിലെ അതിശയോക്തി ശ്രദ്ധിക്കുമല്ലോ. ലോകത്തിനു മുഴുവന്‍ ആയി വന്നു എന്ന് പറയുന്നയാളുടെ വംശശുദ്ധിയുടെ പരിതാപകരമായ അവസ്ഥയാണ് ഇവിടങ്ങളില്‍ നമ്മള് കാണുന്നത്. ലോകമുണ്ടാക്കുന്നതിനു മുന്നേ തീരിമാനിച്ചിരുന്നു അള്ളാഹു മുഹമ്മദ് ജനിക്കേണ്ട ഇടവും സംസ്കാരവും എങ്കില്‍, ഇങ്ങനെ വ്യഭിചാര ദുര്ഭൂതങ്ങള് വിളയാടുന്ന ഗോത്രങ്ങള്‍ക്കിടയില്‍, ആ ജനനത്തെ ആക്കിയത് തന്നെ അപഹാസ്യമായി അല്ലാഹുവിന്റെ ദൈവീക അസ്തിത്വത്തിനു എന്ന് പറയാതെ വയ്യ! <b>സുറ 6:124 "...എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്റെ ദൌത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്...."</b>, എന്ന് പറഞ്ഞു ആശ്വസിക്കുന്ന ഇസ്ലാമിക പണ്ഡിതരെ നമ്മള് ഇവിടെല്ലാം കാണുന്നുണ്ട്, അന്നും ഇന്നും.<br />
<br />
🔶 ഇവക്കെല്ലാം മറുപടി പറയുന്ന മൊഴിയാണ്, "ഇസ്ലാമിക് ട്രടിഷ്യനില്‍" മുഹമ്മദ് പറയുന്ന :<b><span style="color: red;"> "ഞാന്‍ വ്യഭിചാരത്തിന്റെ ഫലം അല്ല, സത്യ വിവാഹത്താലുള്ള ഫലം ആണ്." (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന് കതീര്‍)</span></b>. .എന്നതു. അത് ഇസ്ലാമിക ചരിത്രത്തില്‍ ഒരു മൊഴിയായി പ്രത്യേക സ്ഥാനം സ്ഥാനം പിടിച്ചു കൊണ്ട് പണ്ഡിതര്‍, ഇത് ചേര്‍ത്ത് പറയുന്നു, അല്ലാഹുവിനു മാത്രം അറിയാം (Only God knows best.).. <br />
► " ....പ്രവാചകന് പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്തിലുള്ള ഫലം ആകുന്നു, വ്യഭിചാരതാല്‍ ഉള്ളതല്ല, ആദാമില്‍ നിന്നും നേരെ എന്റെ പിതാവിന്റെയും മാതാവിന്റെയും അടുക്കല്‍ വരെയും അങ്ങനെ തന്നെ. ഞാന്‍ ഒരിക്കലും ജഹല്ലിയ കാലഘട്ടത്തില്‍ ഉള്ള വ്യഭിച്ചരത്താല്‍ കളങ്കപ്പെട്ടിട്ടില്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന് കതീര്‍) .<br />
► ..... ആയിഷ നിവേദനം: അല്ലാഹുവിന്റെ ദൂതന് പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്താലുള്ള ഫലം ആണ്, വ്യഭിച്ചരത്താല്‍ അല്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന് കതീര്‍) .<br />
<br />
അങ്ങനെ അനേകം ഇടങ്ങളില്‍ തന്റെ ജന്മശുധിയെ പറ്റി ജനങ്ങളുടെ മുന്നില്‍ കേഴുന്ന ഒരു പ്രവാചകനെ നമ്മള് കാണുന്നു. തന്റെ ജന്മശുദ്ധിയെ പറ്റി ചോദിക്കുന്നവരോട് ക്ഷുഭിതനാകുകയും, അവരെ മോശം പറയുകയും, കേഴുകയും, പിന്നീടു ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന ആളുടെ പ്രവൃത്തികളില്‍ നിന്ന് മനസ്സിലാക്കാം, അയാള്‍ക്ക് കാര്യത്തെ പറ്റി ബോധാമുള്ളവനും, അത് മറക്കാന്‍ ശ്രമിക്കുന്നവനും ആണോ അല്ലയോ എന്ന്. എന്നിരുന്നാലും, അള്ളാഹു പറഞ്ഞതാണ് എന്ന് പറഞ്ഞു എതിര്‍ക്കുന്നവരെ, "തന്തക്കു പിറക്കത്തവന്‍" എന്ന് വിളിച്ചു ഖുറാനില്‍ ("സുറ 68:13 ...ഇതിനൊക്കെ പുറമെ ജാരസന്തതിയും") ചേര്‍ക്കുമ്പോള്‍ അദ്ധേഹത്തിന്റെ വൈകാരികത മാനസ്സിക സമ്മര്‍ദത്തിനു കാരണം ഇതയിരിക്കുംയിരിക്കുമെന്നു തീര്‍ച്ചപ്പെടുത്താം, (കൂടെ സ്വഭാവത്തിന്റെയും).<br />
<br />
അപ്പോള്‍ ഹംസ ബിന്‍ അബ്ദു-മുത്തലിബ് ആരാണ് എന്നും, അദ്ദേഹം 3-4 വയസ്സിനു മുഹമ്മദിനേക്കാള്‍ മുതിര്ന്നവന് ആയതിന്റെ പ്രശ്നവും, മുഹമ്മദ് എന്ത് കൊണ്ട്, "ഞാന്‍ വ്യഭിചാര സന്തതിയല്ല" എന്ന് കേഴുന്നതിനു കാരണവും നമ്മുക്ക് പൂര്‍ണമായും മനസ്സിലാകും. ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇന്നുള്ള ഇസ്ലാമിക "വിശ്വാസ പ്രമാണങ്ങളില്‍", ഇവയൊന്നും പൂര്‍ണമായി ഉള്‍ക്കൊള്ളിക്കഞ്ഞത് കാലക്രമേണ ഉള്ള ഇസ്ലാമിക വെള്ളപൂശലിന്റെ ഭാഗമായിട്ടയിരിക്കണം, ദീന് പിടിച്ചു നിറുത്തെണ്ടേ. ആരുലക്ഷത്തില്‍ നിന്ന് ആറായിരം ഹദീസുകള്‍ തിരഞ്ഞെടുത്തതില്‍ ആമിനയാണ് മുഹമ്മദിന്റെ മാതാവ് എന്ന് കാണിക്കാന്‍ കഷ്ടപ്പെടുമ്പോള്‍, അറബിനാടിന്റെ ചരിത്രം മുഴുവന്‍ തേച്ചു മാച്ചു കളഞ്ഞു, ഇസ്ലാമിക ചരിത്രം ആയി മാറ്റുന്നതിനിടയില്‍, സത്യം മാച്ചു കളയാനും, കാഫിര്‍ ആയി മുദ്രകുത്തപ്പെടാതെ നിലനില്ക്കുവാനും എഴുത്തുകാര്‍ നീതിപുലര്‍ത്തി എന്ന് സീറകള്‍ (പാലം , മാര്‍ഗം) മുനിര്‍ത്തി നമുക്ക് പറയാം. പക്ഷെ സത്യം ഒരിക്കലും മറച്ചു വെക്കാന്‍ സാധ്യമല്ല എന്നും, കുറെ പേരെ മണ്ടന്മാരക്കാം എങ്കിലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാന് സാധിക്കില്ല എന്നും പറയുന്നതിന്റെ ഉത്തമ ഉധഹരണമാണ്, മുഹമ്മദിന്റെ ജന്മശുദ്ധി.<br />
<br />
സീറകള്‍ കണ്ണുമടച്ചു തള്ളുന്നവരോട് ഒരു വാക്ക്, ഇന്നും ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ ഏതു എന്ന് ഇന്നും മുഹമ്മദരുടെ ഇടയില്‍ തീര്‍പ്പായിട്ടില്ല. ചിലര്‍ക്ക് ചില ഹദീസ് സഹിഹ്,ചിലക്കു ദൈ'ഇഫ്, ചിലക്കു ഹദീസ് കാണുന്നതെ പിടിക്കില്ല ചിലര്‍ക്ക്, ഇതെല്ലം കിട്ടിയാലും മതിയാകില്ല അങ്ങനെ പോകുന്നു വിശ്വാസപ്രമാണങ്ങളുടെ പരിതി. ഇതൊന്നും പോരാതെ, ഖുറാനില്‍ തന്നെ, റദ്ദു ചെയ്യപ്പെട്ടതും പെടെണ്ടതും പെടാത്തതും ആയ ആയത്തുകള്‍ (മന്സൂഖും നസ്ഖും) തമ്മിലും ഒരു തീരുമാനം ആയിട്ടില്ല. ആയതിനാല്‍ മേലെ പറഞ്ഞ ഇസ്ലാമിക ചരിത്രം അപ്പാടെ തള്ളുന്നവര്‍, കണ്ണടച്ച് ഇരുട്ടാക്കുന്നു, എന്നാല്‍ അവര്‍ വെളിച്ചത്തിന് മുന്നില്‍ തന്നെ എന്ന് മത്രേ ഇപ്പോള്‍ പറയുന്നുള്ളൂ.<br />
<br />
നോട്ട്: ഇസ്മായേലും അബ്രഹാമും ഒക്കെ മുഹമ്മദിന്റെ പിത്രുവ്യന്മാര്‍ ആയിരുന്നു എന്ന് ബൈബിള്‍ എടുത്തു മേലെയുള്ളവനെ ദുര്‍വ്യാഖ്യാനം ചെയ്തു കുത്തികയറ്റാന് ശ്രമിക്കും മുന്നേ, ഈ അബ്ദുള്ള മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ചവന്റെ വംശാവലിയില്‍ ഒരു തീരുമാനം ആക്കാന്‍ ആദ്യം അഭ്യര്‍ത്ഥിക്കുന്നു.<br />
<br />
#ZM<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhP1izFZlNMkY38C4KVRvYZME55XVhniT-CspmQ5fNcaE2asAlJR-YO6zzb3q8h_lTDWPyVkmYZesRjcD3Jt4MkVIyjiYZ3CsVdeuDpAFycxn2nhrdGzKBA9Iuq3NXl5J9PI7OsyAk3EX0/s1600/eiFW1HY25050.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1306" data-original-width="936" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhP1izFZlNMkY38C4KVRvYZME55XVhniT-CspmQ5fNcaE2asAlJR-YO6zzb3q8h_lTDWPyVkmYZesRjcD3Jt4MkVIyjiYZ3CsVdeuDpAFycxn2nhrdGzKBA9Iuq3NXl5J9PI7OsyAk3EX0/s400/eiFW1HY25050.jpg" width="286" /></a></div>
<div>
<br /></div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com4tag:blogger.com,1999:blog-8464448352465209509.post-76063627541849696632017-11-29T09:49:00.001-08:002017-11-29T09:49:14.035-08:00മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നായ ഏകനായ അള്ളാഹു<div dir="ltr" style="text-align: left;" trbidi="on">
<br />
കറകളഞ്ഞ ഏകദൈവ വിശ്വാസം ആണ് ഇസ്ലാമിന്റെ എന്നു പറയുകയും , മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ചു, ബഹുദൈവാരധാനയാണെന്ന് വിധിക്കുകയും ചെയ്തു കൊണ്ട് നടക്കുന്ന വഹാബി സലഫി ദാവക്കാര് പക്ഷെ ഈ തവ്ഹീദിന്റെ മുഖ്യഘടകമായി കൊണ്ട് നടക്കേണ്ട പ്രമാണമായ , ‘അലാഹുവിന്റെ ഏകത്വം’, “തവ്ഹീദ്”, ഖുറാനില്‍ കാണിച്ചു തരാനും കൂടെ ഇതൊന്നും പ്രാമാണികമായി തെളിയിക്കാനും ഇത് വരെ സാധിച്ചിട്ടുമില്ല, എന്ന നഗ്ന സത്യം അറിയിച്ചു കൊള്ളട്ടെ. <br />
<br />
ഒരൊറ്റ ആയത്ത്പോലും അള്ളാഹു “താന്‍ ഏകനായ ദൈവമാണ്” എന്നോ, “താന്‍ ഏകന്‍/ഏകം” എന്നോ എടുത്തു കാണിക്കാന്‍ ഖുറാനില്‍ ഇല്ല, എന്ന ദാരുണമായ സത്യം ഏകദൈവസിദ്ധാന്തം പൊക്കിപിടിച്ച് അധിക്ഷേപിച്ചു വന്നവരില്‍ നിന്ന് തന്നെ ഈ അടുത്താണ് വ്യക്തമായി ശ്രദ്ധയില്‍ പെട്ടത്. അവനില്‍ ചില ഏകത്വ ആരോപണങ്ങള്‍ മുഹമ്മദ് പറയുന്ന രീതിയില്‍ നമുക്ക് കാണാം:<br />
<br />
🔳 37:4 തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു. . 6:19 .... പറയുക: അവന് ഏകദൈവം മാത്രമാകുന്നു. 14:48 ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.<br />
[എല്ലാം വളരെ കഷ്ടപ്പെട്ട് മുഹമ്മദ്/മലക്ക് പറഞ്ഞു വെക്കുന്നു എന്ന്. അള്ളാഹു "താന്‍ ഏകന്‍" ആണെന്ന് പറയാന്‍ മറന്നു പോയി എന്ന് സാരം.]<br />
<br />
🔳 21:108 പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ?<br />
[പക്ഷെ എന്ത് രീതിയില്‍ ആണ് ഏകന്‍ എന്നുമാത്രം ബോധനം ലഭിച്ചിട്ടില്ല. മുഹമ്മദിന്റെ കിടപ്പറയുടെ അടുത്ത് വരാന്‍ പാടില്ല എന്ന് 49:4 പറയാന്‍ മറന്നില്ല പക്ഷെ അല്ലാഹുവിനെ പറ്റി വെളിപ്പെടുത്താന്‍ മറന്നു അള്ളാഹു അഥവാ മുഹമ്മദ്]<br />
<br />
🔳 29:46 വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു.<br />
[വേദക്കാരുടെ ദൈവം പിതാവും പുത്രനും പരിശുധത്മാവും ആണ്, ഒരിക്കലും അടിമയജമാനന് അല്ല, അല്ലാഹുവിനു അഥവാ മുഹമദിനു അവിടെയും തെറ്റി]<br />
<br />
🔳 5:73 അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.<br />
[മൂവരില്‍ ഒരു ദൈവം എന്നാല്‍ ത്രിത്വ സിദ്ധാന്തം അല്ല, അത് tritheism ആയ പഷണ്ടാതയാണ്. ക്രൈസ്തവര്‍/വേദക്കാര്‍ അങ്ങനെ വിശ്വസിക്കുന്നില്ല. അള്ളാഹു അഥവാ മുഹമ്മദിന് അവിടെയും തെറ്റി]<br />
<br />
മുഹമ്മദ് അല്ലാഹുവില്‍ ആരോപിക്കുന്ന ഏകത്വം മാത്രമാണ് ഇസ്ലാം മതത്തിന്റെ ഏകദൈവ വിശ്വാസം എന്ന ആരോപണം. അള്ളാഹു “അവന്, അതാകുന്നു”, “അവന് ഇതാകുന്നു” എന്ന് ആരോപണം അല്ലാതെ “അനാ അല്‍-അഹദ്”(ഞാന്‍ ഏകനാകുന്നു), “അനാ അല്‍-വാഹിദ്” (ഞാന്‍ ഏകം ആണ്) എന്ന് അള്ളാഹു എവിടെയും പറയുന്നില്ല എന്നതാണ് മുഖ്യമായ വിഷയം. മുഹമ്മദ് പറയുന്നത്, ജിബ്രേല്‍ ആണ് പറയുന്നത്. മുഹമ്മദ് ജിബ്രെലിനെ കണ്ടു എന്ന സക്ഷ്യമോ അടയാളമോ അനേകര്‍ ആരാഞ്ഞിട്ടും സക്ഷ്യമോന്നും മുഹമ്മദ് നല്‍കിയിട്ടില്ല. ഇനി ഉള്ളതാണെങ്കില്‍ ഇതുപോലെയുള്ള നിലവാരം തീരെയില്ലാത്ത കസര്‍ത്തുകളും.<br />
ആഇഷ നിവേദനം: അല്ലാഹുവിന്റെ പ്രവാചകന് (ﷺ) എന്നോട് പറഞ്ഞു: "ഇതാ ജിബ്രീല്‍ നിന്നോട് സലാം വെക്കുന്നു." അപ്പോള്‍ ഞാന്‍ പറഞ്ഞു: "അദ്ദേഹത്തിന് മേല്‍, അല്ലാഹുവിന്റെ കരുണയും സമാദാനവും ഉണ്ടാകട്ടെ." (സഹിഹ് ജാമി അറ്റ്-തിര്‍മിദി Vol. 1, Book 46, Hadith 3882)<br />
<br />
ഇനി ജിബ്രെലിനെ എന്ത് അടിസ്ഥാനത്തില്‍ വിശ്വസിക്കും എന്ന് ആരഞ്ഞലോ? ഇബിലീസ് വ്യാജം പറഞ്ഞപോലെ ജിബ്രേല്‍ വ്യാജം പറഞ്ഞതയിക്കൂടെ ഖുറാന്? എന്നൊന്നും ചോദ്യത്തിനു മറുപടി ഇല്ല (ഉണ്ടെങ്കില്‍ തരിക) . ചുരുക്കി പറയുക എങ്കില്‍, 58:7 (… മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന് [ അല്ലാഹു] അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല…) പ്രകാരം എല്ലായിടവും അവന് ഉണ്ടെന്നു ആരോപണവും നിലനില്ക്കുംബോളും, അവനു, “അനാ അല്‍-അഹദ്” എന്ന രണ്ടക്ഷരം പറയാന്‍ സാധിച്ചില്ല എന്നത് വളരെ ഗുരുതരമായ കുറവായിട്ടാണ് കാണുന്നതും, ഈ “ഏകദൈവവിശ്വസരോപണം” പറ്റി ശ്രദ്ധിക്കേണ്ടതും.<br />
<br />
⬛ “ഏകദൈവവിശ്വസരോപണം” ത്തിന്റെ പ്രശ്നങ്ങള്‍ അവിടെയും നില്ക്കുന്നില്ല.<br />
🔳 <span style="white-space: pre;"> </span>സുറ അല്‍-ഇഖലാസ് 112:1 “ഖുല്‍ ഹുവാ അള്ളാഹു അഹദുന്”<br />
<span style="white-space: pre;"> </span>“പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.”<br />
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഏകന്‍ എന്ന് അറബിയില്‍ ഉപയോഗിച്ചിരിക്കുന്ന പദം, അഹദുന് എന്നാണു. അതായതു, “un”(ഉന്‍) ചേര്‍ക്കുമ്പോള്‍ അത് “indefinite article” ആകും. തന്മൂലം അഹദുന് “anyone of” അഥവാ “പലതിലൊന്നു”, “ഏതെങ്കിലും ഒന്ന്” തുടങ്ങിയ അര്‍ഥങ്ങള്‍ ആണ് ഖുറാനില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ ഇവിടെ "ഒന്ന് " definite article വരുന്ന പ്രശ്നം ഉദിക്കുന്നില്ല. ഉധാഹരണം അതെ അധ്യായം 112:4 നോക്കുക. സുറ 112:1 “അവന്ന് തുല്യനായി മറ്റാരും ഇല്ലതാനും”<br />
<br />
🔳 അങ്ങനെയെങ്കില്‍, 112:4 ഇല് അഹദുന് എന്നതിന് ഇതേ അര്‍ഥം.<br />
"പറയുക: കാര്യം അല്ലാഹു 'അവരിലൊരുവന്' ആകുന്നു", എന്നല്ലേ വരികയുള്ളു. മെക്കന്‍ സുറകളുടെ, ഇടയില്‍ വരുന്ന സുറ ആയതിനാല്‍, ആ ബഹുദൈവാരധനയുടെ പശ്ചാത്തലം കൂടെ ഓര്‍ക്കുന്നത് നന്ന്. മൂന്നു പെണ്മക്കള് അല്ലാഹുവിനു ഉണ്ടെന്നും അവര്‍ ദേവതകള്‍ ആണെന്നും മുഹമ്മദ് ആയത്ത് ഇറക്കി കൊടുത്തു പറയുന്നതും ഓര്‍ക്കാം ഇവിടെ, അവരില്‍ ഒന്നാണ് എന്ന് ആണോ ഉദ്ദേശിച്ചത്?<br />
<br />
1. അല്‍-ഇലഹ് എന്ന അള്ളാഹു definite article ആണെങ്കില്‍, അത് മറ്റൊരു definite article നെ പിന്താങ്ങി കൊണ്ടേ വാക്യത്തില്‍ നിലനില്കൂ. അങ്ങനെയെങ്കില്‍<br />
<span style="white-space: pre;"> </span>അ) അള്ളാഹു definite article അല്ല. <br />
<span style="white-space: pre;"> </span>(അല്ലെങ്കില്‍)<br />
<span style="white-space: pre;"> </span>ബി) വ്യാകരണ പിശക് ആണ്, പ്രാസമൊപ്പിക്കല്‍ <br />
ഇതില്‍ ഏതു തിരഞ്ഞെടുത്താലും പ്രശ്നമാണ്. കാരണം, അള്ളാഹു എന്നാല്‍ definite article ആകുന്നില്ല എങ്കില്‍, അള്ളാഹു പൂര്‍ണനായവനെ സൂചിപ്പിക്കുന്ന ദൈവം (The God) എന്നര്‍ത്ഥം indefinite phrase ഇല് വരുകയില്ല. അതയതു ഏകദൈവം എന്ന ടൈറ്റില്‍ മറക്കേണ്ടി വരും. Indefinite phrase, പ്രത്യേകിച്ചും ഏകദൈവം എന്ന് സൂചിപ്പിക്കുന്നിടത്തു വരുന്നത് സംഭാഷണരൂപേണ പറയുനതിനപ്പുറത്തേക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അക്ഷരജ്ഞാനം ഇലല്തെ വാമൊഴിപാടിനടന്ന കവിയുടെ പ്രശ്നം!<br />
പകരം, രണ്ടാമത്തെ option ആണ് എടുക്കുന്നതെങ്കില്‍, അള്ളാഹു എന്ന definite article ന്റെ കൂടെ 112:1 ഇല് “un” ചേര്‍ത്ത indefinite article, വ്യാകരണപ്രശ്നം എന്നെങ്കില് സര്വ്വജ്ഞാനിക്ക് വ്യാകരണ പിശക്, അപ്പോളും ദൈവം എന്ന ടൈറ്റില്‍ കൈവിടേണ്ടി വരും. [1]<br />
<br />
2. Definite article ആയി അല്‍-അഹദ് എന്ന് പറഞ്ഞിരുന്നു എങ്കില്‍ ‘The One’, ‘ഒരുവന്’, എന്ന് തന്നെ അര്‍ഥം വരുമായിരുന്നു. എന്നാല്‍ അഹദുന് എന്ന് indefinite article എന്ന് ഉപയോഗിച്ചത് “ഒന്ന്” എന്ന് ഒരിക്കലും വരുന്നില്ലവിടെ.<br />
<br />
3. അള്ളാഹു എന്നാണ് അവിടെ വരുന്നതെങ്കില്‍ അല്‍-അഹദുന് definite article ആകണമായിരുന്നു, അങ്ങനെ അല്ല എങ്കില്‍, അള്ളാഹു എന്ന definite article ആയിരിക്കില്ല അവിടെ. അതായതു ഇസ്ലാമിന്റെ വെറും ദൈവം god, ഇലഹ് എന്നാണ് പരാമര്‍ശം. ല്‍- ഇലഹ് എന്നാണു താനും 112 :1 ഉപയോഗിച്ചിരിക്കുന്നത്.<br />
<br />
ആയതിനാല്‍ 112:1 “നിങ്ങളുടെ ഇലാഹു (ദൈവം) പലരിലൊരുവന് അത്രേ” എന്ന് അരക്കെട്ടിട്ടു ഉറപ്പിക്കുന്നു. കൂടെ ഏകദൈവവിശ്വാസം തകരുന്നു, സര്‍വ്വശക്തനെ indefinite വിശേഷണം കൊടുത്തത് വഴി, അള്ളാഹു സര്‍വ്വശക്തനായ ഏകദൈവം എന്ന് വരുകയുമില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന ഒറ്റപ്പെട്ടുപോയ ദൈവം. ഇതുകൊണ്ട് ഉറപ്പികാമോ, അതോ മറ്റു വിശ്വാസപ്രകാരം ആണോ ഇങ്ങനെ വന്നിട്ടുള്ളത് എന്ന് കൂടെ ഒന്ന് പരിശോധിച്ച് നോക്കാം.<br />
<br />
⬛ ⬛ ശിര്‍ക്ക് ⬛ ⬛<br />
=====================<br />
ശിര്‍ക്ക് എന്നാല്‍, 🔳 സുറ 4:48 “തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.”<br />
അള്ളാഹുവിനോട് മനുഷ്യര്‍ ഏതെങ്കിലും ആളുകളോ എന്തെങ്കിലും കല്ലോ ശില്പ്പങ്ങലോ സമുച്ചയങ്ങലോ മലകലോ കാറ്റോ ഭൂമിയോ ആകാശമോ എന്തും ആയികൊള്ളട്ടെ അവ പങ്കുചെര്ക്കുക്ക എന്നതാണ് ശിര്‍ക്ക്. ഈ ശിര്‍ക്ക് ആണ് അള്ളാഹു പൊറുക്കപ്പെടാത്ത ഏറ്റവും വലിയ പാപം എന്ന് ഖുറാനില്‍ അള്ളഹുവിനെറെ പേരില്‍ ആരോപണം.<br />
🔳 സുറ 13:36 … പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും, അവനോട് ഞാന്‍ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്…<br />
മനുഷ്യര്‍ അല്ലാഹുവിനോട് കൂടെ പങ്കു ചേര്‍ത്ത് കൊടുക്കാതിരുന്നാല്‍ മാത്രം മതി, പക്ഷെ അല്ലാഹു സ്വയം പങ്കു ചേര്‍ത്താലോ? <br />
<br />
⬛ അള്ളയുടെ പേരില്‍ അല്ലാതെ സത്യം ചെയ്യുന്നു എങ്കില്‍ ശിര്‍ക്ക് ചെയ്യുന്നു.<br />
___________________________________________________________<br />
<br />
അബ്ദുള്ള നിവേദനം: പ്രവാചകന് (സ) പതിവായി സത്യം ചെയ്യുന്നത്, “ ഹൃദയങ്ങള്‍ കീഴ്മേല്‍ മറിക്കുന്നവനല്ലാതെ” ( സഹിഹ് ബുഖാരി 7391; പുസ്തകം 97, ഹദീസ് 488, അല്ലാഹുവിന്റെ ഏകത്വം; തവ്ഹീദ് )<br />
<br />
ഇബ്ന് ഉമര്‍ ഒരുവന് പറയുന്നത് കേള്‍ക്കയുണ്ടായി: “കാബയാല്‍ അല്ല”, അപ്പോള്‍ ഇബ്ന് ഉമര്‍ പറഞ്ഞു: “അല്ലാഹുവിനെ കൂടാതെ സത്യം ചെയ്യുന്നതിനെ പറ്റി അല്ലാഹുവിന്റെ ദൂതന് (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ‘ആരെങ്കിലും അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നു എങ്കില്‍, അവന് ശിര്‍ക്ക് ചെയ്യുന്നു അല്ലെങ്കില്‍ അവന് അവിശ്വാസിയാണ്.’ ” (സഹിഹ് അല്‍-തിര്‍മിദി 1535, പുസ്തകം 20, ഹദീസ് 13 )<br />
<br />
സഈദ് ഇബ്ന് ഉബയാദ് നിവേദനം: ഇബ്ന് ഉമര്‍ ഒരുവന് സത്യം ചെയ്യുന്നത് കേള്‍ക്കയുണ്ടായി: ‘ഇല്ല, ഞാന്‍ കാബയാല്‍ സത്യം ചെയ്യുന്നു’. അപ്പോള്‍ ഇബ്ന് ഉമര്‍ അവനോടു പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദൂതന് (സ) പറയുന്നത് കേട്ടിട്ടുണ്ട്: ‘അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നവന് ബഹുദൈവവിശ്വാസിയാണ്’ എന്ന്” [സുനാന്‍ അബിദാവുദ് 3251, പുസ്തകം 22, ഹദീസ് 10]<br />
<br />
⬛ അള്ളാഹുവിന്റെ ആണയിടല്‍ നോക്കാം:<br />
===================================<br />
ഇവിടെ പറയുന്നത് എന്താണ്? അല്ലഹ് ആണയിടുന്ന ആയത്തുകള്‍ നോക്കുക .🔳 79.1-5 ''ഇറങ്ങി ച്ചെന്നു ഊരി എടുക്കുന്നവ തന്നെയാണ സത്യം , സൌമ്യത യോടെ പുറതെടുക്കുന്നവ തന്നെയാണ സത്യം, ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ സത്യം, എന്നിട്ടു മുമ്പോട്ട് കുതിച്ചു പോകുന്നവയും , കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ സത്യം''.<br />
എന്താണ് ഇതെന്ന് അറിയാന്‍ ഖുറാനും ഹദീസും മാത്രം പോര തഫസീരും നോക്കണം. എന്നിട്ട് വല്ല പിടിയും ഉണ്ടോ? സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ ഖുര്‍ആന്‍ തഫ്സീര്‍ പ്രകാരം:-<br />
”ഇവിടെ അഞ്ചു ഗുണങ്ങളുള്ള ശക്തികളെ സാക്ഷികളാക്കുന്നതെന്തിനു വേണ്ടിയാണ് എന്നു വെളിപ്പെടുത്തുന്നില്ല എങ്കിലും, ഈ സത്യം കൊണ്ട് സ്ഥാപിക്കുന്നത് അന്ത്യനാള്‍ അനിവാര്യമാണെന്നും മനുഷ്യരാസകലം തീര്‍ച്ചയായും സമൂലം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നുമാണെന്ന് തുടര്‍ന്നു പറയുന്ന വിഷയം സൂചിപ്പിക്കുന്നുണ്ട്. ഈ അഞ്ചു ഗുണങ്ങളുള്ള ശക്തികള്‍ ഏതാണെന്നും വ്യക്തമാക്കിയിട്ടില്ല.” <br />
(അപ്പോള്‍ ഖുറാനില്‍ അത്ര വ്യക്തതയോന്നുമില്ല എന്ന് മൌദൂദി പോലും ഏറ്റു പറഞ്ഞു. “…അതില്‍ (ഖുറാനില്‍) യാതൊരു സംശയവുമില്ല....” സുറ 10:37 , എന്നത് മുഴുമിപ്പിക്കാന്‍ ഖുരാന് സാധിക്കില്ല എന്ന് ഒരുവശം.) മൌദൂദി തുടരുന്നു:<br />
“ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഏറിയകൂറും അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് മലക്കുകളാകുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു വിശദീകരിക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇവിടെ ഖുറാനില്‍ അവ്യക്തമായ ഈ സംഭവങ്ങളെ എല്ലാം വെച്ച് കൊണ്ട് അള്ളാഹു സത്യം ചെയ്യുന്നതാണ്. മറ്റു പലയിടങ്ങളിലും അള്ളാഹു സത്യം ചെയ്യുന്നു പലസാധന/സംഭവങ്ങളെയും കൊണ്ട് സത്യം ചെയ്യുന്നു. ഇവിടെ കൊണ്ട് ഒന്നും സത്യം ചെയ്യുന്നത് തീരുന്നില്ല, ഈ ആയത്തുകള്‍ ഒന്ന് കാണാം.<br />
🔳 സുറ 38:1 സ്വാദ്- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.<br />
🔳 സുറ 74:32-34 നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം. പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.<br />
🔳 സുറ 37:3 എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;<br />
🔳 സുറ 51:1-4 ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള്‍ ) തന്നെയാണ, സത്യം. ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള്‍ ) തന്നെയാണ, സത്യം. നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള്‍ ) തന്നെയാണ, സത്യം! കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ ( മലക്കുകള്‍ ) തന്നെയാണ, സത്യം.<br />
🔳 സുറ 52:1-6 ത്വൂര് പര്‍വ്വതം തന്നെയാണ, സത്യം. എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. നിവര്‍ത്തിവെച്ച തുകലില്‍ അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം. ഉയര്‍ത്തപ്പെട്ട മേല്പുര ( ആകാശം ) തന്നെയാണ, സത്യം. നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.<br />
🔳 സുറ 91:1-7 സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം. ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍. പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള് രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍. ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം. ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.<br />
🔳 സുറ 69:38 എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു: നിങ്ങള്‍ കാണാത്തവയെക്കൊണ്ടും.<br />
--------------------------------------<br />
<br />
അതായതു, ആകാശവും, ഭൂമിയും, ഖുറാനും മലക്കുകളും, മേഖങ്ങളും എന്തിനു, പറയുന്നു, മനുഷ്യര്‍ കാണുന്നതും കാണാത്തതും ആയ സകലത്തിനെയും വെച്ച് അള്ളാഹു സത്യം ചെയ്യുന്നു എന്ന് മുഹമ്മദ് ഖുറാനില്‍ പറഞ്ഞു വെക്കുന്നു. എങ്കില്‍ മുപ്പത്തി മുക്കോടി സാധനങ്ങളെ വെച്ച് അള്ളാഹു സത്യം ചെയ്യുന്നു. അല്ലാഹുവിന്റെ മണ്ടത്തരം മനസ്സിലായോ?<br />
<br />
അല്ലഹുവിനെ കൂടാതെ സത്യം ചെയ്യുന്നവന് ബഹുദൈവ വിശ്വാസിയാണ് എന്ന് സഹിഹ് ഹദീസുകള്‍. അള്ളാഹു തന്മൂലം ബഹുദൈവവിശ്വസി ആണ്, അഥവാ, മറ്റു സംഭവങ്ങളെ ദൈവമായി കരുതുന്നവന് തന്നെ. ആയതിനാല്‍ അള്ളാഹു കണ്ടതും കാണാത്തതും ആയ മുപ്പത്തി മുക്കോടി സംഭവങ്ങളെയും ചേര്‍ത്ത് ആണയിട്ടു പങ്കു ചേര്‍ക്കല്‍ നടത്തിയിരിക്കുന്നുതു വഴി, അള്ളാഹു മുപ്പത്തി മുക്കോടി സംഭവങ്ങളില്‍ ഒരുവന്. അങ്ങനെ മുപ്പത്തി മുക്കോടി സംഭവസാധനസാമഗ്രികള്‍ എല്ലാം അള്ളാഹുവിന്റെ കൂടെ അവയെയും അള്ളാഹു ദൈവങ്ങള്‍ ആയി ഉയര്‍ത്തിയിരിക്കുന്നതു മൂലം, സുറ 112:1 ഇല് പറയുന്ന അഹദുന് ‘പലതില്‍ ഒന്ന്/പലരില്‍ ഒരുവന്’ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു.<br />
<br />
‘അള്ളാഹു ഏകന്‍’ എന്ന ആരോപണത്തിന്റെ അര്‍ഥം ഇപ്പോള്‍ പൂര്‍ണമായും വെളിവായി. അള്ളാഹു തന്നെ ഉയര്‍ത്തിയ മുപ്പത്തി മുക്കോടി ദൈവങ്ങളില്‍ ഏകനായ പലതില്‍ ഒരുവന് ആണ് അള്ളാഹു എന്നും, ആ അല്ലാഹുവിനെ ആരാധിക്കും വഴി അള്ളാഹു ആ ആരാദനകള്‍ മറ്റു പലതിനും സത്യം ചെയ്തുകൊണ്ടുയര്‍ത്തി ആരാധന പങ്കു ചേര്‍ത്ത് കൊടുക്കുന്നു എന്നും തെളിഞ്ഞിരിക്കുന്നതു മൂലം, ഇസ്ലാം അല്ലെ ലോകം കണ്ട ഏറ്റവും വലിയ ബഹുദൈവ വിശ്വാസികള്‍ ? <br />
<br />
⬛ ഇവിടെ തെളിഞ്ഞിരിക്കുന്ന സംക്ഷിപ്തരൂപം:<br />
____________________________________<br />
<br />
1. ഇസ്ലാമിന്റെ ഏകദൈവവിശ്വാസത്തില്‍, അള്ളാഹു "ഞാന്‍ ഏകനാണ്/ഏകമാണ്" എന്നൊന്നും പറഞ്ഞിട്ടില്ല.<br />
2. അള്ളാഹു സുറ അല്‍-ഇഖ്ലാസ് (112)1 പ്രകാരം പലരിലോരുവന്‍ അല്ലെങ്കില്‍ പലതിലൊന്ന് ആണ്.<br />
3. indefinite article ആയ അഹദുന് വിശേഷണം ആയി ഇസ്ലാമിന്റെ ദൈവത്തെ സൂചിപ്പിക്കും വഴി സര്‍വ്വശക്തനായ ഏകദൈവം എന്ന് പറയാന്‍ സാധിക്കികയില്ല. പലരിലൊന്നു എന്ന് ചേരുകയും ചെയ്യും.<br />
4. തന്മൂലം indefinite article ആണ് അള്ളാഹു എന്ന് തെളിയുന്നു. അള്ളാഹു അല്‍-അക്ബര്‍ എന്ന് ആരും പറയാറില്ല. അള്ളാഹു അക്ബര്‍ എന്നെ പറയാറുള്ളു.<br />
5. അള്ളാഹു കണ്ടതും കാണാത്തതും ചേര്‍ത്ത് സത്യം ചെയ്തു കൊണ്ട് അവയെയെല്ലാം തന്റെ കൂടെ ഉയര്‍ത്തി പങ്കു ചെര്‍ക്കുകവഴി, പലരിലോന്നു എന്ന സുറ അല്‍-ഇഖലാസ് 1ല്‍ പറയുന്ന പ്രയോഗം ശരിയാകുന്നു.<br />
6. മുപ്പത്തിമുക്കോടി ദൈവങ്ങളിലോന്നായ ഏകനായവന് അള്ളാഹു, എന്ന് ഉറപ്പാകുന്ന വഴി, ഇസ്ലാം ആണ് ലോകത്ത് ഏറ്റവും വലിയ ബഹുദൈവാരധികള്‍ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി തെളിയിച്ചു തരുന്നു.<br />
<br />
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!<br />
<br />
[1] https://books.google.co.in/books?id=Yi8vZvkgZy0C&pg=PA22&lpg=PA22&dq=The+biggest+difference+between+creating+a+definite+phrase+and+indefinite+phrase+is+the+use+of+definite+article+prefix+al-+dummies&source=bl&ots=XQHAm2Tvva&sig=fJHcUTs83-d6tfMBAArPJNKvRDU&hl=en&sa=X&ved=0ahUKEwiv2bmgkuTXAhXKtI8KHWr7CBgQ6AEIKDAA#v=onepage&q=The%20biggest%20difference%20between%20creating%20a%20definite%20phrase%20and%20indefinite%20phrase%20is%20the%20use%20of%20definite%20article%20prefix%20al-%20dummies&f=false<br />
<br /><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOlr_f5j5kMByXAT7bQfBGd71bskKRii_u9YpxYsKTs5znzQJXjvnA4Ms0BHFbfPrr0FJPJawc5eF_Eyp4DiCgvQaaoVhdrXyk3wrsNfeav_ViGGJpuRQD-2tcihbYpVU7yEkh1Q8ODQc/s1600/Ahadun.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1306" data-original-width="936" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOlr_f5j5kMByXAT7bQfBGd71bskKRii_u9YpxYsKTs5znzQJXjvnA4Ms0BHFbfPrr0FJPJawc5eF_Eyp4DiCgvQaaoVhdrXyk3wrsNfeav_ViGGJpuRQD-2tcihbYpVU7yEkh1Q8ODQc/s640/Ahadun.jpg" width="458" /></a></div>
<br /><br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com6tag:blogger.com,1999:blog-8464448352465209509.post-69114527788848269912017-11-17T07:27:00.000-08:002017-11-17T07:28:37.718-08:00കുന്നിന് ചെരുവില ഈന്തപന എന്ന് മുഹമ്മദിനെ വിളിക്കുവാനുള്ള കാരണം?<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial"; font-size: 15px;">1400 കൊല്ലം മുന്‍പ് അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്റെ മകനും കൂടി വാഹിബ് എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്റെ തുടക്കം. തന്റെ മകന് അബ്ദുള്ളക്ക്, വാഹിബിന്റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ് അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന് ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ് അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന് ഹിശാമിന്റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന് സഅദിന്റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.</span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന് ഇബ്ന് സഅദിന്റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">1. അബ്ദ് അല്‍ മുത്തലിബും മകന് അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">3. പിന്നീട് അബ്ദുല്‍ മുത്തലിബിന്റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">ഇനിയാണ് പ്രശ്നം നമ്മള് പരിശോധിക്കാന്‍ പോകുന്നത്.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ് വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ് ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">എങ്ങനെ വന്നാലും മുഹമ്മദ് ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്റെ പിതാവ് ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ് എന്ന് പറഞ്ഞത്.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">എന്നാല്‍….</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ് എന്നാണ്!! ഇബ്ന് ഹജാറിന്റെ ‘അല്‍-ഇസാബ-ഫി-തംയിസ്-അള്-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്റെ മകന് ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന് സഅദിന്റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന് അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില് ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക് എന്നൊരു പുള്ളി തന്റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക് തന്റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക് വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്റെ അയല്ക്കാരന് മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര് “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">മുഹമ്മദിന്റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന് ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ് കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ് മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ് വളരെ കോപിഷ്ടനായി” എന്നാണ്. (<b>In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.</b>)</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">എന്താണ് ‘കുന്നിന് ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്റെ വിത്ത് അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്, മുഹമ്മദിന്റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് മനസ്സിലായത് കൊണ്ടാണ് മുഹമ്മദ് അത്യന്തം കോപിഷ്ടനായത്!</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച് നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല, അത് കൊണ്ട് തന്നെ, അന്ന് മെക്കയില്‍ ഉണ്ടായിരുന്ന പ്രമുഖ കുടുംബം, ചെറുപ്പത്തിലെ അനാഥനായ മുഹമ്മദിനെ പരിഗണിക്കാതെ, എന്തിനു വിദ്യാഭ്യാസമോ, അബ്ദുള്ളയുടെ സ്വത്തവകശാമോ ലഭിക്കാതെ പോയത് കാര്യം ഇതായിരിക്കണം. </span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">ഇന്നത്തെ ദാവാക്കാര്‍ പാടി നടക്കുന്ന മുഹമ്മദിന്റെ രൂപം അതിസുന്ദരനായ ഒരാളുടെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മുഹമ്മദ് അങ്ങനെയൊന്നും ആയിരുന്നില്ല എന്ന് ഹദീസുകളില്‍ നിന്നും മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്നതാണ്. നമുക്ക് നോക്കാം:</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;"><b>“അബ്ദുസലാം ഇബ്ന് അബുഹസീം അബുതുലത് പറയുന്നു: ഉബൈദുല്ലാഹ് ഇബ്ന് സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന് അതെന്നോട് അറിയിച്ചു. ഉബൈദുല്ലാഹ് അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ ഈ മുഹമ്മദ് കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല.” [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731]</b></span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">മുഹമ്മദ് കുള്ളനും തടിയനുമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹദീസ് തള്ളാന്‍ നില്‍ക്കണ്ട അറബി സുതാ, ഇത് സ്വഹീഹായ ഹദീസ് ആണ്. ഖുറൈശി ഗോത്രം ഇന്നും ലോകത്ത് നില നില്ക്കുന്ന ഗോത്രമാണ്. ആ ഗോത്രത്തിലെ പുരുഷന്മാര് ആരും തന്നെ തടിച്ചുരുണ്ട് മത്തങ്ങ പോലെയുള്ള കുള്ളന്മാരല്ല. പക്ഷെ മുഹമ്മദ് തടിച്ചുരുണ്ട ഒരു കുള്ളനായിരുന്നു. തങ്ങളുടെ ഗോത്രത്തിലെ പുരുഷന്മാരുടെ ശരീര പ്രകൃതിയല്ല മുഹമ്മദിന് ഉണ്ടായിരുന്നത് എന്നത് കൊണ്ട് ഖുറൈശികള്‍ മുഹമ്മദിനെ ‘കുന്നിന് ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പന’യായി കണ്ടതില്‍ അത്ഭുതമില്ല. രണ്ടാമത്തെ കാര്യം മുഹമ്മദിന്റെ നിറമാണ്. മുഹമ്മദ് വെളുത്ത് സുന്ദരക്കുട്ടപ്പനായിരുന്നു എന്നൊക്കെ ദാവാക്കാര്‍ പാടി നടക്കുന്നുണ്ടെങ്കിലും കറുപ്പ് നിറമുള്ളവനായിരുന്നു മുഹമ്മദ് എന്ന് ഇബ്ന് സആദിന്റെ കിത്താബ് അല്‍ തബാഖത്തില്‍ കാണാവുന്നതാണ്:</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;"><b>“The Messenger of Allah (s) stretched his left foot, such that the blackness of its exposed part (zahiruha aswad) was visible.” (Kitab al-tabaqat al-kabir, I/i,127)</b></span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">അല്‍-തിര്‍മിദിയടക്കം പല ഇസ്ലാമിക പണ്ഡിതന്മാരും മുഹമ്മദ് കറുത്ത നിറമുള്ളവാനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി പല പണ്ഡിതന്മാരും മുഹമ്മദ് കറുത്തവനാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. ചിലതൊക്കെ നിങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ചെന്നാല്‍ കിട്ടുന്നതാണ്: [1] [2] [3] </span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial"; font-size: 15px;">ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തുണ്ടായിരുന്ന കറുത്തവര്‍ എന്നത് ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമകളായിരുന്നു എന്നുള്ളതാണ്. മുഹമ്മദ് കറുത്ത നിറമുള്ള ഒരു കുള്ളനായിരുന്നു എന്നതുകൊണ്ട് ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായി മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്ന കാര്യം “കുന്നിന് ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനമരം” എന്നുള്ള അവരുടെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്റെ വിത്ത് അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്, മുഹമ്മദിന്റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം. വിത്ത് നട്ട ആളുടെ പേര് നമുക്കറിയില്ലെങ്കിലും അതൊരു ആഫ്രിക്കന്‍ അടിമയാണ് എന്ന് നമുക്ക് മറ്റു തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.</span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">മുഹമ്മദിനോടുള്ള അബ്ദുല്‍ മുത്തലിബിന്റെ കുടുംബക്കാരുടെ ഇടപെടലും നാം പരിശോധിച്ച് നോക്കേണ്ടിയിരിക്കുന്നു. പിതാവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ളയും പിന്നീട് മാതാവ് ആമിനയും മരിച്ചു പോയതോടെ ബാല്യത്തിലേ തികച്ചും അനാഥനായി മാറിയ മുഹമ്മദിന് പിതാവായി ആരോപിക്കപ്പെടുന്ന അബ്ദുള്ളയുടെ സ്വത്തവകാശം ലഭിച്ചില്ല എന്ന അതിപ്രാധാന്യമാര്‍ന്ന ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. സ്വത്ത് കൊടുത്തില്ലെന്നത് പോകട്ടെ, എഴുത്തും വായനയും പോലും മുഹമ്മദിനെ അവര്‍ പഠിപ്പിച്ചില്ല എന്ന് പറയുമ്പോള്‍, കുടുംബക്കാരും മുഹമ്മദിനെ പരിഗണിച്ചത് ഏതോ ഒരു നീഗ്രോ അടിമയുടെ സന്തതി എന്ന നിലയില്‍ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നാം മനസ്സിലാക്കുന്നു. പില്ക്കാലത്ത്, മുഹമ്മദ് ഇസ്ലാം മതം രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷത്തിനും എഴുതാനും വായിക്കാനും കഴിയുമായിരുന്നു എന്നുള്ള സത്യം നമുക്ക് ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, അക്കാലത്തെ അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എഴുത്തും വായനയുമെന്ന പ്രാഥമിക അവകാശം പോലും മുഹമ്മദിന് കിട്ടിയിരുന്നില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി അബ്ദുള്ളയുടെ കുടുംബക്കാര് മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്നതിന് ഒന്നാന്തരം തെളിവാണിത്! അക്കാലത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന ഒരു നീഗ്രോ അടിമക്കായാലും അടിമയുടെ മോനായാലും സമൂഹം അത്ര വിലയേ കല്പിച്ചിരുന്നുള്ളൂ. അപ്പോപ്പിന്നെ അതില്‍ക്കൂടുതല്‍ ഒരു വില മുഹമ്മദിന് കിട്ടണം എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">മുഹമ്മദിന്റെ ചിത്രം വരയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങള്‍ ബലം പിടിക്കുന്നതിന്റെ കാരണം കിടക്കുന്നത് ഇവിടെയാണ്. തടിച്ചുരുണ്ട ഒരു കറുത്ത കുള്ളന്റെ ഫോട്ടോ കാണുന്നത് നമുക്ക് പ്രശ്നമല്ലെങ്കിലും അനുയായികള്‍ക്ക് അങ്ങനെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ നേതാവിന്റെ ചിത്രം വരയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവനെ അവര്‍ കൊന്നു കളയും. ചിത്രം വരച്ചാല്‍ മാത്രമല്ല, മുഹമ്മദ് കറുത്തവന് ആണെന്ന് പറഞ്ഞാലും അവനെ കൊന്നു കളയണം എന്നാണ് ഇസ്ലാമിക പണ്ഡിതന്മാര് ഫത്വ ഇറക്കിയിരിക്കുന്നത്. [4]</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">സ്വന്തം പ്രവാചകന് ഇല്ലാത്ത ഇമേജ് ഒക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഇവര്‍ ആലോചിച്ചില്ല, ഭാവിയില്‍ ഇതുപോലത്തെ ഫത്വവകള് ഇറക്കി ആ ഇമേജിനെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേട് വരുമെന്ന്!!</span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: arial;"><span style="font-size: 15px;">കടപ്പാട്:- <a href="http://sathyamargam.org/">http://sathyamargam.org</a></span></span><br />
<span style="color: #333333; font-family: "arial";"><span style="font-size: 15px;"><br /><b><u>References:-</u></b></span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">[1] <a href="https://googleweblight.com/i?u=http%3A%2F%2Fblackarabia.blogspot.com%2F2012%2F02%2Fmuhammad-black-skinned-prophet-of-black.html%3Fm%3D1&hl=en-IN">https://googleweblight.com/i?u=http%3A%2F%2Fblackarabia.blogspot.com%2F2012%2F02%2Fmuhammad-black-skinned-prophet-of-black.html%3Fm%3D1&hl=en-IN</a></span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">[2] </span></span><span style="background-color: transparent; font-size: 15px;"><span style="color: #333333; font-family: "arial";"><a href="https://googleweblight.com/i?u=http%3A%2F%2Fasmariy.blogspot.com%2F2011%2F05%2Fwas-prophet-muhammad-black-or-caucasian.html&hl=en-IN">https://googleweblight.com/i?u=http%3A%2F%2Fasmariy.blogspot.com%2F2011%2F05%2Fwas-prophet-muhammad-black-or-caucasian.html&hl=en-IN</a></span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="background-color: transparent; font-size: 15px;"><span style="color: #333333; font-family: "arial";">[3] </span></span><span style="background-color: transparent; font-size: 15px;"><span style="color: #333333; font-family: "arial";"><a href="http://blackarabia.blogspot.in/2011/09/in-islam-does-color-of-prophets-matter.html">http://blackarabia.blogspot.in/2011/09/in-islam-does-color-of-prophets-matter.html</a></span></span></div>
<div style="background-color: white; border: 0px; line-height: 1.5em; margin-bottom: 7px; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #333333; font-family: "arial";"><span style="font-size: 15px;">[4] </span></span><span style="background-color: transparent; font-size: 15px;"><span style="color: #333333; font-family: "arial";"><a href="http://www.academia.edu/5259303/_Anyone_who_says_that_the_Prophet_is_black_should_be_killed_The_De-Arabization_of_Islam_and_the_Transfiguration_of_Muhammad_in_Islamic_Tradition">http://www.academia.edu/5259303/_Anyone_who_says_that_the_Prophet_is_black_should_be_killed_The_De-Arabization_of_Islam_and_the_Transfiguration_of_Muhammad_in_Islamic_Tradition</a></span></span></div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com2tag:blogger.com,1999:blog-8464448352465209509.post-19957326306782919372017-11-14T09:07:00.001-08:002017-11-14T09:07:12.349-08:00Circular fallacy (വൃത്താബദ്ധവാദം) അഥവാ യമണ്ടന്‍ മണ്ടത്തരം:<div dir="ltr" style="text-align: left;" trbidi="on">
<br />
വൃത്താബദ്ധവാദം എന്ന ഒരു വാക്ക് ഉണ്ടോ എന്ന് അറിയില്ല. പക്ഷെ ഒരു തരം അബധവാദത്തിന്റെ ഇംഗ്ലീഷില്‍ പറയുന്ന ഒരു പദമാണ് Circular fallacy, ഇനിയും വിശധീകരിച്ചാല്‍ യുക്തിസഹമല്ലാത്ത ഇരവാദം. <br />
<br />
🔘 ഡെഫിനിഷന്‍ : പുറമേ നിന്ന് തെളിവോ ബന്ധമോ ഇല്ലാതെ പ്രത്യേക പരിമിതികള്‍ക്ക് ഉള്ളില്‍ മാത്രം നിന്ന് കൊണ്ട് തന്റെ പ്രസ്താവന , അതെ പ്രസ്താവനകൊണ്ട് തന്നെ തെളിയിക്കാന്‍ ശ്രമിക്കുക വഴി തുടങ്ങിയിടത്തു തന്നെ വന്നു നില്ക്കും. ഈ അബദ്ധവാദമുഖം പലപ്പോഴും തമാശക്ക് വഹനല്കുന്നതാണ്.<br />
<br />
🔘 ഒരു ഉദാഹരണം:-<br />
←→←→←→←→←→←→←→←→←→<br />
താങ്കള്‍ക്ക് ഒരാള്‍ ഒരു ഇമെയില്‍ ലഭിക്കുന്നു എന്നു കരുതുക. ആ ഇമെയിലിന്റെ കണ്ടന്റ് ഇതാണ് : "ഞാന്‍ വിന്സിന്റ് ഗോമസ് എന്ന രാജകുമാരന് ആണ്. നെടുംബശേര്രി വീമാനത്താവളവും, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ഞാന്‍ പണിതവയാണ്, എന്റെ വഹയും ആണ്. ഇതെന്റെ നിങ്ങള്‍ക്ക് വിശ്വസനീയമായ എന്റെ സന്ദേശം ആണ്. ഈ ഇമെയില്‍ നിങ്ങള്‍ക്ക് വിശ്വസിക്കുകയും, ഇനി ഇതുപോലെ വിശ്വസിക്കുകയും ചെയ്യാം. അതില്‍ പറയുന്നത് അനുസരിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം."<br />
നിങ്ങള്‍ അത് വിശ്വസിച്ചു പറയുന്നത് അനുസരിക്കുമോ? ഇങ്ങനെ ഒരുവന് പറയുന്നത് അവന് തന്നെ വിശ്വസിക്കാന്‍ പറയും വഴിനിങ്ങള്‍ അവനെ വിശ്വസിക്കുമോ? എപ്പോള്‍ വിശ്വസിക്കാം? അങ്ങനെ സക്ഷികാലോ അടയാളമോ, മുദ്രയോ എന്തിനു മറ്റൊരു മുന്‍ ദൂതന് പോലുമായി ഒത്തുനോക്കാന്‍ ഇല്ലാതെ ഒരുവന് സ്വയം വിശ്വസിക്കാന്‍ പറയുന്നത് ദേ ഇതുപോലെ ഇരിക്കുമല്ലോ അല്ലെ?<br />
<br />
◾ മുഹമ്മദ്: ഞാന്‍ പ്രവാചകന് ആണെന്ന് ഖുറാന് പറഞ്ഞു.<br />
◾ ഖുറാന്: ഞാന്‍ അള്ളാഹുവിന്റെ വചനങ്ങള്‍ ആണെന്ന് അള്ളാഹു പറഞ്ഞു.<br />
◾ അള്ളാഹു: ഞാന്‍ അള്ളാഹു ആണെന്ന് ഖുറാനും പറഞ്ഞു.<br />
◾ മുഹമ്മദ്: ഞാന്‍ പ്രവാചകന് ആണെന്ന് ഖുറാന് പറഞ്ഞു.<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
<br />
മുകളില്‍ പറഞ്ഞ ഉധഹരണത്തിന്റെ അത്ര പോലും ഇല്ല മുഹമ്മദ് (സ്വയം പ്രഖ്യാപിത) എന്ന പ്രവാചകനു പ്രവച്ചകത്വത്തില്‍ വിശ്വസനീയത. എന്നാല്‍ എന്തടിസ്ഥാനത്തില്‍ ആണ് മുഹമ്മദിന് പ്രവാചകത്വം ഇസ്ലാം ആരോപിക്കുന്നത്? എല്ലാം തുടങ്ങിയിടത്തു വന്നു നില്ക്കുന്നു. എല്ലാം മുഹമ്മദ് മാത്രം പറയുന്നു. പുള്ളി ഉണ്ടാക്കിയ പുള്ളിയുടെ പുള്ളിയുടെ കിത്താബില്‍ പുള്ളിയുടെ ഗോത്രദേവന് ഒരു അഡ്രസ് ഉണ്ടാക്കാന്‍ പുള്ളി ശമിച്ചിരിക്കുന്നു എന്നല്ലാതെ ഖുറാനില്‍ ആത്മീയ ദൈവീക വെളിപാടുകള്‍ ഒന്നും പറയത്തക്ക ഇല്ല. ചരിത്രത്തില്‍ നിന്നോ, അല്ലെങ്കില്‍, സഹവാസികളായവരില്‍ നിന്നോ, അതുമല്ലെങ്കില്‍, 123999 പ്രവാചകരുടെ മുന്‍ വേദങ്ങള്‍ പ്രകാരമോ അള്ളാഹുവോ മുഹമ്മദോ ഒത്തു പോകുന്നില്ല എന്ന് മാത്രമല്ല, 6 ആം നൂറ്റാണ്ടിന്റെ അറേബ്യന്‍ കഥകളുടെ പരിമിതികളില്‍ മാത്രം നിന്ന് കൊണ്ട്, 6 ആം നൂറ്റണ്ടി മുന്നേ എവിടെയും ആധികാരിക തെളിവില്ലാത്ത ദൈവവും ഈ വൃത്താബദ്ധവാദത്തെ നര്‍മ്മത്തില്‍ എത്തിച്ചു നിര്‍ത്തുന്നു.<br />
<br />
🔶 ഇനി അത്ഭുതങ്ങളോ, പ്രവചന പൂര്‍ത്തീകരണമോ ഇല്ലാതെ പ്രവാചക അടയാളം ചോദിച്ചാല്‍ പ്രാമാണികമായി കിട്ടുക പാലുണ്ണിയും:-<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന് നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)<br />
<br />
🔶 ഇനി പ്രവാചകത്വം ആര് അഭി്ശേകം ചെയ്തു കൊടുത്തു എന്ന് നോക്കിയാല്‍ ഖധീജയും:-<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
ഖാദിജയോട് അപ്പോസ്തലൻ പറഞ്ഞു, 'ഇതാണ് എന്റെ അടുത്തു വന്ന ഗബ്രിയേൽ.' 'എന്റെ അമ്മാവന്റെ മകനേ, എഴുന്നേൽക്കുക' എന്ന് അവൾ പറഞ്ഞു, 'എന്റെ ഇടതുവശത്ത് ഇരിക്കുക.' അപ്പോസ്തലൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു, 'അവനെ കാണാമോ?' 'ഉവ്വ്'. അവന് പറഞ്ഞു. അവൾ പറഞ്ഞു, "തിരിഞ്ഞു എന്റെ വലതു തുടയിൽ ഇരിക്കുക." അവൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു: 'താങ്കള്‍ക്ക് അവനെ കാണാമോ?' അവനു കാണാന്‍ സാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അവള് അവനോടു അവളുടെ വലതു വശത്ത് തിരികെ വന്നിരിക്കാന്‍ പറഞ്ഞു. അവൻ അങ്ങനെ ചെയ്തു. അവൾ ചോദിച്ചു, 'താങ്കള്‍ക്ക് അവനെ കാണാമോ?', എന്നാല്‍ അവനു കാണാന്‍ സാധിക്കുന്നു എന്ന് വീണ്ടും പറഞ്ഞപ്പോള്‍, അവളുടെ മടിയിലേക്ക് കെയറി ഇരിക്കുവാന് അപ്പോസ്തലനോട് അവള് അവിശ്യപെട്ടു. അദ്ദേഹം അങ്ങെനെ ചെയ്തു കഴിഞ്ഞപ്പോൾ, അവൾ വീണ്ടും കാണാൻ കഴിയുമോ എന്ന് വീണ്ടും ചോദിച്ചു. 'ഉവ്വ് ' എന്ന് അവന് വീണ്ടും പറഞ്ഞു. അന്നേരം അപ്പോസ്തലനെ മടിയില്‍ ഇരുത്തി കൊണ്ട് തന്നെ, അവള് തന്റെ ദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ട് അവളുടെ വസ്ത്രം മാറ്റി കളഞ്ഞു. ശേഷം അവൾ ചോദിച്ചു: ' താങ്കള്‍ക്ക് അവനെ കാണാമോ?' . 'ഇല്ല' എന്ന് അവൻ ഉത്തരം പറഞ്ഞു. അവൾ പറഞ്ഞു: 'എന്റെ അമ്മാവന്റെ മകനേ, ഹൃദയത്തില്‍ ആനന്ദിക്കുക, അതു ഒരു സാത്താന് അല്ല, അതൊരു അല്ലാഹുവിന്റെ മലക്ക് ആണ് ". [Ibn Hisham's As-Seera an-Nabaviyya page.93-94]<br />
<br />
സാത്താന് വിവസ്ത്രയായ സ്ത്രീയെ കണ്ടാല്‍ പോകില്ല നോക്കി നില്ക്കും എന്നും, മലക്ക് ആണെങ്കില്‍ നാണിച്ചു പോകും എന്നും, എത്ര ആരോജകം ആണ് ഈ പ്രവാചകനും പ്രവച്ചകത്വും എന്ന് നോക്കണേ......<br />
<br />
<br />
🔘 അള്ളാഹു സര്‍വശക്തനായ ആദിമുതല് ദൈവമെങ്കില്‍?<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
1. ഖുര്‍ആന്‍ ആണ് അറബിയില്‍ ആദ്യ കൃതി എന്ന് പറയപ്പെടുന്നു. അപ്പോള്‍ അള്ളാഹു എന്നതു ദൈവം എന്ന് ആദ്യം ഖുറാനില്‍ മാത്രം ആകാന്‍ ആണ് സാധ്യത. എങ്കില്‍ 6 ആം നൂറ്റാണ്ടില്‍ മുതല്‍ ഉള്ള ഒരു ഗോത്ര ദേവന്, ദൈവമായി പ്രൊമോഷന് കിട്ടിയതാണ് അല്ലാഹു. ഖുരനിനു മുന്നേ ഉള്ള പ്രമാണം അള്ളാഹു ദൈവമെന്നു പറഞ്ഞുണ്ടോ?<br />
2. അള്ളാഹു എന്നത് ദൈവ നാമം ആണെന്നു വിശ്വാസം എങ്കില്‍, ആ നാമത്തില്‍ ഉള്ള ദൈവത്തെ അറബിയില്‍ വേണം എന്നില്ല, മറ്റു 6 ആം നൂറ്റാണ്ടിനു മുന്നേ ഉള്ള മറ്റു ഏതെങ്കിലും പ്രമാണത്തില്‍ നിന്ന് അതിന്റെ മൂലഭാഷയില്‍ നിന്നും തെളിവ് നല്കാന് ഉണ്ട്കുമോ?<br />
3. 124000 പ്രവാചകര്‍ ഉണ്ടായിരുന്നു ഇസ്ലാമിക വിശ്വാസം പടി, അങ്ങനെയെങ്കില്‍ അതില്‍ 123999 പ്രവാചകരും 6 ആം നൂട്ടണ്ട്നു മുന്നേ ഉള്ള അവരവരുടെ പ്രമാണത്തിൽ നിന്ന് കിട്ടിയ വാക്യങ്ങളിൽ, "ദൈവത്തിന്റെ പേര് അള്ളാഹു " എന്നോ "അള്ളാഹു എന്ന ദൈവം " എന്നോ, 97 ശതമാനം അനിതര അറബി ഭാഷകളില്‍ നിന്നും മനുഷ്യ ചരിത്രത്തില്‍ നിന്നും ഒന്നെടുക്കാന്‍ ഉണ്ടേല്‍ അത് കാണിക്കാന്‍ സാധ്യമാണോ?<br />
<br />
വൃത്താബദ്ധവാദം പ്രകാരം മുഹമ്മദ് എന്ന ആളുടെ പ്രവാചകത്വം പോലും നിലനില്‍ക്കില്ല. പിന്നയല്ലേ, പുള്ളിക്ക് വേണ്ടി മാത്രം ആയതു ഇറക്കുന്ന അല്ലാഹുവിന്റെ ദൈവീകത.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaxTQQC74waYNhtOX9YGNlImN-xJk4rrCh8adLkHzhreh-IayyYgs1Gyc6AZdQRYzglemDZygdd6DJ4wuk24QUWX0UQ9ELcxljsHq00AvfO2gdBMpVqXiTYxb8WKZLK-bgW33HWu_4Ag8/s1600/Circularfallacy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1306" data-original-width="936" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaxTQQC74waYNhtOX9YGNlImN-xJk4rrCh8adLkHzhreh-IayyYgs1Gyc6AZdQRYzglemDZygdd6DJ4wuk24QUWX0UQ9ELcxljsHq00AvfO2gdBMpVqXiTYxb8WKZLK-bgW33HWu_4Ag8/s640/Circularfallacy.jpg" width="458" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-83555171228839754422017-11-04T03:46:00.002-07:002017-11-04T03:46:18.487-07:00ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:- <div dir="ltr" style="text-align: left;" trbidi="on">
മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.<br />
<br />
ഈ മറുവില എന്തിനായിരുന്നു ?<br />
-----------------------------------------------------<br />
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.<br />
<br />
എന്തയിരുന്നു ആ പാപം?<br />
-----------------------------------------<br />
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:<br />
ഉല്പത്തി 2:17 എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.<br />
<br />
പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ നന്മ/തിന്മകള് കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന് ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന് നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.<br />
<br />
ഉല്പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.<br />
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന് ആയിരുന്നു.<br />
ഉല്പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;<br />
<br />
രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന് ആയിരിക്കുക:<br />
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.<br />
<br />
ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും<br />
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.<br />
<br />
ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:<br />
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.<br />
<br />
മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.<br />
<br />
ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില് അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.<br />
<br />
റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;<br />
<br />
അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം ഉല്പത്തി 2:17 കണ്ട നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു. എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന് പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.<br />
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.<br />
<br />
ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.<br />
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.<br />
<br />
അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന് ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക് ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.<br />
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.<br />
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര് വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?<br />
<br />
എങ്കില്‍ മനുഷ്യര്‍ക്ക് തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?<br />
----------------------------------------------------------------------------------<br />
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :<br />
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. <br />
<br />
ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.<br />
<br />
ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം? എങ്കില്‍ ഏതിനാല്‍ മനുഷ്യന് ജീവിക്കും? ( ദൈവവചനത്താല്‍.)<br />
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?<br />
-------------------------------------------------------------------------------<br />
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.<br />
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. <br />
<br />
ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:<br />
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.<br />
<br />
സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന് എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന് അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു<br />
യോഹന്നാന് 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല്‍ എന്റെ നാമത്തില്‍ പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"<br />
<br />
എബ്രയര്‍ക്ക് നല്കിയ ലേഖനത്തില്‍ യെരാമ്യാ നല്കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:<br />
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.<br />
<br />
എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?<br />
----------------------------------------------------------------<br />
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. 25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.<br />
<br />
അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന് സ്നാപകനെ പോലെ. യോഹന്നാന് 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. <br />
<br />
ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.<br />
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.<br />
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.<br />
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്കപ്പെട്ടു.<br />
<br />
പക്ഷെ എന്നിരുന്നാലും നിത്യജീവന് പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്ക്കുവാന് ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാന് തക്കവണ്ണം അതില്‍ നിലനില്ക്കാത്തവന് എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്കുവാന് സാധികുകയുമില്ല.<br />
<br />
എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന് തന്നെ? <br />
പാപപരിഹരബലിക്ക് നല്കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം ലേവ്യ 17:11 "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു". എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍ ശുദ്ധരകാതെ ജഡികമായി നടത്തുന്ന മൃഗബലി ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",<br />
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?<br />
<br />
എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?<br />
-------------------------------------------------------------------------------------------<br />
<br />
അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല് അരുളപ്പാട് :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർകൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."<br />
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.<br />
<br />
ആ വരുന്ന പാപമില്ലാത്ത ഒരുവന്, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "<br />
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."<br />
1 യോഹന്നാന് 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."<br />
<br />
എന്നാല്‍ മാര്‍കോസ് ഇല് പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന് ഒരുവന് മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന് ആര് എന്നു നമുക്ക് മനസ്സിലാക്കാം.<br />
<br />
ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന് 1:1-4), സ്വന്തം പുത്രനെ, ക്രിസ്തുവായി മനുഷ്യര്‍ക്ക് നല്കി. യോഹന്നാന് 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന് സ്നാപകന് അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.<br />
<br />
ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.<br />
<br />
ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )<br />
<br />
റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ? 3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.<br />
<br />
അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?<br />
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,<br />
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.<br />
<br />
നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:<br />
യോഹന്നാന് 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.<br />
<br />
ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
<br />
ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. 14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "<br />
<br />←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br />
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→<br /><br />
Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.<br />
<br />
ഇനി ഇസ്ലാമില്‍ മുഹമ്മദ് എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?<br />
<br />
ഉമര്‍ ബ്നുഅബ്ദുല്‍ അസീസ് തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 50).<br />
<br />
ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKxRt3CtsczzwTx94Hpv978fdM4jZQJNX955_3c_OdZ5hWT1jLO7_OhVWrmLtoSGhx9-Y_3V2JqVAgwqnHrIxwrGxzkAT-rpL_MRpaYGs08klXJ6wWBGI9QqVNV2ksrVj9bCd34KowFTk/s1600/mauvila.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="367" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKxRt3CtsczzwTx94Hpv978fdM4jZQJNX955_3c_OdZ5hWT1jLO7_OhVWrmLtoSGhx9-Y_3V2JqVAgwqnHrIxwrGxzkAT-rpL_MRpaYGs08klXJ6wWBGI9QqVNV2ksrVj9bCd34KowFTk/s320/mauvila.PNG" width="234" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com1tag:blogger.com,1999:blog-8464448352465209509.post-7531891706778298272017-10-18T07:31:00.000-07:002017-10-18T10:12:50.408-07:00ക്രൈസ്തവ ത്രിത്വം അവഹേളിച്ചു ഖുറാന് അബദ്ധങ്ങള്‍ പുറത്താകുന്നു<div dir="ltr" style="text-align: left;" trbidi="on">
<br />
ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സംവാദബഹുലമായ ആദ്യ രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൊണ്ടാണ്. ത്രിത്വം എന്ന് പറയുന്നത്, ഏകദൈവത്തില്‍ മൂന്ന് അളത്വങ്ങള് ഉണ്ടെന്നും സത്തയില്‍ ഒന്നാണ് എന്നും എല്ലാ ഗുണങ്ങളും മൂവർക്കും ഒരേപോലെയാണ് എന്നും ഏതെങ്കിലും ഗുണം ആരോപിക്കപ്പെടുന്ന ആള് ആ ഭാവം പ്രതിനിധീകരിക്കുന്നു സ്വപ്രവൃത്തികളില്‍ എന്നുമാണ് പൊതുവായ തത്വം. ഇവിടെ പറയുന്നത് മൂന്നു വത്യസ്ഥ ദൈവങ്ങള്‍ അല്ല, സത്യദൈവത്തിന്റെ ബഹുത്വവും എണ്ണാന്‍ കഴിയുന്നതുമല്ല, മറിച്ചു മനുഷ്യരുടെ അവബോധത്തില്‍ നിന്ന് പറയുകയെങ്കില്‍ സൃഷ്ടാവിനെ ഏകദൈവമായും ആ ദൈവത്തിന്റെ പ്രവൃത്തികളിലെ മൂന്ന് ഭാവങ്ങളിലൂടെയും മൂന്ന് അളത്വങ്ങള് ആയി കാണാം.<br />
<br />
✔ <b><u>വേദക്കരോട് അള്ളാഹു പറയുന്ന ഭാഗത്തില്‍ ആണ് ഇന്ന് മുഹമ്മദര്‍ ത്രിത്വം തെറ്റാണു എന്ന് പറയുന്നതിനുള്ള മുഖ്യകാരണം കിടക്കുന്നത്.</u></b><br />
<br />
4:171...മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന് ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം (മൂന്ന്) എന്ന വാക്ക് നിങ്ങള്‍ പറയരുത്.<br />
<br />
ഇവിടെ ഖുറാനില്‍ ത്രിത്വം എന്നൊരു വാക്കും ഇല്ല. ഉള്ളത് മൂന്നു ( ثلاثة -thalathatun) എന്ന് മാത്രമാകുന്നു. മലയാള തര്‍ജ്ജമകളില്‍ മനപൂര്‍വം ക്രൈസ്തവതയെ ഇകിഴുത്തുവാനും ആളുകളെ വഞ്ചിക്കാനും ത്രിത്വം എന്ന് തര്‍ജ്ജമ ചെയ്തത് ആയിരിക്കണം.<br />
<br />
✔ <b><u>എന്നാല്‍ ഇനി ഖുറാനില്‍ അള്ളാഹു എന്താണ് ത്രിത്വത്തെ പറ്റി മനസ്സിലാക്കി വെച്ചിരിക്കുന്നത്?</u></b><br />
<br />
5:73 അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. .....<br />
<br />
ദൈവം (അറബിയില്‍ അല്‍-ഇലഹ് എന്ന അല്ലഹ്) മൂന്നു ദൈവങ്ങളില്‍ ഒന്ന് എന്ന് ക്രൈസ്തവത പഠിപ്പിക്കുന്നില്ല ഈ പറയുന്ന ആയത്തില്‍ പോലെ. മൂന്ന് ദൈവങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് ത്രിത്വം അല്ല. മൂന്ന് ദൈവങ്ങള്‍ ചേര്‍ന്ന ഏകദൈവത്തില്‍ ഒരുവന് എന്നെങ്കിലും പറഞ്ഞെങ്കില്‍ , ത്രിത്വ വാദത്തെ എതിര്‍ക്കുന്ന ഒന്നായ ട്രൈതീഇസം (tritheism) എന്ന് എന്നെങ്കിലും പറയാമായിരുന്നു. മൂന്നു ദൈവങ്ങള്‍ മൂന്നു വിധത്തില്‍ പ്രവര്തികുകയും, അവരുടെ പ്രവൃത്തി മണ്ഡലങ്ങള്‍ പലതാകയും അവരുടെ അവര്‍ ചേരുമ്പോള്‍ മാത്രമേ പൂര്‍ണദൈവം ആകുകയുള്ളൂ എന്നുള്ള വിശ്വാസം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവനിന്ദയാണ്. എന്നാല്‍ ഇവിടെ അതുപോലും സമര്‍ഥിക്കാന്‍ ഖുറാനിലെ അല്ലാഹുവിനു (മുഹമ്മദിന്) ജ്ഞാനം ഇല്ല.<br />
<br />
തന്മൂലം അള്ളാഹു മൂന്ന് ദൈവങ്ങളില്‍ ഒന്ന് എന്ന് പറയുക വഴി ബഹുദൈവവിശ്വാസം ആണ് ക്രൈസ്തവതയുടെ വിശ്വാസം എന്ന് കരുതിയിരിക്കുന്നവന്‍ സര്വ്വഞാനിയോ? ഇതില്‍ പരം അബദ്ധം എന്തുണ്ട്? ഇതില്‍ നിന്നും അല്ലാഹുവിനു മുഹമ്മദിന്റെ അറിവിന്റെ കുഞ്ഞു ചക്രവാളത്തിന്റെ അപ്പുറം ഒരു ചുക്കും അറിയില്ല എന്ന് ഇവിടെ തെളിയുന്നത് വഴി, ഖുറാനിലെ അള്ളാഹു വെറും ഒരു സങ്കല്‍പ്പിക കഥാപാത്രം എന്ന നിരയില്‍ നിന്ന് പോലും താഴെ പോയിരിക്കുന്നു.<br />
<br />
ഇതാണ് അടിസ്ഥാനപരമായി ഖുറാനില്‍ പറയുന്ന ത്രിത്വത്തിന്റെ അവസ്ഥ.<br />
<br />
✔<b><u>ഇനി ഈ മൂന്നു ദൈവങ്ങള്‍ ആരൊക്കെയാണ് മുഹമ്മദ് മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നു നോക്കിയാലോ? </u></b><br />
<br />
5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്റെ മകന് ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? ...<br />
<br />
ഈസയും ഇസയുടെ മാതാവായ ഹാരൂണിന്റെ സഹോദരിയായ മര്‍യമും ആണ് ദൈവങ്ങള്‍ ആയി അല്ലാഹുവിന്റെ കൂടെ വെക്കുന്നത് എന്ന് ആണ് ഖുറാനില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍. ഇങ്ങനെ ഒരു വിശ്വാസം ക്രിസ്തവര്ക്കില്ല. മര്‍യമിനെ ദൈവമായി കണക്കന്നുന്ന ഒരൊറ്റ സഭയും ക്രൈസ്തവര്‍ക്കിടയില്‍ ഇല്ല, അത് ദൈവദൂഷണവും ആണ്. നജരാനില് നിന്ന് മുഹമ്മദിനെ കാണാന്‍ മുബഹലക്ക് വന്ന ക്രൈസ്തവര്‍, അന്ന് മുസ്ലിം ദേവാലയത്തില്‍ ആണ് മുഹമ്മദിന്റെ സമക്ഷത്തില്‍ പ്രാര്‍ത്ഥിച്ചത്. ആ പ്രര്തനക്കിടയില് മറിയമിനോടുള്ള മധ്യസ്ഥത കേട്ടപ്പോള്‍, മുഹമ്മദ് പാതി അറിവില്‍ തെറ്റിധരിച്ചു എന്ന് സിരതുകളില് തെളിവ്. അവരുമായി സംസാരിച്ച മുഹമ്മദ് മനസ്സിലക്കിയതു, <u>" He is the third Person of the Trinity, which is the doctrine of Christianity." (പേജ് 271 സിറാത്ത് റസ്സുല്‍ ; ഇബ്ന് ഇഷഖു ) .</u> ഓര്‍ഡര്‍ ശ്രദ്ധിച്ചല്ലോ, ചുരുക്കി പറയുന്നെങ്കില്‍, ഒന്നാമത് അല്ലാഹുവും, രണ്ടാമത് മറിയവും മൂന്നാമത് ഈസയും ആണ് മൂന്നു ദൈവങ്ങള്‍ എന്നാണു മുഹമ്മദിനു മനസ്സിലായത്.<br />
<br />
<b>എന്നാല്‍ അങ്ങനെ മേലെ തെളിഞ്ഞിരിക്കുന്ന, ഒരു കുടുംബവഴ്ച്ച തന്നെയാണോ, മൂന്നു ദൈവങ്ങള്‍ എന്നു ഈ അള്ളാഹു (മുഹമ്മദ് ) വിശ്വസിച്ചിരുന്നതും ഖുറാനില്‍ അറിയിച്ചതും എന്ന് ഉറപ്പിക്കാമോ?</b><br />
<br />
<b>അതെ</b>. കാണുക<br />
<b>തെളിവ് 1)</b> 72:3 നമ്മുടെ രക്ഷിതാവിന്റെ മഹത്വം ഉന്നതമാകുന്നു. അവന് കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.<br />
<br />
<b>തെളിവ് 2)</b> 6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്മാതാവാണവന്. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ?<br />
<br />
<b>തെളിവ് 3)</b> 5:75.... അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. .....<br />
<br />
<b>തെളിവ് 4) </b> 5:17 ...( നബിയേ, ) പറയുക: മര്‍യമിന്റെ മകന് മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? .....<br />
<br />
കൂട്ടുകാരിയെ സ്വീകരിച്ചിട്ടില്ല, എന്ന് പറയും വഴി മുഹമ്മദ് സുറ 5:116 ഉറപ്പിക്കുന്നു, മൂന്നു ദൈവങ്ങളില്‍ രണ്ടാമതെത് "കൂട്ടുകാരി" എന്ന് മുഹമ്മദ് കരുതിയിരുന്നു. ആ അബദ ധാരണയാണ് സുറ 5:73 യില്‍ മൂന്നില്‍ ഒരു ദൈവം ആണ് അള്ളാഹു എന്നു പറയുവാന്‍ ഉള്ള കാരണം എന്ന് ഇവിടെ വെളിപ്പെടുന്നു. ഇരുവരും ഭക്ഷണം കഴിക്കുന്നവര്‍ എങ്കില്‍ ഇരുവരും ദൈവമല്ല, എന്നാണ് അല്ലാഹു (മുഹമ്മദു) പറയുന്നതോടു കൂടി ഈ 5:116 അരക്കെട്ടിട്ടു ഉറപ്പിച്ചു. മറ്റൊരു ആശയ ദാരിദ്ര്യം ഇവിടെ കാണുന്നത് , ദൈവമല്ല എന്ന് പറയുന്നതിന് അള്ളാഹു (മുഹമ്മദ്) പറയുന്ന തെളിവോ, ഭക്ഷണം കഴിക്കുന്നവര്‍ ആയതു ആണ്. കൂട്ടുകാരി ദൈവമല്ല എന്ന് ഉറപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത് വഴി ഈ മൂന്നു ദൈവങ്ങള്‍ ഏതൊക്കെ എന്ന് ഖുറാനിലെ സര്‍വ്വജ്ഞാനി ആയ അള്ളാഹു (മുഹമ്മദ്) തെളിയിച്ചു വെക്കുന്നു. ഈസായെയും, അവന്റെ മാതാവിനെയും നശിപ്പിക്കും എന്ന് കൂടി ഭീഷണി മുഴക്കുന്നതു വഴി ഇത്ര തരം താണ ഒരു അവസ്ഥ ഒരു ദൈവത്തിനും വരുത്തരുതേ എന്ന് ആശിക്കാം.<br />
<br />
✔ ഉപസംഹാരം:-<br />
ഈസയും മര്‍യമും ഇസ്ലാമിന്റെ ദുര്‍വ്യാഖ്യാനം വഴി ക്രിസ്തുവും മാതാവും ആണെന്നും മുഹമ്മദര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് മൂലം ഖുറാനിലെ "ത്രിത്വം", ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ദൈവശാസ്ത്രം ആണോ എന്ന് ആണ് നമ്മള് ഇവിടെ പരിശോധിച്ചത്. ഇവിടെ ഖുരന്റെയും മുഹമ്മദിന്റെ ജീവിത പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ മനസ്സിലാകുന്നത്<br />
1) ഖുറാനില്‍ ത്രിത്വം എന്ന വാക്കില്ല പകരം "മൂന്നു" എന്നാണ്, കള്ള തര്‍ജ്ജമയാണ് ത്രിത്വം എന്ന് മലയാളത്തില്‍.<br />
2) ദൈവം മൂവരില്‍ ഒരാള്‍ ആണെന്ന് അല്ല ക്രൈസ്തവ ദൈവ ശാസ്ത്രവും വിശ്വാസവും. അള്ളാഹു ഏക ദൈവത്തിലെ മൂന്നില്‍ ഒന്ന് എന്ന് പോലെയെങ്കിലും പറയാന്‍ ഉള്ള ജ്ഞാനം ഇല്ലാത്ത അള്ളാഹു.<br />
3) ആ മൂന്നു ദൈവങ്ങള്‍ ആരെല്ലാം എന്ന് ഖുറാന് തെളിയിക്കുന്നത്, ഒന്നാമത് അള്ളാഹു, രണ്ടാമത് മറിയം, മൂന്നാമത് ഈസാ , എന്ന മറ്റൊരു സൈദ്ധാന്തിക അബദ്ധവും.<br />
4) ഈ തെളിവുകള്‍ അല്ലാഹുവിന്റെ അല്പഞാനത്തെ അസ്സല് ആയി വെളിപ്പെടുത്തി, ഖുറാന്റെ വിശ്വാസ്യതയെ തള്ളിക്കളയുന്നു.<br />
<br />
<b>ഇത്ര അബദ്ധങ്ങള്‍ അറബി പുസ്തകത്തില്‍ വെച്ചിട്ടാണോ മുഹമ്മദരെ നിങ്ങള്‍ വേദക്കാരുടെ ത്രിത്വം പഠിപ്പിക്കാനും, അവഹേളിക്കാനും നടക്കുന്നത്. ആദ്യം നിങ്ങളുടെ ആത്മീയദാരിദ്ര്യം ( സുറ 17:85) ഒഴിവാക്കാന്‍ ഈ അടിമത്വം ഉപേക്ഷിക്കുക.</b><br />
<b><br /></b>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPVojuV_MhFylHhdEOgvA8GOZP8nNpYBkcdidQwv1w5EbVogV-L26OhjP4OaB8fbmoCY40-5HZ9qvfiMZbGl1aOAaj8QuR2wVHLLVYT8_l_pq7EHhkvMOoBg_73WVAAwu1-M7NE0mXfKM/s1600/triune-quran.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="474" data-original-width="348" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPVojuV_MhFylHhdEOgvA8GOZP8nNpYBkcdidQwv1w5EbVogV-L26OhjP4OaB8fbmoCY40-5HZ9qvfiMZbGl1aOAaj8QuR2wVHLLVYT8_l_pq7EHhkvMOoBg_73WVAAwu1-M7NE0mXfKM/s640/triune-quran.PNG" width="468" /></a></div>
<b><br /></b>
<b><br /></b></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-2379053939327189072017-10-14T04:30:00.001-07:002017-10-14T04:30:45.614-07:00യേശു ക്രിസ്തു ദൈവ വചനം<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ബൈബിളില്‍ യേശുക്രിസ്തുവിനെ ദൈവ വചനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (യോഹ.1:1). എന്താണ് ദൈവത്തിന്റെ വചനം എന്ന് അറിയാത്ത ദാവാക്കാര്‍ ഈ പ്രസ്താവനയ്ക്ക് മുന്നില്‍ അസ്തപ്രജ്ഞരായി നില്ക്കാന് തുടങ്ങിയിട്ട് കൊല്ലം 1400 കഴിഞ്ഞു. അവരെ സംബന്ധിച്ച് ദൈവവചനം എന്ന് പറഞ്ഞാല്‍ അത് കിത്താബ് ആണ്, കിത്താബ് മാത്രമാണ്, കിത്താബല്ലാതെ വേറെ ഒന്നുമല്ല! അതുകൊണ്ടാണ് യേശുക്രിസ്തു എന്ന വ്യക്തിയെ ദൈവവചനം എന്ന് വിളിച്ചിരിക്കുന്നത് അവര്‍ക്ക് കല്ലുകടിയായി നില്‍ക്കുന്നത്. യേശുക്രിസ്തു ദൈവ വചനമാണെങ്കില്‍ ബൈബിള്‍ യേശുക്രിസ്തു ആണോ, ബൈബിള്‍ ദൈവം ആണോ തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങളും പുട്ടിന് തേങ്ങാപ്പീര പോലെ ചില വിവരദോഷികള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത് കേള്‍ക്കാം. അവരുടെ വിവരദോഷം മാറ്റാന്‍ കഴിയും എന്ന പ്രതീക്ഷ ഇല്ലെങ്കിലും അവരുടെ ഈ മണ്ടന്‍ ചോദ്യങ്ങള്‍ കേട്ട് ആരെങ്കിലും ആശയക്കുഴപ്പത്തില്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം പോസ്റ്റ് ചെയ്യുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
യേശുക്രിസ്തുവിനെ ദൈവത്തിന്റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മനുഷ്യന്റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന് സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന് തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്റെ ജ്ഞാനവും ചിന്തകളും അവന്റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന് സുവിശേഷത്തിന്റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന് ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരുവന്റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന് ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല അര്‍ത്ഥം എന്ന് ദാവാക്കാര്‍ക്കറിയില്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാ;ല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്റെ വചനത്തിന്റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന് എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ് ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പിതാവിന്റെ ഉള്ളില്‍നിന്നു പുത്രന് പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന് പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന് ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബൈബിള്‍ ദൈവത്തിന്റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക് മാര്ഗ്ഗനിര്ദ്ദേശത്തിന് വേണ്ടി നല്കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനമുണ്ട്. ഒന്ന് എഴുതപ്പെട്ട ദൈവവചനം, അത് ഞങ്ങളുടെ കൈവശമിരിക്കുന്നു. രണ്ട്, എഴുതപ്പെടാത്ത ദൈവവചനം, അത് സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു. എഴുതപ്പെട്ട ദൈവചനം നിത്യമായതല്ല, അതിന് ആരംഭവും അവസാനവും ഉണ്ട്. ഉല്പത്തി.1:1-ല്‍ അത് ആരംഭിക്കുകയും വെളിപ്പാട് 22:21-ല്‍ അവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവും ഉള്ള ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. എഴുതപ്പെട്ട ദൈവവചനത്തെ നശിപ്പിക്കാന്‍ കഴിയും. അത് തീയിലിട്ടാല്‍ കത്തിപ്പോകും. നശിപ്പിക്കപ്പെടുന്ന ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് ഈ എഴുതപ്പെട്ട ദൈവവചനം ആവശ്യമില്ല. അവിടെ ഞങ്ങള്‍ക്ക് എഴുതപ്പെടാത്ത ദൈവവചനം അഥവാ യേശുക്രിസ്തു ഉണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എഴുതപ്പെടാത്ത ദൈവവചനം അഥവാ പുത്രനായ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നവനാണ്. അവന് ആരംഭവും അവസാനവും ഇല്ലാത്തവനാണ്, ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്, മാറ്റമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ചിരന്തനനുമാണ്. അവന് സൃഷ്ടിയല്ല, അവനിലൂടെയാണ് സൃഷ്ടിപ്പ് നടന്നത് തന്നെ. “യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി” (സങ്കീ. 33:6) എന്നാണ് ബൈബിള്‍ പറയുന്നത്. ഈ ദൈവവചനം ജഡം ധരിച്ചതാണ് യേശുക്രിസ്തു എന്ന് ബൈബിള്‍ സുവ്യക്തവും ഖണ്ഡിതവുമായി പറയുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്റെ രണ്ടിന്റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് വിളിക്കുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പക്ഷെ എന്താണ് ഇസ്ലാമിന്റെ സ്ഥിതി? ഇസ്ലാമില്‍ അല്ലാഹുവിന്റെ വചനത്തിന്റെ സ്ഥാനം എന്താണ്? അല്ലാഹുവിന്റെ വചനം സൃഷ്ടിയാണോ അല്ലയോ എന്ന കാര്യത്തില്‍പ്പോലും മുസ്ലീങ്ങള്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. അവര്‍ക്ക് ആകെ ഒരേയൊരു വചനം മാത്രമേയുള്ളൂ, അത് ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചതിന്റെ പേരിലും സൃഷ്ടിയല്ല എന്ന് വാദിച്ചതിന്റെ പേരിലും തല പോയ ആയിരക്കണക്കിനാളുകളെ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അല്ലാഹുവിന്റെ അടുക്കല്‍ ഒരു പുസ്തകം ഉള്ളതിനെ കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് നോക്കാം: “അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്” (സൂറാ.85:21,22). “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും അത് മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (സൂറാ.43:3,4)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഖുര്‍ആനെ കുറിച്ച് മുഹമ്മദ് പറഞ്ഞിരിക്കുന്നത്, “എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്, അള്ളാഹു തന്റെ അടുക്കല്‍ ഉള്ള ഒരു പുസ്തകത്തില്‍ ഇപ്രകാരം എഴുതി: എന്റെ കരുണ എന്റെ കോപത്തിന് മുന്‍പേ പോകുന്നതാണ്.’ ആ പുസ്തകം അവന്റെ സിംഹാസനത്തിന്റെ അടുക്കല്‍ ഉണ്ട്.” (സ്വഹീഹ് ബുഖാരി, വാല്യം 9: ബുക്ക് 93; ഹദീസ് നമ്പര്‍ 643).</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പാണ് അല്ലാഹു ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത് എന്ന് പറയുമ്പോള്‍ ഈ പുസ്തകം സൃഷ്ടിയല്ല എന്ന് വരുന്നു. സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവായിരിക്കണം. ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവല്ലാതെ വേറെ ഒരു സ്രഷ്ടാവില്ല. അപ്പോള്‍ ഖുര്‍ആന്റെ സ്ഥാനം എവിടെയാണ്? ഇവിടെ വേറൊരു ചോദ്യം കൂടി വരുന്നുണ്ട്: പേനയില്ലാതെ അല്ലാഹു എങ്ങനെ എഴുതി? ഈ ചോദ്യത്തിനുത്തരം ഹദീസ് നല്‍കുന്നുണ്ട്. സുനാന്‍ അല്‍-തിര്‍മിദി, വോളിയം 5, ബുക്ക് 44, ഹദീസ് നമ്പര്‍ 3319-ല്‍ നാം വായിക്കുന്നത് ‘അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് പേനയാണെന്നും ആ പേനയോടു അല്ലാഹു എഴുതാന്‍ കല്പിക്കുകയായിരുന്നു’ എന്നുമാണ്! ഈ പേനയെക്കുറിച്ചു പറയുന്ന വേറൊരു ഹദീസ് ഇതാണ്:</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജാബിര്‍ നിവേദനം: സുറാഖത്ത് ബ്നു മാലിക് വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ, ഞങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നിലക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം വിവരിച്ചു തന്നാലും.എന്തിനാണ് ഇന്ന് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്? പേനകള്‍ ഉണങ്ങിയിട്ടില്ലേ? വിധികള്‍ നടപ്പിലാകുകയും ചെയ്തിട്ടില്ലേ? അല്ലെങ്കില്‍ എന്തിനാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്?’ നബി പറഞ്ഞു: ‘എന്നാല്‍ പേനകള്‍ ഉണങ്ങിയതിനാലും, വിധികള്‍ നടപ്പിലായതിനാലും എന്തിനാണ് കര്‍മ്മം ചെയ്യുന്നത് എന്നല്ലേ?’- സുഹൈര്‍ പറയുകയാണ്: പിന്നീട് (നിവേദകരില്‍ ഒരാളായ) അബൂസുബൈര്‍ എനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് സംസാരിച്ചു. ഞാന്‍ ചോദിച്ചു: എന്താണ് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കര്‍മ്മം ചെയ്യുക, എല്ലാം എളുപ്പമാക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 46, ഹദീസ് നമ്പര്‍ 8(2648)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇവിടെ പേനകള്‍ ഉണങ്ങിയിട്ടില്ലേ എന്ന് ചോദിക്കുന്നത് സൃഷ്ടിപ്പിനു മുന്‍പ് തന്നെ ഓരോ ജീവജാലങ്ങളെക്കുറിച്ച് എഴുതാനുള്ളതെല്ലാം എഴുതി വെച്ചു കഴിഞ്ഞിരിക്കുന്നു, ഇനി അവന് നല്ലത് ചെയ്താലും ചീത്ത ചെയ്താലും പ്രത്യേകിച്ച് ഒന്നും എഴുതാനില്ലല്ലോ എന്ന അര്‍ത്ഥത്തിലാണ്. നിത്യമായ ഒരു പുസ്തകം ഉണ്ടെന്ന് ഇവിടെയും പറയുന്നു. ഖുര്‍ആന്‍ നിത്യമായതാണെങ്കില്‍ ഇസ്ലാമിന്റെ തൗഹീദ് അവിടെ തകരും. അല്ലാഹുവും ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നുവെന്ന് വരും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തീര്‍ന്നിട്ടില്ല, ഈ ഖുര്‍ആനിലെ രണ്ട് അദ്ധ്യായങ്ങള്‍ അന്ത്യകാലത്ത് പക്ഷികളെപ്പോലെ രണ്ട് ചിറകും വെച്ച് പറന്നു വരും എന്നാണ് മുഹമ്മദ് പറഞ്ഞത്:</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അബൂഉമാമതല്‍ ബാഹിലിയ്യി നിവേദനം: റസൂല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും അത് (ഖുര്‍ആന്‍) ഖിയാമത് നാളില്‍ അതിന്റെ ആളുകള്‍ക്ക് (പാരായണം ചെയ്തവര്‍ക്ക്) ശുപാര്‍ശ ചെയ്യുന്നതായി വരുന്നതാണ്. (അതുകൊണ്ട്) പ്രകാശം നല്കുന്ന രണ്ട് സൂറഃകള്‍ ഓതുവിന്‍. അതായത്, സൂറത്തുല്‍ ബഖറയും, സൂറത് ആലുഇംറാനും. ഇത് രണ്ടും ഖിയാമത്ത് നാളില്‍ (ഓതുന്നവര്‍ക്ക്) മേഘകുടകളെ പോലെ വരും (തണല്‍ നല്‍കും). അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെ ആയിരിക്കും. (ആ രണ്ട് സൂറത്തും) അത് രണ്ടും പാരായണം ചെയ്തവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും. (അതിനാല്‍) നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുവിന്‍. നിശ്ചയം അത് എടുക്കല്‍ (പാരായണം ചെയ്യല്‍) അനുഗ്രഹവും അതുപേക്ഷിക്കല്‍ (പാരായണം ചെയ്യാതിരിക്കല്) നഷ്ടവുമാകുന്നു). (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 252 (804)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നവ്വാസ് ബ്നു സംആനില്‍കിലാബിയ്യി പറയുന്നത് കേട്ടതായി ജുബൈര്‍ ബ്നു നുഫൈര്‍ നിവേദനം ചെയ്ത ഹദീസ്. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: ‘ഖിയാമത്ത് നാളില്‍ ഖുര്‍ആനിനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും കൊണ്ടുവരും. സൂറത്തുല്‍ ബഖറയും ആലുഇംറാന് സൂറത്തുമായിരിക്കും മുന്നിലുണ്ടായിരിക്കുക. ഈ രണ്ട് സൂറത്തുകള്‍ക്ക് നബി മൂന്ന് ഉപമകള്‍ പറഞ്ഞിട്ടുണ്ട്. ഇതേവരെ ഞാനത് മറന്നിട്ടില്ല. അവ നിഴല്‍ നല്കുന്ന രണ്ട് മേഘം പോലെയോ അല്ലെങ്കില്‍ രണ്ടിന്റെയും ഇടയ്ക്ക് പ്രകാശം നല്കുന്ന രണ്ട് കറുത്ത കുട പോലെയോ ആയിരിക്കും. അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ ആയിരിക്കും. അത് രണ്ടും (രണ്ട് സൂറത്തുകളും) അത് പാരായണം ചെയ്യുന്നവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 253 (805).</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സുനാന്‍ ഇബ്നു മജാ, വോളിയം 5, ബുക്ക് 33, ഹദീസ് നമ്പര്‍ 3781-ല്‍ പറയുന്നത് “ഈ ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ ഒരു വിളറിയ മനുഷ്യനെ പോലെ വന്നിട്ട് ‘നിന്നെ രാത്രിയില്‍ ഉണര്‍ത്തിയതും പകല്‍ നിനക്ക് ദാഹമുണ്ടാക്കിയതും ഞാനാണ്’ എന്ന് പറയും” എന്നാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എല്ലാം സൃഷ്ടിക്കും മുന്‍പേ അല്ലാഹുവിന്റെ അടുക്കല്‍ ഉണ്ടായിരുന്നതും പക്ഷികളെപ്പോലെ രണ്ട് ചിറകുകള് വെച്ച് പറന്നു വരുന്നതും വിളറിയ മനുഷ്യനെപ്പോലെ നടന്ന് വരുന്നതും മനുഷ്യര്‍ക്ക് വേണ്ടി സാക്ഷി നില്ക്കുന്നതുമായ ഖുര്‍ആന്‍ ഇസ്ലാമിന്റെ ഏകദൈവവിശ്വാസത്തിന്റെ (തൗഹീദ്) കടക്കല്‍ കത്തിവെക്കുന്നതാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഖുര്‍ആന്‍ സൃഷ്ടിയല്ല എന്ന് വന്നാല്‍ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമുണ്ട്. വല്യ വായില്‍ മുസ്ലീങ്ങള്‍ പാടിക്കൊണ്ട് നടക്കുന്ന തൗഹീദ് അതോടെ പൊളിയും എന്നതാണ് അത്. കാരണം ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ് ആയിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്ന് ഇല്ലല്ലോ. അപ്പൊ അല്ലാഹുവും സ്രഷ്ടാവ്, ഖുര്‍ആനും സ്രഷ്ടാവ്. രണ്ടു സ്രഷ്ടാവ് വന്നാല്‍ തൗഹീദ് എങ്ങനെ ശരിയാകും? മാത്രമല്ല, ഖുര്‍ആന്‍ നിത്യമാണ് എന്ന് വന്നാലും പ്രശ്നമാണ്. നിത്യമായി നിലനില്‍ക്കുന്നത് ദൈവം മാത്രമാണ്. അപ്പോള്‍ അല്ലാഹുവും നിത്യമായി നിലനില്ക്കുന്നു, ഖുര്‍ആനും നിത്യമായി നിലനില്ക്കുന്നു. തൗഹീദ് വീണ്ടും പൊളിയുന്നു...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ദൈവവചനം സൃഷ്ടിയല്ല, ദൈവവചനം ദൈവമാണ്, ദൈവവചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് എന്നൊക്കെ ക്രിസ്ത്യാനികള്‍ പറയുന്നത് കേട്ടപ്പോള്‍ മുഹമ്മദ് വിചാരിച്ചത് ബൈബിളിനെക്കുറിച്ചാണ് ഈ പറയുന്നതെന്നാ. അതുകൊണ്ടാണ് ദൈവവചനത്തിനുള്ളതായി ക്രൈസ്തവര്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഖുര്‍ആന്‍ ഉള്ളതായി മുഹമ്മദ് തട്ടിവിട്ടത്. പക്ഷേ ക്രൈസ്തവര്‍ ദൈവവചനമെന്നു പറഞ്ഞത് ബൈബിളിനെ ഉദ്ദേശിച്ചല്ല, യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണെന്നും യേശുക്രിസ്തുവിന് കൊടുത്തിരിക്കുന്ന ഈ വിശേഷണങ്ങള്‍ എല്ലാം ഖുര്‍ആന്‍ നല്കിയാല് താന്‍ വലിയ വായില്‍ പറഞ്ഞുകൊണ്ട് നടന്ന തൗഹീദ് വെള്ളത്തിലാകും എന്ന് മനസ്സിലാക്കാനുള്ള ബോധം മാത്രം മുഹമ്മദിന് പോയില്ല!!</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
എന്തായാലും, ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹുവിന്റെ വചനത്തിന്റെ സ്ഥാനം എവിടെയാണ് എന്നുപോലും മുസ്ലീങ്ങള്‍ക്ക് ഈ 1400 കൊല്ലമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള കൂട്ടരാണ് ദൈവത്തിന്റെ വചനമായ ബൈബിളിനും ദൈവവചനമായ യേശുക്രിസ്തുവിനും നേരെ ഓരോ ആരോപണങ്ങളുമായി വരുന്നത്!</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br /></div>
</div>
<div>
<span style="color: #1d2129; font-family: Helvetica, Arial, sans-serif;"><span style="background-color: white; font-size: 14px;">കടപ്പാട്: അനില്‍ കുമാര്‍ അയ്യപ്പന്</span></span></div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-53291240949349083252017-10-12T09:38:00.001-07:002017-10-12T09:38:57.951-07:00 കള്ളപ്രവാചകര്‍ തട്ടി വീണ മൂലക്കല്:-<div dir="ltr" style="text-align: left;" trbidi="on">
<br />
► സങ്കീര്‍ത്തനം 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.<br />
<br />
<br />
✡ യഹൂദര്‍ വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :<br />
======================================================<br />
✯ സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്‍ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട് കൂടെ പാര്‍ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന് തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്‍ത്തനം 72 )<br />
<br />
✯ എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല്‍ രാജ്യത്തു ഒത്തു കൂടും. ( യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും. <br />
<br />
✯ ഓലം ഹാ-ബാ യില്‍, എല്ലാവരും ഇസ്രയേല്‍ ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്‍ണ സത്യം എന്നു തിരിച്ചറിയും. ആര്‍ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10; മീഖാ 4:2-3; സെഖരിയഹ് 14:9)<br />
<br />
സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു "ഓലം ഹാ-ബാ" യില്‍ ദൈവത്തെ അവര്‍ പൂര്‍ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല.<br />
<br />
✡ ക്രൈസ്തവര്‍ വിശ്വസിക്കുന്ന മശിഹയുടെ ദൈവരാജ്യം :<br />
=======================================================<br />
✯ ക്രിസ്തു അറിയിച്ചു, യോഹന്നാന് വരെയാണ് പ്രവാചകരുടെ കാലം, ശേഷം ദൈവം സ്വയം മശിഹായായി വെളിവാക്കപ്പെട്ടു.<br />
<br />
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; ...<br />
<br />
✯ ആയതിനാല്‍ പിന്നീട് പ്രവാചകര്‍ വേണ്ട. യോഹന്നാന് 12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.<br />
<br />
► യോഹന്നാന് 14:9 യേശു അവനോടു പറഞ്ഞതു: .... എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;....<br />
<br />
✯ ദൈവരാജ്യം വരുമ്പോള്‍ യേശുക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവന്<br />
<br />
► യോഹന്നാന് 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു<br />
<br />
✯ തന്മൂലം ലൂകോസ് 16:16 പ്രകാരും, യഹൂദരുടെ ഓലം ഹാ-ബാ യുടെ വെള്പ്പെടുതുലുകള്‍ മൂലവും, ദൈവരാജ്യം (ദൈവരാജ്യം നമ്മുടെ ഉള്ളില്‍ തന്നെ ലൂക്കോസ് 17:21) വന്നതിനു ശേഷം, പിന്നെ പ്രവാചകര്‍ ഇല്ല. അതിന്റെ അവിശ്യവും ഇല്ല, യഹൂദ ക്രൈസ്തവ വേദ-ദൈവശാസ്ത്ര പ്രകാരം.<br />
<br />
✡ തന്മൂലം:-<br />
<br />
മുഹമ്മദിന് രണ്ടു option ഉണ്ടായിരുന്നു വേദപ്രകാരം യഹൂദരെ അല്ലെങ്കില്‍ ക്രൈസ്തവരെ വിസ്വസതയില്‍ എടുക്കാന്‍;<br />
<br />
( option a) ഇസാ മസ്സിഹ് അല്ല, മസ്സിഹ വന്നിട്ടില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍, യഹൂദര്‍ വിശ്വസിക്കുമായിരുന്നു, മസ്സിഹ വന്നിട്ടില്ല പ്രവാചകരുടെ കാലം ഇനിയുമുണ്ട്.<br />
<br />
( option b) ഈസ മസ്സിഹ ആണെന്ന് പറയുമ്പോള്‍, യഹൂദര്‍ തള്ളിക്കളയും, ക്രൈസ്തവര്‍ സമ്മതിക്കും, പക്ഷെ, താന്‍ സ്വയം പ്രവാചകന് ആണെന്നു പറയും വഴി ലൂകോസ് 16:16 പ്രകാരം മുഹമ്മദ് അന്ജതമൂലം കള്ളപ്രവാചകന് എന്ന് പിടിക്കപ്പെടുകയും ചെയ്തു.<br />
<br />
വേദത്തിലെ അന്ജത/ആത്മീയ അറിവുകള്‍ വന്നു കിട്ടയ്ക (സുറ 17:85) കാരണം അബദ്ധം പറഞ്ഞു മുഹമ്മദ് കയ്യോടെ പിടിക്കപ്പെട്ടു.<br />
<br />
✡ വചനം പറഞ്ഞത് എന്തത്ഭുതം:-<br />
-----------------------------<br />
► മത്തായി 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു (ക്രിസ്തു).<br />
<br />
തള്ളികളഞ്ഞ കല്ലില്‍ തട്ടി കള്ളപ്രവാചകര്‍ അനേകര്‍ വീണു, പ്രധാനി ആയി മുഹമ്മദും വീണു പൊടിയായി.<br />
<br />
<br /><br /><br /><br />================================================<br />
റഫ വചനങ്ങള്‍:<br /><br />
► യെശയ്യാവു 2:4... അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.<br />
► യെശയ്യാവു 11: 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.<br />
► സെഖൎയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.<br />
► മീഖാ 4: 2 അനേകവംശങ്ങളും ചെന്നു: വരുവിൻ , നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3 അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഔങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.<br />
► ആമോസ് 9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.<br />
► യെഹെസ്കേൽ 37: 26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.<br />
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു;<br />
► യോഹന്നാന് 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.<br />
<br />
Note: നോസ്ടര്ടമസ് പ്രവചകന് അല്ലെ എന്ന് ചോദിച്ചു വരരുത്. മശിഹയുടെ രാജ്യം, ദൈവരാജ്യം സുവിശേഷിച്ചവര്‍ എന്ന് ഇവിടെ ഉറപ്പിക്കുകയാണ്. (ലൂകൊസ് 24:44) ദൈവരാജ്യം വന്നതിനു ശേഷം സുവിശേഷം അറിയിച്ചു (ലൂകൊസ് 16:16) വരുന്ന അപോസ്തോലര്‍ ആണ്, 1 കൊരിന്ത്യർ 12:10 പ്രകാരം പ്രവചനം ആത്മാവിന്റെ നല്‍വരം ലഭിച്ചവര്‍ പ്രവചികുകയും, മശിഹയുടെ സദ് വാര്‍ത്ത അറിയിച്ചു വരുന്ന അപോസ്തോലരെയും മശിഹയുടെ നാമത്തില്‍ വരുന്ന വഴ്തപ്പെട്ടവരെയും പ്രവാചകര്‍ എന്ന് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തനക്കിലെ പ്രവാചകരെ പോലെ ദൈവരാജ്യത്തിന്റെ വരവിനെ പ്രവചിച്ച പ്രവാചകര്‍ പിന്നെ ഉണ്ടായിട്ടില്ല യോഹൂദര്‍ക്ക്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqBA7sxIKjrxCk4zdiZ7E6sIzfIhdZpzQpRDSdxBjWLAGWyjlKH79iU7G00PrFzLxY9vsMp9FCLZmYbn0xUkiOU97G_Rd4zq4gDe1S0xdXBmQx6PRyssSryzzJBzAuOnkw8WYnAjz2ogA/s1600/mhammadcaughtredhanded.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="800" data-original-width="1600" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqBA7sxIKjrxCk4zdiZ7E6sIzfIhdZpzQpRDSdxBjWLAGWyjlKH79iU7G00PrFzLxY9vsMp9FCLZmYbn0xUkiOU97G_Rd4zq4gDe1S0xdXBmQx6PRyssSryzzJBzAuOnkw8WYnAjz2ogA/s640/mhammadcaughtredhanded.png" width="640" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-60392478395922780742016-06-10T22:28:00.000-07:002016-06-10T22:28:06.392-07:00ശീ-കൃഷ്ണന് തന്നെ അള്ളാഹു (ഭഗവദ് ഗീത 1.3.28)<div dir="ltr" style="text-align: left;" trbidi="on">
<br />
<b>അള്ളാഹു എന്നാല്‍ സര്‍വ്വനാമം അല്ല എന്നും അത് ദൈവത്തിന്റെ വ്യക്തി നാമം ആണ് എന്നും, ഏതില്‍ ഇസ്ലാം മതത്തില്‍ അല്ല അറബി ഭാഷയില്‍ </b>എന്നുള്ള തോട്ന്യായവാദങ്ങള് ആണ് ഇവിടെയുള്ള പല മുസ്ലിങ്ങളും പറയുന്നത്. <b>എങ്കില്‍ മലയാളത്തില്‍ ദൈവം എന്നാല്‍ സര്‍വ്വ നാമം അല്ല ദൈവത്തിന്റെ വ്യക്തി നാമം</b> ആകണം എന്ന് തിരിച്ചും പറയേണ്ടി വരുന്നത് അപഹാസ്യമാണ്. അറബി എന്നാല്‍ ഇസ്ലാമിന്റെ കുത്തക എന്ന ദര്ഷ്ട്യത്തില് നിന്നും ഉത്ഭവിക്കുന്ന പൊട്ടകിണറ്റിലെ കൂപമണ്ടൂകങ്ങളുടെ വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാന്‍ ഈ ഇരവാദങ്ങളെയൊക്കെ !!! :)<br />
<br />
അല്‍-ഇലഹ് ലോപിച്ച് ഉച്ചരിക്കുന്ന അതെ അര്‍ഥം ഉള്ള പദമായ അല്ലാഹ്, സര്‍വ്വനാമം ആണെന്നും, അറബി തര്‍ജ്ജമകളില്‍ ദൈവം എന്നിടത്തു പ്രത്യേകിച്ച് <span style="color: red; font-size: large;">God</span> എന്നിടത്തു ഉപയോഗിക്കുന്ന <span style="color: red; font-size: large;">common noun </span>ആണെന്നും അറിയിച്ചിട്ടും, ☀ അതിന് പ്രകാരം ആണ് ബൈബിള്‍ തര്‍ജ്ജമകള്‍ എന്ന് അറബി ബൈബിള്‍ തര്‍ജ്ജമക്കാരുടെ തെളിവ് നല്‍കിയിട്ടും, ☀ ബൈബിള്‍ തര്‍ജ്ജമകളില്‍ ദൈവനാമത്തെ അവഹേളിച്ചു, അറബി തരജ്ജമകളില് മാത്രം കാണുന്ന അള്ളാഹു ആണ് ലോകരുടെ ദൈവം എന്ന് അറബി നാട്ടിന് പുറത്തേക്കു അറിവില്ലാത്ത കൂപമാണ്ടൂകങ്ങള് ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു.<br />
<br />
<br />
ചരിത്രപരമായും പുരാവസ്തു തെളിവുകള്‍ ഒരു തരിമ്പു പോലും വസ്തുതകള്‍ 1 ആം നൂറ്റാണ്ടിനു മുന്നേ ഇല്ലാത്ത അള്ളാഹു എന്ന വ്യക്തിനാമാമാണ് ബൈബിളില്‍ BC 1500 കളില്‍ ഉള്ള ദൈവ നാമം എന്നും പറഞ്ഞു കുറെ ദാവാ/താക്കിയാ പ്രവര്‍ത്തകര്‍ ഇവിടെ കറങ്ങി നടക്കുന്നത് കാണുകയുണ്ടായി. ☀ അവരോടു മറ്റിതര മതങ്ങളിലെ വേദങ്ങള്‍ അറബിയില്‍ മൊഴിമാറ്റുമ്പോള്‍ അവരരുടെ ദൈവത്തെ അല്ലെങ്കില്‍ ദൈവം എന്ന് പറയുന്നിടങ്ങളില്‍ അറബി തര്‍ജ്ജമ ചെയ്യുബോള്‍ എന്ത് ആയിരിക്കും വരിക എന്ന് ആരഞ്ഞതിനു, ☀ഇലാഹ് എന്ന പദമാണ് എന്ന് ഉണര്‍ത്തിച്ചു തന്നു.<br />
<br />
1) ദൈവ വിശ്വാസികള്‍ ഏതു മതസ്ഥരായാലും അവരുടെ വേദഗ്രന്ഥങ്ങളില്‍ Almighty God എന്നൊക്കെ പറയുന്നിടത്ത് അറബിയില്‍ ഏതു പദം വരും ?<br />
<br />
☀ ഇലഹ് എന്ന് വരാന്‍ സാധ്യമല്ല, god എന്ന് പ്രത്യേകം ബഹുമാനം ഇല്ലാതെ പറയുമ്പോള്‍ ആണ് ഇലഹ് വരുന്നത് എന്ന് താക്കിയ പ്രയോഗിക്കുന്ന ഏവനും അറിയാം.<br />
☀ സ്വന്തം മതഗ്രന്ഥത്തില്‍ definite ആയി god എന്ന് പറയുമ്പോള്‍ God, "G" കാപിടളില് ഉപയോഗിക്കും. ആയതിനാല്‍ The God എന്നതിന്റെ അറബി തര്‍ജ്ജമയായ അറബിയിലെ സര്‍വ്വനാമം ആണ് വേണ്ടത്.<br />
<br />
2) The God എന്ന് പറയുബോള്‍ അറബിയില്‍ അല്ലഹ് എന്നല്ലാതെ മറ്റൊരു പദം എടുക്കാനും ഇല്ല. ഇത് സത്യം അല്ലെ?<br />
<br />
3) എങ്കില്‍ അള്ളാഹു എന്ന് പറയുന്നത് വ്യക്തി നാമം ആകില്ല The God / God / god എല്ലാം വെറും സര്‍വ്വനാമങ്ങള്‍ തന്നെ. ഇത് സത്യം അല്ലെ?<br />
<br />
4) ഏതു മതത്തിന്റെ പുസ്തകം എടുത്താലും അല്ലഹ് എന്ന് പറയുന്ന നാമം കാണാന്‍ കഴിയുകയില്ല, അറബിയില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ മാത്രം ആണ് അള്ളാഹു കാണാന്‍ കഴിയുന്നതും. സത്യം അല്ലെ?<br />
<br />
5) അതിനു ഒരു ഉദാഹരണം മാത്രമാണ് ആണ് അറബി ബൈബിള്‍. അറബി തര്‍ജ്ജമയില്‍ അല്ലാതെ അല്ലഹ് മറ്റൊരു തര്‍ജ്ജമാകളിലും ഉണ്ടാകില്ല. ഇത് സത്യം അല്ലെ?<br />
<br />
6) അതിനര്‍ത്ഥം വ്യക്തി നാമം അല്ല, വ്യക്തി നാമം തര്‍ജ്ജമ ചെയ്യുകയില്ല, ലിപിപരന്ത്യരണം (transliteration) ആണ് ചെയ്യുക. ഇത് സത്യം അല്ലെ?<br />
<br />
7) ഖുര്‍ആന്‍ന്റെ അനറബി തര്‍ജ്ജമകളില്‍ പോലും 50% അധികം ഇടങ്ങളില്‍ അല്ലഹ് എന്നത് God എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇത് സത്യം അല്ലെ?<br />
<br />
8) ഇതിലധികം എന്ത് തെളിവാണ് വേണ്ടത് അള്ളാഹു എന്നാല്‍ വ്യക്തിനാമം അല്ല വെറും സര്‍വ്വനാമം ആണെന്നു മനസ്സിലാക്കാന്‍?<br />
<br />
☀ ഇനി ഒരു ഔദാര്യം നല്‍കാം, ഖുറാനിലെ ദൈവം പറയുന്നു "എന്റെ നാമം അല്ലഹ്"<br />
അഥവാ ഖുറാനിലെ ദൈവം പറയുന്നു "നിങ്ങളുടെ ദൈവത്തിന്റെ നാമം അല്ലഹ്"<br />
https://www.facebook.com/groups/sathyathinte.poralikal/permalink/945319318899941/ (ഇവിടെ ചോദിച്ചിരുന്നു)<br />
<br />
എടുക്കാന്‍ കാണുമോ?<br />
<br />
☀ ബിസ്മി: അല്ലാഹുവിന്റെ നാമത്തില്‍, എന്നാല്‍, ദൈവനാമത്തില്‍ എന്ന് അര്‍ഥം വരുകയുള്ളു. അല്ലെങ്കില്‍ അള്ളാഹു ആണ് നാമം എന്ന് മുന്നേ പറഞ്ഞിരിക്കണം. " അമ്മാവന്റെ നാമത്തില്‍ " എന്ന് പറയുമ്പോള്‍, അമ്മാവന്റെ നാമം, കേള്‍ക്കുന്നവനും പറയുന്നവനും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ "അമ്മാവന്" പേരാണ് എന്ന് തെറ്റിദ്ധരിക്കും.<br />
<br />
☀ അല്ലാതെ The-God (allah) എന്ന പദത്തിന് ബഹുവചനം ഇല്ലത്തതിനാല്‍ വ്യക്തി നാമം എന്ന ഇരവാദങ്ങള്‍ നിലനില്‍ക്കില്ല.<br />
കാരണം The God നും god നും gods എന്നാണ് ബഹുവചനം, അതെ പോലെ അല്‍-ഇലഹിനും ഇലഹിനും ബഹുവചനം അലിഹ തന്നെ.<br />
<br />
9) ബാഹയി മതക്കാരുടെ വേദങ്ങളിലും അവര്‍ അവരുടെ ദൈവത്തെ അല്ലഹ്/God എന്നാണ് അറബിയിലും/തര്ജ്ജകളിലും ആയി ഉപയോഗിക്കുന്നത്. [http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm]<br />
<br />
10) ഭഗവദ് ഗീതയുടെ അറബി തര്‍ജ്ജമകളില്‍ Almighty God/ Supreme God എന്നിടത്ത് എല്ലാം അല്ലഹ് എന്നാണ് ഉപയോഗിച്ച്ട്ടുള്ളത് ആ അല്ലാഹു ശ്രീകൃഷ്ണന് ആണ് താനും.<br />
[http://e-vedas.com/books/bg_arabic.htm]<br />
☀ ഈ കൃഷ്ണന് ആയ അള്ളാഹു ആണോ ഇസ്ലാമിന്റെ അള്ളാഹു അല്ലെങ്കില്‍ ആരാണ് ഈ വ്യക്തി നാമം ഇല്ലാത്ത ഇസ്ലാമിന്റെ അള്ളാഹു. 920 ഇല് അധികം തവണ God എന്നിടങ്ങളില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭഗവദ്ഗീതയില്‍ അള്ളാഹു എന്ന് വരുന്നു.<br />
<br />
Note: അക്കം ഇട്ടു പോയിന്റ് നല്‍കിയിട്ടുണ്ട്. അവക്ക് അക്കം ഇട്ടു തന്നെ മറുപടി പറയാന്‍ ശ്രദ്ധിക്കുമല്ലോ ?<br />
<br />
ബുദ്ധിയുള്ളവര്‍ക്ക് ദ്രിഷ്ടന്തം!<br />
<br />
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYPdwZBly4YnsQ7C4aAqPPN9Q2MjNGS6WZOONgIEH1F9VqWUGr01fSkBnBHRCwnjEf2CqjnfVUoqxKUiOd1BUljksaX7uNPknRfiW2Gj1HmYgqLl16SkRcfDwodw_-HJKrXaLWv9UugHs/s1600/Bhagavad-gita_page68.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="293" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYPdwZBly4YnsQ7C4aAqPPN9Q2MjNGS6WZOONgIEH1F9VqWUGr01fSkBnBHRCwnjEf2CqjnfVUoqxKUiOd1BUljksaX7uNPknRfiW2Gj1HmYgqLl16SkRcfDwodw_-HJKrXaLWv9UugHs/s400/Bhagavad-gita_page68.JPG" width="400" /></a></div>
<br />
<div class="separator" style="clear: both; text-align: right;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgltL7fLXxS5F0gOwY_FmKDU0gmAU0k3YqAKBscZOE-YBzuE0yy_FyBjjkgjZSUfzEqtlD79nX2AqsYhjwix-iRQycNrNMyS12ZqMFN7AWjP3p5h2sgyIep6GWt_Hhz-Oc_Gfih41gHUcI/s1600/Bhagavad-gita_page67.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="368" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgltL7fLXxS5F0gOwY_FmKDU0gmAU0k3YqAKBscZOE-YBzuE0yy_FyBjjkgjZSUfzEqtlD79nX2AqsYhjwix-iRQycNrNMyS12ZqMFN7AWjP3p5h2sgyIep6GWt_Hhz-Oc_Gfih41gHUcI/s400/Bhagavad-gita_page67.JPG" width="400" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com4tag:blogger.com,1999:blog-8464448352465209509.post-10127574208925755732016-06-06T10:14:00.000-07:002016-06-06T10:14:01.933-07:00ദഈഫ് ഹദിസുകള്<div dir="ltr" style="text-align: left;" trbidi="on">
<br />
<b><u><span style="color: red;">കുപ്പായം ഊരി ഉമ്മവെക്കല്‍:-</span></u></b><br />
<br />
ബുഹയ്സാഹ് തന്റെ പിതാവിന്റെ ആദിധികാരികതയില് നിന്നുള്ള നിവേദനം: എന്റെ പിതാവ് നബിയുടെ അടുക്കല്‍ അനുവാദം തേടി.(അനുവാദം ലഭിച്ചപ്പോള്‍ അവൻ അവന്റെ അടുത്തു ചെന്നു) അവന് അവന്റെ കുപ്പായം പോക്കിമാറ്റിയ ശേഷം (അവോടുള്ള സ്നേഹം മൂലം) അവനെ കെട്ടി പിടിക്കുകയും ചുംബനങ്ങള്‍ നല്‍കുകയും ചെയ്തു.<br />
അവൻ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ?" അദ്ദേഹം പറഞ്ഞു: ജലം. അവൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ? അദ്ദേഹം പറഞ്ഞു: ഉപ്പ്. അവൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ? അദ്ദേഹം പറഞ്ഞു: നല്ലത് ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം. (<a href="http://sunnah.com/abudawud/9/114" target="_blank">സുനാന്‍ അബു ദാവൂദ് പുസ്തകം 9, ഹദിസ് 114</a>) [സുനാന്‍ ബായ്ഹഖി യുടെ ഹദിസില് പൊക്കിള്‍ മുതല്‍ കക്ഷം വരെ അയാള്‍ ചുംബിച്ചു എന്ന് ഉണ്ട്. <a href="http://www.slideshare.net/UnveilingMuhammad/muhammad-and-men-e" target="_blank">കാണുക</a>]<br />
<br />
<br />
<br />
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-31072121129763572542016-06-04T05:42:00.001-07:002016-06-04T05:42:46.373-07:00അല്‍-ഇലഹ് എന്ന അല്ലാഹ് എന്ന പിശാചു!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjarAnvnj0ePoR0TJV1nHBe4AnWMNnzvQQGZVxp08vc_5ICjMfjus7WTbIRy2Lg8zuMB7kuJhctFduyzF41fpBA5jJtUCK7tFzipOud0OKYW5iCCR2Di1AljFMzSYZsr5Qj2SzatNNNCzI/s1600/Allh-Satan.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="394" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjarAnvnj0ePoR0TJV1nHBe4AnWMNnzvQQGZVxp08vc_5ICjMfjus7WTbIRy2Lg8zuMB7kuJhctFduyzF41fpBA5jJtUCK7tFzipOud0OKYW5iCCR2Di1AljFMzSYZsr5Qj2SzatNNNCzI/s640/Allh-Satan.png" width="640" /></a></div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അല്ലാഹ് എന്ന പദം അലിഫ്-ലം-ഹാ എന്ന മൂലപദത്തില്‍ നിന്നെടുത്തതാണ്. ഇലാഹ് എന്നാല്‍ ദൈവം എന്ന് അര്‍ത്ഥമില്ല. ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്ന് ആണ് അര്‍ഥം. Lane's Arabic Dictionary പ്രകാരം ഇലാഹ് എന്ന പദം ആരാധ്യന്‍ എന്നാണ്. ദൈവം എന്ന് അര്‍ഥം ഉള്ള പദം അറബിയില്‍ ഇല്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.<br />Alif-Lam-ha = to serve, worship or adore; to protect, grant refuge, preserve save, rescue, liberate; object of worship ie God;[<a href="http://www.studyquran.co.uk/1_ALIF.htm" rel="nofollow" style="color: #365899; cursor: pointer; text-decoration: none;" target="_blank">http://www.studyquran.co.uk/1_ALIF.htm</a>] ഇതില്‍ ദൈവം എന്ന് indirect ആയി പറയുന്നു i.e god അത്രേ എന്ന്. അതിനാല്‍ ദൈവം എന്നഹ്ടു context പ്രകാരം അര്‍ഥം കൊടുക്കുന്നു എന്നെ ഉള്ളു. അതായതു എല്ലാവരും തന്നെ ആരാധിക്കണം, തന്നെ മാത്രം ആരാധിക്കണം അങ്ങനെ ഉള്ള ആരാധ്യന്‍/ആരാധ്യ വസ്തുവായി ഇരിക്കണം എന്ന് 'ലാ ഇല ഇല്ല അല്ലഹ്', 'ഞാന്‍ അല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല', എന്ന് പറയുന്ന ഒരു സാധനം ആണ് ഖുറാനില്‍ നമ്മള് പരിചയപ്പെടുത്തുന്ന ആരാധ്യവസ്തു ആയ അള്ളാഹു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><br />1) നരകത്തിലേക്ക് ക്ഷണിക്കുന്നത്?<br />അള്ളാഹു:- 28:41 ...അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കി. ..<br />-----<br />പിശാചു:- 31:21 ... പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)<br /><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span><span class="_4ay8">♒</span>♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
2) തെറ്റുകള്‍ ഭംഗിയായി തോന്നിപ്പിക്കുന്നത്?<br />അള്ളാഹു:- 27:4 ...പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. ...<br />-----<br />പിശാചു:- 6:43 ...അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു....<br />29:38 ...പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. ...<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
3) നരകത്തിലേക്ക് നയിച്ച് പോകുന്നത്?<br />അള്ളാഹു:- 19:86 കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം.<br />4:169 നരകത്തിന്റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന് അവരെ നയിക്കുന്നതുമല്ല.<br />---<br />പിശാചു:- 22:4 ...അവനെ ( പിശാചിനെ ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന് ( പിശാച് ) തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നതാണ് എന്ന് അവനെ സംബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്നു. ...<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
4) പിന്‍വശത്ത് കൂടി വലയം ചെയ്യുന്നത്?<br />അള്ളാഹു:- 85:19-20 അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.<br />-----<br />പിശാചു:- 7:16-17 അവന് ( ഇബ്ലീസ് ) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ ( മനുഷ്യര്‍ ) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും.<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
5) ആളുകളെ വഴിപിഴപ്പിക്കുന്നത്?<br />അള്ളാഹു:-4:143 ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.<br />-----<br />പിശാചു:- 36:62 തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന് ( പിശാച് ) പിഴപ്പിച്ചിട്ടുണ്ട്.<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
6) കുതന്ത്രങ്ങള്‍ മെനയുന്നത്?<br />അള്ളാഹു:- 6:123 അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്. ...<br />3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം [മകര്‍ = ചതി = വഞ്ചന = കുതന്ത്രം] പ്രയോഗിക്കുന്നവനാകുന്നു.<br />-----<br />പിശാചു:- 4:76 ... അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാകുന്നു.<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
7) ഭയം ഇട്ടു പേടിപ്പിക്കുന്നത്?<br />അള്ളാഹു:- 3:151 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. ...<br />-----<br />പിശാചു:- 3:175 അത് ( നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത് ) പിശാചു മാത്രമാകുന്നു. അവന് തന്റെ മിത്രങ്ങളെപ്പറ്റി ( നിങ്ങളെ ) പേടിപ്പെടുത്തുകയാണ്...<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
8) മറപ്പിച്ചു കളയുന്നത്?<br />അള്ളാഹു:- 74:56 അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്.<br />-----<br />പിശാചു:- 6:68 ... ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
9) വാക്ക് മാറ്റുന്നവന്?<br />അള്ളാഹു:- 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്.<br />17:86 ...തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക് ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.<br />-----<br />പിശാചു:- 14:22 ... കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് ( ഞാന്‍ ചെയ്ത വാഗ്ദാനം ) ഞാന്‍ ലംഘിച്ചു. ....<br />♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഈ അള്ളാഹു, സാത്താന് തന്നെയാണ് ഖുറാനിലെ ആരാധ്യന്‍ എന്ന് ഖുര്‍ആന്‍ പോലും തെളിയിക്കുന്നു. ജനിക്കാനും ജനിപ്പിക്കാനും കഴിവില്ലാത്ത [112] , മറക്കു പിന്നില്‍ നിന്നല്ലാതെ നേരിട്ട് സംസാരിക്കാന്‍ കഴിവില്ലാത്ത [42:51] , ജഡിക മോഹവലയത്തില്‍ പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പെണ്ണുങ്ങളെ ഇണ ചേര്‍ത്ത് തരും എന്ന് വാഗ്ദാനം ചെയ്യുന്ന [52:20], വാക്ക് മാറ്റി പറയുന്ന [ 2:106] , തന്റെ ഒരേ ഒരു പ്രവാചകന് മാത്രം സ്ത്രീവിഷയത്തില്‍ വിഷമതകള്‍ ഉണ്ടാകാന്‍ സമ്മതിക്കാത്ത [33:37] , ലോകവസാനം വരെ തന്നെ ആരധിക്കാത്തവരെ കൊല്ലാനും [2:193, 8:39], കൊള്ളയടിക്കാനും[48:19] , കുതന്ത്രങ്ങള്‍ (വഞ്ചന) മെനയാനും [3:54 ] , യുദ്ധം ചെയ്യാതെ മാറി നിന്നാല്‍ ശിക്ഷിക്കുമെന്നും [9:90], അന്യമതങ്ങളില്‍ നിന്ന് സുഹൃത്തുക്കള്‍ പാടില്ലെന്ന് കര്കശ്യം പിടിക്കുന്ന, കൂടെ അവരെ കൊല്ലാന്‍ ആക്രോശിക്കുന്ന [ 4:89] , അന്യമാതക്കാര്‍ക്ക് നല്കിയ വാഗ്ധാനം മാറ്റികൊള്ളാന്‍ ഉളുപ്പില്ലാതെ അനുവാദം നല്കുന്ന [66:2] , അവസാനം വാളിന്റെ ആയതു ഇറക്കി [9:5] അസമാധാനം വിതച്ച അള്ളാഹു ആര് എന്ന് പെട്ടെന്ന് മനസ്സിലാക്കാം ഖുറാനില്‍ നിന്ന്.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഈ അസമാധാനത്തിന്റെ ദൂതനെ കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്; അവനും സ്വയം ദൈവത്തിനു മുകളില്‍ താന്‍ മാത്രം ആരധിക്കപ്പെടണം എന്ന് ആഗ്രഹിച്ചു പ്രവര്ത്തിക്കുന്നവന് ആണ്.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
യെശയ്യാവു അദ്ധ്യായം 14<br />12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.</div>
<div style="background-color: white; color: #1d2129; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-top: 6px;">
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!</div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-58575825343194599872016-05-21T05:50:00.000-07:002016-05-21T05:50:53.446-07:00ഈസ മസ്സിഹ്<div dir="ltr" style="text-align: left;" trbidi="on">
<br />
<b><i>1) ഈസ മസ്സിഹ് ആര്? </i></b><br />
a)<br />
അല്ലാഹുവിന്റെ ദൂതന്. എന്നാല്‍ ദൂതന് മാത്രമാണോ?<br />
<span class="Apple-tab-span" style="white-space: pre;"> </span>1) അല്ലാഹുവിന്റെ ആത്മാവ് തന്നെയാണ് ഈസയുടെ ആത്മാവ് എന്നു ഖുറാന് തന്നെ പറയുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 21:91 തന്റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു. ……<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 19:17 എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള് ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.<br />
<span class="Apple-tab-span" style="white-space: pre;"> </span>അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു പ്രധാന ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു “നാം അതില്‍ ഊതുകയും,” ചെയ്തതിനാല്‍ ജനിച്ചതാണ് ഈസ. (കൂടാതെ 66:12 ഉം കാണുക) . ഖുറാന് 3:59 പ്രകാരം ആദമിനെ പോലെയാണ് ഈസയെ<br />
<span class="Apple-tab-span" style="white-space: pre;"> </span>1) അല്ലാഹുവിന്റെ ആത്മാവ് പ്രത്യേകമായി മാറി മറ്റൊരു വ്യക്തിത്വം ആയി വരുന്നു<br />
<span class="Apple-tab-span" style="white-space: pre;"> </span>2) അള്ളാഹു “നാം” എന്ന ബഹുവച്ചനമാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>3) ഒരു ശാരീരിക ബന്ധത്തിന്റെ സൂചനകള്‍ എല്ലാം ഇവിടെ കാണാം.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>2) അല്ലാഹുവിന്റെ വചനം ആണ് ഈസ എന്നും ഖുറാന്. അല്ലാഹുവിന്റെ വചനം എന്നാല്‍ അല്ല്ലാഹുവിന്റെ ഭാഗം തന്നെയാണ്. അള്ളാഹുവിന്റെ സൃഷ്ടികള്‍ക്ക് ഒക്കെ മുന്‍പ് അല്ലാഹുവിന്റെ കൂടെ ഉണ്ടായിരുന്ന അല്ലാഹുവിന്റെ വചനം (കലിമത്തുള്ള) ആണ് ഈസ എന്നു ഖുറാന്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 3:45.... അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 4:171 …. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന് ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ….<br />
<span class="Apple-tab-span" style="white-space: pre;"> </span>ഉണ്ടാകൂ എന്ന് പറഞ്ഞിട്ടല്ല മറിച്ചു, അള്ളാഹുവിന്റെ(ആത്മാവ്) മനുഷ്യന് ആയി വന്നു ആണ് ഈസാക്ക് ജന്മം നല്‍കുന്നത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>6:73 പ്രകാരം, അല്ലാഹുവിന്റെ വചനം ഏക സത്യം/അല്‍-ഹക് ആകുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഇതെല്ലാം പ്രകാരം വെറും ദൂതനായ മനുഷ്യന് അല്ല ഈസ എന്ന് മനസിലാക്കാം.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>2) ഏതു നാട്ടില്‍ ജനിച്ചു?</i></b><br />
a) <span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>സ്ഥലപ്പേരു ഒന്നും ഇല്ല മിറിയം താമസിച്ചത് പോലും ഏവിടെ എന്നോ എവിടെ നിന്ന് വന്നു എന്നോ ഒന്നും കാണുന്നില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>19:23 അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു...19:25 നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്...19:26 അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>എഎന്തൊക്കെ വിഡ്ഢിത്തരങ്ങള്‍ ആണെന്ന് നോക്കുക. പ്രസവവേദന കൊണ്ട് പുളയുന്നവളോട് പറയുന്നു, ഈന്തപനമരം പോയി കുലുക്കാന്‍. ആ പ്രസവ വേദനയില്‍ ഇഷ്ടം പോലെ ഈന്തപ്പഴം കഴിച്ചു കൊള്ളാന്‍. വേദന എന്നാല്‍ അസഹനീയ വിശപ്പ് എന്നാണോ ധരിക്കേണ്ടത്?? എന്നിട്ട് ആരേലും ചോദിച്ചാല്‍, "ഞാന്‍ സംസാരിക്കില്ല വ്രതത്തില്‍ ആണ്" എന്ന്. [5-6 വയസ്സുബുധിയുല്ലന്‍ പറയും പോലെതോന്നുന്നു]<br />
<br />
<span class="Apple-tab-span" style="white-space: pre;"> </span>എന്തായാലും, ഈന്തപന ഉള്ള സ്ഥലതാണ് ജനിച്ചത് എന്ന് പറയാം. മുഹമമദ് ഇസ്രായേലില്‍ ആണെങ്കില്‍ ഒലിവു മരം എന്ന് പറഞ്ഞേനെ ഖുറാന്. ഇസ്രായേലില്‍, ഈന്തപന വിരളം തന്നെ. അറേബ്യയില്‍ ആണ് പ്രധാനമായും കണ്ടു വരുന്നത്. കൂടെ ഈജിപ്തില്‍ ഉം ഉണ്ട്.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>3) ഏതു നാട്ടില്‍ ജീവിച്ചു? </i></b><br />
a) <span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>7:136 അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു.......<br />
<span class="Apple-tab-span" style="white-space: pre;"> </span>7:137 അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്റെ ഫലമായി നിന്റെ രക്ഷിതാവിന്റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>26:56-59 തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു ( എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്ഔന് നിര്‍ദേശിച്ചത് ) . അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി , ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും . അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>അള്ളാഹു മൂസയുടെ ആളുകള്‍ക്ക്, ഈജിപ്ത് ആണ് നല്‍കിയിരിക്കുന്നത് എന്ന് ഖുറാന് പ്രകാരം, ഈജിപ്തില്‍ ആയിരിക്കണം ഈസയും ജീവിചിരുന്നത്.<br />
<br />
<b><i>4) ഏതു കുലത്തില്‍ ജനിച്ചു?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>ഈസ എന്നാല്‍ മൂസായുടെയും ഹാരോന്റെയും സഹോദരി മിറിയതിന്റെ മകന് ആണ് എന്നു ഖുറാന് തെളിവ് നല്കുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 19:28 ഹേ; ഹാറൂന്റെ സഹോദരീ(മിറിയം), നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. (19:27-29, 3:35-36 ഇവിടങ്ങളിലും പറയുന്നുണ്ട്)<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഇമ്രാന് ആണ് മിറിയതിന്റെ പിതാവ്, എന്നും ഖുറാന്. (അമ്രാം ആണ് ഇമ്രാന് എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 66:12 ഇംറാന്റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു. )<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>അള്ളാഹു, മൂസ നബിയോട് പറയുന്നതു, മുഹമ്മദിനെ കണ്ട് പിടിക്കാന്‍, ഇസ്രയെല്യര്‍ക്കു ഈസ നബിയിലൂടെ കൊടുത്ത ഇന്ജീലില് നോക്കുക എന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>7:155 അദ്ദേഹം (മൂസ) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ …………..<br />
<span class="Apple-tab-span" style="white-space: pre;"> </span>7:156 ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ രേഖപ്പെടുത്തുകയും ……. അവന് ( അല്ലാഹു ) പറഞ്ഞു: എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് ( പ്രത്യേകമായി ) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ് നബിയെ ) പിന്‍പറ്റുന്നവര്‍ക്ക് ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്. ) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>മൂസ മൂസയുടെ ജനവുമായി (ഇസ്രയെല്യരുമായി) മരിഭൂമിയിലൂടെവരുന്നതാണ് സന്ദര്‍ഭം, എന്ന് ആപേക്ഷികമായി മനസ്സിലാക്കാം. അവിടെ വെച്ച് അള്ളാഹു കോപിച്ചപ്പോള്‍, കരുണ കാണിക്കണമേ എന്നു അല്ലാഹുവിനോട് അപേക്ഷിക്കുന്നു. അള്ളാഹു പറയുന്നു: കരുണ ഞാന്‍ ഇഷ്ടമുള്ളവരോട് കാണിക്കും, കൂടാതെ ഇസ്രയെല്യരുടെ (മൂസയുടെ ജനത്തിന്റെ) കയ്യില്‍ ഉള്ള തൌറാത്തിലും ഇന്‍ജീലിലും പോയി അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ് നബിയെ ) പിന്‍പറ്റുന്നവര്‍ക്ക് ( special കാരുണ്യം നകുന്നതാണ് )<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>അതയത് ഈ ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍, മിറിയം വിവാഹം കഴിക്കാത്തതിനാല്‍ ലേവ്യ ഗോത്രത്തിലെ മാത്രം ഒരുവന് ആയിരിക്കണം ഈസ.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>5) ഏതു കാലത്ത് ആണ് ജീവിച്ചത്?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍....<br />
<span class="Apple-tab-span" style="white-space: pre;"> </span>മൂസയോട് അള്ളാഹു പറയുന്നു, അപ്പോള്‍ മൂസയുടെ കാലത്തോ അതിനു മുന്നെയോ ഈസ ഉണ്ട്.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 19:28 ഹേ; ഹാറൂന്റെ സഹോദരീ(മിറിയം), ... ഖുറാന് 66:12 ഇംറാന്റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന് എന്നു ഇസ്ലാം പറയുന്നു). എങ്കില്‍ അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും;<br />
<span class="Apple-tab-span" style="white-space: pre;"> </span>അങ്ങനെ എങ്കില്‍ മൂസായുടെയും ഫരവോന്റെയും കാലത്ത് ഈജിപ്തില്‍ ആണ് ഈസ എന്ന് കരുതാം.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>അമ്രാംമിന്റെ കാലഘട്ടം വെച്ച് മൂസ മോശ എങ്കില്‍ മാത്രം, ഈസ ജീവിച്ചിരുന്നത് 1500 BC കളോട് കൂടി ആയിരിക്കണം.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>6) ഈസയുടെ ബന്ധുക്കള്‍ ആരൊക്കെ ?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 19:28 ഹേ; ഹാറൂന്റെ സഹോദരീ(മിറിയം), ... ഖുറാന് 66:12 ഇംറാന്റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന് എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span>അപ്പോള്‍ ഇമ്രാന്റെ കൊച്ചു മകന് ആണ് ഈസാ, ഇമ്രാന്റെ മക്കള്‍ ആയ മൂസായുടെയും ഹാരൂനിന്റെയും, മിറിയതിന്റെയും ബന്ധു ആണ് ഈസ.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>പിന്നെ ഹവാരികള്‍ എന്നാ ഈസായുടെ സഹായികള്‍ എന്ന ഒരു കൂട്ടരേ കാണാം.<br />
<span class="Apple-tab-span" style="white-space: pre;"> </span>9:31 ഇല് സഹായികള്‍ (നാസിര്‍) എന്നതിന് ക്രൈസ്തവര്‍ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. http://corpus.quran.com/qurandictionary.jsp?q=nSr#(9:30:7)<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഇതില്‍ അധികം ബന്ധുമിത്രാതികളെ കാണുവാന്‍ ഇല്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>7) ഇതില്‍ മസ്സിഹ് എന്നാല്‍ പേരാണോ?</i></b><br />
a) <span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഈസ മസ്സിഹ് എന്ന് - പേരിടല്‍ കാണുക:-<br />
<span class="Apple-tab-span" style="white-space: pre;"> </span>3:45 ...ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. ...<br />
<span class="Apple-tab-span" style="white-space: pre;"> </span>അറബി മൂലപടപ്രകാരം മസ്സിഹ് എന്നാല്‍ Miim-Siin-Ha = to wipe/rub/stroke, passing one's hand over something, chosen/anointed, messiah;<br />
<span class="Apple-tab-span" style="white-space: pre;"> </span>തിരഞ്ഞെടുക്കപ്പെട്ട എന്ന് അര്‍ഥം ആണെന്ന്. മുഖ്യമന്ത്രി എന്നാല്‍ തിഞ്ഞെടുക്കപ്പെട്ടവനാണ്. ജനിച്ചപോള്‍ തന്നെ മുഖ്യമന്ത്രി എന്ന് പേരിട്ട പോലെ ഇരിക്കുന്നു ഈസ മസിഹ് എന്ന് പേരിടല്‍ വായിച്ചാല്‍.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>Note: യഹൂദര്‍ക്കും/ക്രൈസ്തവര്‍ക്കും മശിഹ എന്നാല്‍ പേരല്ല, title ആണ് തങ്ങളുടെ രക്ഷക്ക് വരുന്ന തിരഞ്ഞെടുത്ത ഏക രക്ഷകന്‍ന്റെ title. മുഹമ്മദര്‍ക്ക് എന്ത് രക്ഷ, ഈസ മസ്സിഹയിലൂടെ?<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>8) ഈസ യൂദ മതമോ ഇസ്ലാം മതമോ അന്വര്‍ത്തിച്ചതു?</i></b><br />
a) <span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഈസഒരു മുസ്ലിം ആണത്രേ, താന്‍ മുസ്ലിം ആണെന്ന് എവിടെയും പുള്ളി പറയുന്നില്ല, പിന്നെ ആപേക്ഷികം ആയി<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>5:111 നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>6 ആം നൂറ്റാണ്ടിനു ശേഷം ആണ് മുസ്ലിം എന്ന മതം ഉണ്ടാകുന്നതു. ആദ്യ മുസ്ലിം മുഹമ്മദ് ആണെന്ന് മുഹമദ് പറയുന്ന ഖുറാനില്‍ എഴുതി വെച്ചിരിക്കുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span>6:14 പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്.<br />
<span class="Apple-tab-span" style="white-space: pre;"> </span>6:163... അവന്ന് ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്....<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഈസ അപ്പോള്‍ എങ്ങനെ മുസ്ലിം ആകും?<br />
<br />
<b><i>9) ഈസ യഹൂദന് ആയതിനാല്‍ വംശാവലി?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>യഹൂദന് ആയിരിക്കണം എന്ന് കരുതുന്നു. തെളിവൊന്നും വന്നുകിട്ടിയില്ല. ഖുറാനില്‍ നിന്ന് അതിന്റെ യാതോരു തെളിവും ഇല്ല. ആകെ ഉള്ളത്<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 19:28 ഹേ; ഹാറൂന്റെ സഹോദരീ(മിറിയം), ... ഖുറാന് 66:12 ഇംറാന്റെ മകളായ മര്‍യമിനെയും ...<br />
<span class="Apple-tab-span" style="white-space: pre;"> </span>അപ്പോള്‍ ഇമ്രാന്റെ കൊച്ചു മകന് ആണ് ഈസാ. ഇവിടെ തീരുന്നു വംശാവലി. ഏതു ആര് എവിടെ നിന്ന് എന്നൊന്നും ഇല്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>10) ഈസയെ ആര് കൊന്നു/കൊല്ലാന്‍ശ്രമിച്ചു?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>4:157 അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ശരിക്കും ഊഹം തന്നെ ഇസ്ലാമില്‍; കാര്യങ്ങള്‍ക്കു വ്യക്തത 1% പോലും ഇല്ല.<span class="Apple-tab-span" style="white-space: pre;"> </span>അവര്‍ എന്നും പറയുന്നത് യഹൂദര്‍ ആണെന്ന് അനുമാനിക്കാം. പക്ഷെ അതിനര്‍ത്ഥം, ഈസയെ കൊന്നത്(അവര്‍ക്ക് തിരിച്ചറിയാതെ ) യഹൂദര്‍ ആണ് ഖുര്‍ആന്‍ പ്രകാരം. [ എങ്കില്‍ റോമക്കാര്‍ ആരാണാവോ?]<br />
<br />
<span class="Apple-tab-span" style="white-space: pre;"> </span>പ്രശ്നം അവിടെ തീരുന്നില്ല, ഫറവോന് മോശയെ ക്രുശിക്കും എന്നു താക്കിത് നല്കുന്നു, ക്രൂശീകരണം 400 BC ക്കു ശേഷം ഉള്ള വധശിക്ഷ നടപ്പാക്കല്‍ രീതിയാണ്. ഇസ്രയെല്യര്‍ക്കു ആ രീതി ഇല്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 26:49 അവന് ( ഫിര്ഔന് ) പറഞ്ഞു: ……. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര് വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.<br />
<span class="Apple-tab-span" style="white-space: pre;"> </span>ഖുറാന് 20:71 അവന് ( ഫിര്ഔന് ) പറഞ്ഞു:…..തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>മുകളില്‍ പറഞ്ഞ തെളിവുകള്‍ പ്രകാരം -<br />
<span class="Apple-tab-span" style="white-space: pre;"> </span>* ക്രൂശീകരണം നിലനിന്നിരുന്ന സമയം ആയിരുന്നു മൂസ ജീവിച്ചിരുന്നത്. 26:49, 7:124 , 20:71<br />
<span class="Apple-tab-span" style="white-space: pre;"> </span>* മൂസയുടെ ജനത്തിന് ഈസ ഇന്‍ജീല്‍ നല്കുമ്പോള് മൂസ കൂടെയുണ്ടയിരിക്കണം. 7:155-157<br />
<span class="Apple-tab-span" style="white-space: pre;"> </span>* ആ സമയം തന്നെയാണ് ഈസയും ജീവിച്ചിരുന്നത്. 7:155-157<br />
<span class="Apple-tab-span" style="white-space: pre;"> </span>* മൂസായുടെയും, ഈസയുടെ മാതാവ് മിറിയതിന്റെയും പിതാവിന്റെ നാമം ഒന്നാണ് എന്നു മനസ്സിലാകുന്നു. 19:28 66:12 (ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍)<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>അങ്ങനെ എങ്കില്‍ ഈജിപ്ത്കാരായിരിക്കണം ഈസയെ ക്രൂശിച്ചു കൊല്ലാന്‍ ശ്രമിചത്. അതും കൈകള്‍ ഇരുവശവും ആക്കികൊണ്ട്. യഹൂദര്‍ ക്രൂഷിക്കും എന്ന് പ്രമണികമായും ചരിത്രപരമായും തെറ്റാണ്.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>Note:- ഇങ്ങനെ എങ്കില്‍ ഈ മൂസയും ഈസയും എല്ലാം BC 400 ശേഷം ആയിരിക്കണം ജീവിച്ചിരുന്നത്. ക്രൂശീകരണം 400 BC ക്ക് ശേഷം റോമക്കാര്‍ കണ്ടു പിടിച്ച വധശിക്ഷ രീതിയാണ്. ഫരവോന്മാര്‍ ഇങ്ങനെ ഒന്ന് ചെയ്തിരുന്നതായി തെളിവില്ല, കൈകള്‍ ഇരുവഷതെക്ക്ക് വെച്ച് ക്രൂഷികുന്ന രീതി.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>11) ഈസയെ അങ്ങനെ ചെയ്യാന്‍ ഉള്ള ഈസയുടെ കുറ്റം?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>കുറ്റം പറഞ്ഞു അവര്‍ എന്നുണ്ട്. എന്ത് കുറ്റം ആണ് ആരോപിച്ചത് എന്നില്ല.<br />
<span class="Apple-tab-span" style="white-space: pre;"> </span>4:156 അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും...<br />
<span class="Apple-tab-span" style="white-space: pre;"> </span>അതായതു അവര്‍ എന്തോ അപവാദം പറയുന്നു അതായിരിക്കണം ഈസയുടെ മേല്‍ ഉള്ള കുറ്റം. <br />
<br />
<b><i>12) സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ എടുത്തോ?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>4:158... എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്....<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>മൂലപദം rā fā ʿayn അര്‍ഥം ഉയര്‍ത്തുന്നു. <span class="Apple-tab-span" style="white-space: pre;"> </span>ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.<br />
<br />
<span class="Apple-tab-span" style="white-space: pre;"> </span>ഉടലോടെ എടുത്തു എന്ന് അനുമാനിക്കാം.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>13) ഈസയ്ക്ക് എന്ത് പറ്റി?</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>4:158... എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്....<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>മൂലപദം rā fā ʿayn അര്‍ഥം ഉയര്‍ത്തുന്നു. <span class="Apple-tab-span" style="white-space: pre;"> </span>ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span>പക്ഷെ;<br />
<span class="Apple-tab-span" style="white-space: pre;"> </span>5:117 ...പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍.<br />
<span class="Apple-tab-span" style="white-space: pre;"> </span>"പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ ", "tawaffaytanī" എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അതായതു, തവഫ്ഫ് ( മൂലപദം wāw fā yā ) എന്ന പദം . Waw-Fa-Ya = to reach the end, keep ones promise, fulfil ones engagement, pay a debt, perform a promise. tawaffa - to die. wafaat - death. മരിക്കുക, അവസാനം കാണുക, മരണം എന്നൊക്കെയാണ് അര്‍ഥം. ഇതേ പദം തന്നെ അനേകം ഇടങ്ങളില്‍ മരണം എന്ന് കാണിച്ചുകൊണ്ട് ഖുറാനില്‍ ഉണ്ട്<span class="Apple-tab-span" style="white-space: pre;"> </span>4:15, 3:193, 32:11, 4:97, 40:77, 16:28, 16:32, 2:234, 2:240, 6:61, 7:37, 7:126, 8:50, 10:104, 47:27, 10:46, 12:101, 13:40, 40:67, 16:70, 22:5, 39:42, 6:60 എല്ലാം ഈ പദം മരണത്തെ അര്‍ഥം ആക്കി കൊണ്ട് തന്നെ. ഇസ മരിച്ചുപോയിരിക്കുന്നു . അത് പ്രകാരം 4:158ഇല് അള്ളാഹു ഉയര്‍ത്തി രക്ഷിച്ചു എന്നത് ശുദ്ധ നുണ തന്നെ. അല്ലെങ്കില്‍ എന്ത് സംഭവിച്ചു എന്ന് മുഹമദര്‍ പ്രമാണം പടി അറിയിക്കെണ്ടാതാകുന്നു. <br />
<br />
<span class="Apple-tab-span" style="white-space: pre;"> </span>ഈസയ്ക്ക് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാം, ഈസ മരിച്ചു പോയിരിക്കുന്നു.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<b><i>14) സ്വര്‍ഗ്ഗത്തില്‍ ഇറങ്ങിവരാന്‍ നൂറ്റാണ്ടുകള്‍ കാത്തു ഇരുപ്പാണോ??</i></b><br />
a)<br />
<span class="Apple-tab-span" style="white-space: pre;"> </span>4:158 പ്രകാരം ഉടലോടെ എടുത്തു സ്വര്‍ഗത്തില്‍ എന്ന് അനുമാനിക്കാം. എന്നാല്‍ 5:117 ഇല് തവഫ്ഫ് എന്ന പദം പ്രകാരം ഈസ മരിച്ചിരിക്കുന്നു. എങ്കില്‍, ഇറങ്ങി വരുന്ന ഇസ ഉയതെഴുന്നെറ്റ മനുഷ്യന് ആണ്.<br />
<br />
<br />
<b><u>ചുരുക്കം:</u></b><br />
<b><u><br /></u></b>
<div class="" data-block="true" data-editor="54mm9" data-offset-key="c3t8n-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c3t8n-0-0" style="direction: ltr; position: relative;">
<span data-offset-key="c3t8n-0-0">ഈസ മസ്സിഹ് :</span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="58pr4-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="58pr4-0-0" style="direction: ltr; position: relative;">
<span data-offset-key="58pr4-0-0">◼ അള്ളാഹുവിന്റെ വചനവും ആത്മാവും </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="2tdcm-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2tdcm-0-0" style="direction: ltr; position: relative;">
<span data-offset-key="2tdcm-0-0">◼ 'തിരഞ്ഞെടുക്കപ്പെട്ടവന്‍' എന്ന് ജനിക്ക്കുംബോളെ പേര് ഇട്ടു, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="23ki6-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="23ki6-0-0" style="direction: ltr; position: relative;">
<span data-offset-key="23ki6-0-0">◼ മൂസയുടെയും ഹരൂനിന്റെയും, അനന്തിരവന്, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="am8hs-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="am8hs-0-0" style="direction: ltr; position: relative;">
<span data-offset-key="am8hs-0-0">◼ ഈജിപ്തില്‍ മൂസയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="36ptr-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="36ptr-0-0" style="direction: ltr; position: relative;">
<span data-offset-key="36ptr-0-0">◼ എന്തിനോ വേണ്ടി കൊല്ലപ്പെടുത്തുവാന്‍ ആരോ ശ്രമിച്ചു, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="2vglm-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2vglm-0-0" style="direction: ltr; position: relative;">
<span data-offset-key="2vglm-0-0">◼ ഈജിപ്തുകാരോ മറ്റോ ക്രൂശില്‍ തറക്കാന്‍ ശ്രമിചു, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="bsc3a-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bsc3a-0-0" style="direction: ltr; position: relative;">
<span data-offset-key="bsc3a-0-0">◼ ഏതോ മതം അന്വര്തിച്ചു, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="9gf2h-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9gf2h-0-0" style="direction: ltr; position: relative;">
<span data-offset-key="9gf2h-0-0">◼ എങ്ങനെയോ മരിച്ചു പോയി, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="1s410-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1s410-0-0" style="direction: ltr; position: relative;">
<span data-offset-key="1s410-0-0">◼ സഹായികള്‍ എന്ന ഏതോ വിഭാഗം അനുയായികള്‍ ആയിരുന്നു, </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="2mldg-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2mldg-0-0" style="direction: ltr; position: relative;">
<span data-offset-key="2mldg-0-0">◼ ഇനി ഉയര്ത്തെഴുന്നെറ്റു വരും എന്ന് കരുതുന്നു ഉറപ്പൊന്നും ഇല്ല. </span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="1c804-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1c804-0-0" style="direction: ltr; position: relative;">
<span data-offset-key="1c804-0-0"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="54mm9" data-offset-key="28e5u-0-0" style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="28e5u-0-0" style="direction: ltr; position: relative;">
<span data-offset-key="28e5u-0-0">ഇതാണോ ക്രൈസ്തവരുടെ മശിഹ എന്ന് മുഹമ്മദര്‍ ആരോപിക്കുന്ന ഒരുവന്? തീര്‍ച്ചയായും അല്ല.</span></div>
</div>
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-65130443933872229682016-05-15T01:05:00.000-07:002016-05-15T01:05:00.364-07:00The-യില്‍ തൂങ്ങിയാടുന്ന അള്ളാഹു:<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
അള്ളാഹു എന്നാല്‍ അറബിഭാഷയില്‍ ദൈവം എന്നതിന് പകരം ഉള്ള പദം ആണ് എന്ന് മനസ്സിലാക്കാന്‍ കഴിയുക.<br />
<br />
<span class="Apple-tab-span" style="white-space: pre;"> </span>☪☪☪ <span style="color: red;">God = The god = അല്‍-ഇലഹ് = അല്ലഹ്</span> ☪☪☪<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
അള്ളാഹു എന്ന പദം അല്‍-ഇലഹ് എന്ന് അര്‍ഥം ഉള്‍ക്കൊള്ളുന്ന, പദമാണ്. അല്‍-ഇലഹില്‍ നിന്ന് ലോപിച്ചാണ് അള്ളാഹു എന്ന പദം ഉണ്ടായതു എന്നാണ് നമ്മള് മനസ്സിലാക്കാന്‍ കഴിയുക. [1] തന്മൂലം പൊതുവായി അര്‍ഥം എടുത്താല്‍ god/ഇലഹ്/ദൈവം. The/അല്‍ എന്ന definite article ചേരുമ്പോള്‍, അല്‍-ഇലഹ് The God, എന്ന ദൈവം എന്ന് അര്‍ഥം ഉള്ള പദമാണ് അള്ളാഹു എന്ന് മനസ്സിലാക്കാം. The/അല്‍ കൊടുക്കുമ്പോള്‍ പ്രതെയ്കം പദത്തിന് അര്‍ഥം ഒന്നും മാറില്ല. എന്നാല്‍ ആ the/അല്‍ ചേര്‍ക്കുന്ന common noun ന്റെ വിശേഷണങ്ങള്‍ ചേര്‍ത്ത് പറയും എന്ന് മാത്രം. അര്‍ഥം god അല്ലെങ്കില്‍ ഇലഹിനു എന്ത് അര്‍ത്ഥമാണോ അത് തന്നെ.<br />
<br />
മറ്റൊരു കാര്യം ഇലഹ് എന്നാല്‍ ദൈവം എന്ന് അല്ല അര്‍ഥം അറബിയില്‍. <i><span style="color: red;">ഇലഹ് എന്നാല്‍ അറബിയില്‍ ആരാധ്യന്‍ എന്ന് മാത്രമാണ് അര്‍ഥം</span></i>. <span style="color: red;">"La ilaha illa Allah" എന്നാല്‍ അള്ളാഹു അല്ലാതെ ആരാധ്യന്‍ ഇല്ല എന്ന് ആണത്രേ!</span><span style="color: blue;"> [2]</span> . അതായതു, <span style="color: red;">"അള്ളാഹു അല്ലാതെ ദൈവം ഇല്ല " എന്ന് അല്ല അര്‍ഥം</span>. അറബി ഭാഷയില്‍ ദൈവം ഇല്ല എന്ന് വരെ ഇവിടെ മുസ്ലിങ്ങളില്‍ ചിലര്‍ അറിയിചിരിക്കുന്നു. ആരാധ്യന്‍ എന്ന് അര്‍ത്ഥമുള്ള പദമായ ഇലഹ് മാത്രമേ ഉള്ളു. എന്നാല്‍ ഈ അല്ലാഹുവിനു പേര് ഉണ്ടോ എന്ന് അരഞ്ഞാല്‍, ദൈവം/അള്ളാഹു/ഇലഹ്/ആരാധ്യന്‍ എന്നാല്‍ പേരാണ് എന്ന് ചില മഹ്മദര് വന്നു പറയുന്നു. ഒരു വ്യക്തതക്കായി മുസ്ലിങ്ങളുടെ വിശ്വാസം ഈ മേല്‍ പറഞ്ഞതില്‍ ഏതു എന്ന് ആരഞ്ഞിട്ടു അറിവൊന്നും വന്നു കിട്ടിയില്ല.<br />
<br />
രണ്ടു കൂട്ടം മുസ്ലിങ്ങളെ കണ്ടു:-<br />
1) ചിലര്‍ പറയുന്നു അത് പേരല്ല, ദൈവം എന്ന പദം ആണ്, പേര് ചോദിക്കേണ്ട ആവിശ്യം ഇല്ല എന്ന്:-<br />
a) എങ്കില്‍ എല്ലാ തര്‍ജ്ജമാകളിലും അള്ളാഹു എന്ന് വരാന്‍ പാടില്ല അവിടെയെല്ലാം, ദൈവം/God എന്ന് ഉള്ള പദങ്ങള്‍ വരണം.<br />
<br />
b) അള്ളാഹു എന്ന അറബി പദം എന്തിനു വിളിക്കുന്നു? ദൈവമേ എന്ന് വിളിച്ചാല്‍ പോരേ?<br />
<span class="Apple-tab-span" style="white-space: pre;"> </span>17:110 Say: "Call upon God, or call upon Rahman: by whatever name ye call upon Him,(Yusuf Ali (Orig. 1938)) [3]<br />
<br />
c) പ്രപഞ്ച സ്രിഷ്ടവിനു അറബിയില്‍ ഉള്ള പദം വിളിച്ചാല്‍ മാത്രമേ മനസ്സിലാകൂ എന്ന് ഉണ്ടോ?<br />
<span class="Apple-tab-span" style="white-space: pre;"> </span>[ ഇല്ലെന്നു 17:110 തെളിവ് നല്കുന്നു, എന്ത്വേണമെങ്കിലും വിളിചോള് എന്ന്. ഇല്ലേ?]<br />
<br />
2) എന്നാല്‍ മറ്റു ചിലര്‍ പറയുന്നു അത് പേരാണ് എന്ന്:-<br />
അള്ളാഹുവിന്റെ പേര് അള്ളാഹു ആണെന്ന് എങ്ങനെ മനസ്സിലാക്കി മുഹമ്മദര്‍ എന്ന് ഖുറാനിലു തെളിവ് കാണുന്നില്ല. ഖുര്‍ആന്‍ പറയുന്നത് എല്ലാം മുഹമ്മദ് ആണല്ലോ, പിന്നെ "പറയുക" എന്ന് ബ്രകെട്ടില്‍ ഇട്ടാണല്ലോ മുസ്ലിങ്ങള്‍ അത് അള്ളാഹു പറഞ്ഞതാക്കുന്നത്. ശരിയല്ലേ? അങ്ങനെ എങ്കില്‍ മുഹമ്മദ് പറയണം ആയിരുന്നു ഖുറാനില്‍, അല്ലാഹുവിന്റെ പേര്.<br />
<br />
a) ഇതുപോലെ ഒരായത്തു കാണിക്കാന്‍ ഉണ്ടോ?<br />
<span class="Apple-tab-span" style="white-space: pre;"> </span><b> മുഹമ്മദ്: (പറയുക) "നിങ്ങളുടെ ആരാധ്യനായവന്റെ പേര് അള്ളാഹു എന്നാകുന്നു".</b><br />
<span class="Apple-tab-span" style="white-space: pre;"> </span> അല്ലെങ്കില്‍<br />
<span class="Apple-tab-span" style="white-space: pre;"> </span><b> മുഹമ്മദ്: (പറയുക) "നിങ്ങളുടെ ദൈവത്തിന്റെ/god പേര് അള്ളാഹു എന്നാകുന്നു".</b><br />
<span class="Apple-tab-span" style="white-space: pre;"> </span>ഇല്ലെങ്കില്‍ പേരാണ് ഇതെന്ന് എങ്ങനെ മനസ്സിലാക്കുന്നു?<br />
<br />
b) ഇനി അല്‍-ഇലഹു എന്നത് ലോപിച്ചല്ല അള്ളാഹു എന്ന പദം ഉണ്ടായതു എന്ന് ആണെങ്കില്‍, അതിനു തെളിവ് തരാമോ?<br />
<br />
c) ഈ ബാഹായി മതക്കാര്‍ അവരുടെ ദൈവത്തെ അള്ളാഹു എന്നാണ് വിളിക്കുന്നത്, അതിനു അവര്‍ പരിഭാഷ ചെയ്തിരിക്കുന്നത് God എന്നും. ഇവിടെ കാണുക (ബാഹായ് മതക്കാരുടെ പുസ്തകം [4])<br />
<span class="Apple-tab-span" style="white-space: pre;"> </span>തന്മൂലം, ഏകദൈവവിശ്വാസികള്‍ ആയ ബാഹായി മതക്കാരുടെ ദൈവവും അള്ളാഹു എന്ന് വിളിക്കുന്നു അവര്‍. മുസ്ലിങ്ങളുടെ അള്ളാഹു തന്നെയാണോ ഇതും?<br />
<br />
d) <span style="color: blue;">ഇനി അള്ളാഹു പേര് ആണെങ്കില്‍ അള്ളാഹു എന്ന് പേരുള്ള ദൈവം ബൈബിളില്‍ ഇല്ല, തന്മൂലം ഇസ്ലാമിന്റെ അള്ളാഹു അല്ല, ക്രൈസ്തവ/യഹൂദരുടെ സത്യദൈവം എന്ന് തെളിയിക്കുന്നു. ബൈബിള്‍ തര്‍ജ്ജമകളില്‍ കാണുന്ന അള്ളാഹു എന്നത് പേരാണ് എങ്കില്‍, ഏതു ഭാഷയിലേക് ബൈബിള്‍ തര്‍ജ്ജമ ചെയ്താലും, ആ അള്ളാഹു എന്ന പേര് വരണം(പേര് അരും തര്‍ജ്ജമ ചെയ്യില്ലല്ലോ). ബൈബിളിന്റെ അറബി തര്‍ജ്ജമകളില്‍ മാത്രമേ ആ പേര് വരുന്നുള്ളൂ<i>. </i></span>തന്മൂലം അറബി ഗോത്രദൈവം ആയി അള്ളാഹു ചുരുങ്ങുകയല്ലേ?<br />
<br />
ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍ പ്രധാനമായ തവുഹീദ്, പോലെയുള്ള പ്രധാന വിഷയങ്ങള്‍, അള്ളാഹു പറഞ്ഞു വെക്കാന്‍ ഖുറാനില്‍ മറന്നു. അതുപോലെ മര്‍മ്മ പ്രധാനമായ, അള്ളാഹുവിന്റെ പേര് എന്താണ്, എന്ന് പോലും അള്ളാഹു എഴുതി വെച്ചിട്ടില്ല ഖുറാനില്‍ എന്നതാണ് സത്യാവസ്ഥ. [ <span style="color: red;"><i>മറ്റു പലതു എഴുതിവെക്കാന്‍ മറന്നില്ല, മുഹമ്മദിനും കൂട്ടര്‍ക്കും പല കെട്ടു കെട്ടാനും, വിവാഹിതരായാ അടിമ സ്ത്രീകളെ [4:24] ഭോഗിക്കാനും, യുദ്ധം എന്ന കച്ചവടം[61:10-11], കൊള്ള പങ്കിടല്‍[8:1 അതും അല്ലാഹുവിനു കൂടെ മുഹമദിനും] , മോചനദ്രവ്യം വാങ്ങാന്‍ ഉള്ള ബന്ധനങ്ങള്‍[47:4] അങ്ങനെ അങ്ങനെ നരകവും വറുക്കലും പൊരിക്കലും, ചലം [14:16] / തിളച്ചദ്രാവകം [56:54]കുടിപ്പിക്കലും മറ്റും മറ്റും, പക്ഷെ അള്ളാഹു എന്ന സംഭവം തന്റെ പ്രധാന അസ്ഥിത്വം എന്താണ് എന്ന് വെളിപ്പെടുത്താന്‍ മറന്നു </i></span>]<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDRBkTJI5r_uICccXcD5mi7AL7eVhJN40F0g_m6ozRQv8m5NsW0H1eCcvZ_-9k6O0WECDLPY-s2gNcC17h9Z93lZDAi8YIVCUIrXzyq62EElb2at8pePDogLlpLv_Sttcev8WWab815CQ/s1600/allahhowbecamename.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="390" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDRBkTJI5r_uICccXcD5mi7AL7eVhJN40F0g_m6ozRQv8m5NsW0H1eCcvZ_-9k6O0WECDLPY-s2gNcC17h9Z93lZDAi8YIVCUIrXzyq62EElb2at8pePDogLlpLv_Sttcev8WWab815CQ/s640/allahhowbecamename.png" width="640" /></a></div>
<br />
Reference:<br />
[1]<a href="http://www.emuslim.com/whoisallah.asp%20,%20http://www.islamreligion.com/articles/195/who-is-allah/" target="_blank"> http://www.emuslim.com/whoisallah.asp , http://www.islamreligion.com/articles/195/who-is-allah/</a><br />
[2] <a href="http://as-salaf.com/article.php?aid=53&lang=en">http://as-salaf.com/article.php?aid=53&lang=en</a><br />
[3] <a href="http://www.islamawakened.com/quran/17/110/default.htm">http://www.islamawakened.com/quran/17/110/default.htm</a> [allah as God in numerous English translations]<br />
[4]<a href="http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm" target="_blank"> http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm</a></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-30579103034837454522016-05-05T09:52:00.000-07:002016-05-05T09:52:04.253-07:00ബൈബിള്‍ ( Biblia Sacra "Holy Book") <div dir="ltr" style="text-align: left;" trbidi="on">
ഏകദേശം ~2000 വര്‍ഷം മുന്‍പാണ് ബൈബിള്‍ പുസ്തകങ്ങള്‍ പൂര്‍ത്തി ആയതു. എന്നാല്‍ ഏകദേശം ~367-419 AD കളില്‍ ആണ് ബൈബിള്‍ രണ്ടു ചട്ടക്ക് ഉള്ളില്‍ ആയി ക്രോഡീകരിച്ചത്. 367 AD വിശുദ്ധ അത്താനിയോസിസ്ന്റെ ദിവ്യ വെളിപാടില്‍ നിന്നാണ് ഈ 73 പുസ്തകങ്ള്‍ ക്രോദീകരിക്കാന്‍ തീരുമാനം ആകുന്നതു. 45 (39 തനക്ക് + 7 മറ്റു യൂദ ഗ്രന്ഥങ്ങള്‍) പുസ്തകങ്ങള്‍ ഉള്ള പഴയ നിയമം + 27 പുസ്തകങ്ങള്‍ ഉള്ള സുവിശേഷം/എവങ്ങേല്യോന്‍. എന്നാല്‍ മക്കാബയര്‍ക്കു മുന്നെ തന്നെ യഹൂദരുടെ തനക്ക് ~400 BC യില്‍ ക്രോദീകരിചിരുന്നതിനാല്‍ പിന്നീടു യാഹൂദരാല്‍ എഴുതപ്പെട്ട 7 പുസ്തകങ്ങള്‍ ക്രൈസ്തവരുടെ ഈ 45 എണ്ണത്തില്‍ ഉണ്ടായിരുന്നു. അതായതു 300-200 BC കളില്‍ റോമാക്കരോട്, പടവെട്ടിയ മക്കബായരുടെ ചരിത്രം മുതലായവയായിരുന്നു ആ പുസ്തകങ്ങള്‍. എന്നാല്‍ പിന്നീടു 16 നൂറ്റാണ്ടോടു കൂടി മാര്ട്ടിന് ലൂതെര്‍, യഹൂദരുടെ തനക്ക് എന്താണോ അതേപടി തന്നെ ആക്കി 7 പുസ്തകങ്ങള്‍ പഴയനിയമത്തില്‍ നിന്ന് മാറ്റി, ബൈബിള്‍ പഴയ നിയമം തനക്കും ഒന്നാക്കി. അങ്ങനെ 7 പുസ്തകങ്ങളെ മാറ്റി നിറുത്തിയ പ്രകാരം ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആയി. എന്നാല്‍ ആ 7 പുസ്തകങ്ങള്‍ ബൈബിളില്‍ നില നിറുത്തിയ കത്തോലിക്ക ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ 73 പുസ്തകങ്ങള്‍ ഉള്ള ബൈബിള്‍ ഇന്നും നിലവില്‍ ഉണ്ട്. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല് മാറ്റപ്പെടുന്നില്ല. വചനത്തെ അറിയാന്‍ ഏതു ബൈബിള്‍ എടുത്താലും നിങ്ങള്‍ ഒരിക്കലും ലജ്ജിക്കപെടുകയില്ല.<br />
<br />
ഏതാണ്ട് 1600-ലേറെ വർഷങ്ങൾകൊണ്ടാണ് ഈ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്ത് പൂർത്തിയായത്. മേലെ സൂചിപ്പിച്ചത് പോലെ നാല്പതില് അധികം ആളുകള്‍ പരിശുധത്മവിന്റെ പ്രചോദനത്താല്‍ 1600 (~1500BC മുതല്‍ 150 AD വരെ)ഓളം വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതാണ് ബൈബിള്‍. കർഷകർ, മീൻപിടുത്തക്കാർ, ന്യായാധിപന്മാർ, രാജാക്കന്മാർ, സംഗീതജ്ഞർ തുടങ്ങി 40-ഓളം വ്യത്യസ്ത എഴുത്തുകാർ ചേർന്നാണ് ഇത് എഴുതിയത്. ഇത്രയധികം കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടിട്ടും, ഒരൊറ്റ വചനം പോലെ പരസ്പരം അലിഞ്ഞു , പരസ്പര വിരുദ്ധത ഇല്ലാതെ ചേര്‍ന്ന് ഇരിക്കുന്നു എന്നതാണ് ബൈബിളിന്റെ അത്ഭുതം. ഉല്പത്തിക്കു ശേഷം ഏകദേശം 2000 BC, അബ്രഹാമിന്റെ ചരിത്രം മുതല്‍ ഉള്ള ഭാഗങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന് കിടക്കുന്നത് ബൈബിളിനെ ഒരു ചരിത്ര പുസ്തകവും ആയി പരിഗണിക്കാന്‍ കാരണം ആകുന്നതു. ~1500 BC കളില്‍ മോശയും, ~1000 BC യില്‍ ദാവീദും, ~700 BC കളില്‍ യെശയ്യ പ്രവാചകനും നെബുക്കധനൈസ്ര്‍ രാജാവും , യഹൂദരുടെ ബാബിലോണ്‍ പ്രവാസ സമയവും, ~500 BC ബാബിലോണ്‍ പ്രവാസത്തില്‍ നിന്ന് ഇസ്രായേലിന്റെ മടക്കം, രണ്ടാമതും യെരുശലേം ദേവാലയം പണിയലും, 100BC ക്ക് ശേഷം യോഹന്നാനും, ശേഷം വചനം ജഡമായി തീര്‍ന്ന മസ്സിഹയുടെ ജീവിതവും, ആദ്യ നൂറ്റാണ്ടുകളിലെ അപ്പോസ്തോല പ്രവര്‍ത്തികളും എല്ലാം ചേര്‍ന്ന ഒരൊറ്റ വചനം ഉള്‍ക്കൊണ്ട് കൊണ്ട ചരിത്രവും, വെളിപാടുകളും, പ്രവചന പൂര്‍ത്തീകരണങ്ങളും, മസ്സിഹയുടെ അഗമാനവും, നടന്നു കൊണ്ടിരിക്കുന്ന ഇനിവരാനുള്ളതുമായവയെ പറ്റിയുള്ള പ്രവചനങ്ങളും ചേര്‍ന്ന ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തെ ബൈബിള്‍ എന്ന് വിളിക്കുന്നു. ഈ പറഞ്ഞത് ചുരുക്കത്തില്‍, ആനയെ കടുകുമണിയില്‍ രേഖപ്പെടുത്തിയ പോലെ എന്ന് പറഞ്ഞു വെക്കാം.<br />
<b><u><br /></u></b>
<b><u>➀) തനക്ക്/പഴയനിയമം:</u></b><br />
<b><u><br /></u></b>
യഹൂദരുടെ തനക്ക് എടുത്താല്‍, മൂന്നായി തിരിക്കുന്നു, തോറ, നെവിം, കെതുവിം. ആകെ 24 പുസ്തകങ്ങള്‍ ആയി ആണ് യൂദര്‍ എണ്ണുന്നത്.<br />
<br />
1)<i> തോറ</i>:<br />
<span class="Apple-tab-span" style="white-space: pre;"> </span>മോശയ്ടെ പഞ്ചപുസ്തകങ്ങള്‍. 5 പുസ്തകങ്ങള്‍.<br />
<span class="Apple-tab-span" style="white-space: pre;"> </span>പുറപ്പാടു അദ്ധ്യായം 34:27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു<br />
<br />
2) <i>നെവിംഇല്‍ (പ്രവാചകര്‍ )</i>:<br />
<span class="Apple-tab-span" style="white-space: pre;"> </span>യോശുവ, ന്യായാധിപന്മാര്, ശമുവേല്‍1&2, രാജാക്കന്മാര് 1&2, യെശയ്യാവ്, യിരമ്യാവ്, എസ്സിക്കേല്‍ എന്നീ 7 പുസ്തകങ്ങളും കൂടെ, ഒരു പുസ്തകമായി 12 പ്രവാചകരുടെ പുസ്തകങ്ങളും. ആ പന്ത്രണ്ടു പേര്; ഹോശേയ, യോവേല്‍, അബധ്യവ്, ആമോസ്, യോന, മീഖാ, നുഹും, ഹബക്കൂൿ, സെഫന്യാവു, ഹഗ്ഗായി, സെഖരിയാവ്, മലാഖി എന്നിവര്‍. ആകെ 8 പുസ്തകങ്ങള്‍ (പഴയനിയമം പടി പറയുമ്പോള്‍ 21 പുസ്തകങ്ങള്‍ )<br />
<br />
3) <i>കെതുവിം (പല എഴുത്തുകള്‍ ):</i><br />
<span class="Apple-tab-span" style="white-space: pre;"> </span>സങ്കീര്‍ത്തനങ്ങള്‍, സ്ദൃശ്യവക്യങ്ങള്‍, ഇയ്യോബ്, ഉത്തമഗീതങ്ങള്, രൂത്ത്, സഭാപ്രസംഗി, എസ്ഥേര്‍, ഡാനിയേല്‍, എസ്രാ+നെഹമിയഹ്, ദിനവൃത്താന്തം (2ഉം ചേര്‍ന്ന ഒന്ന്). ആകെ 11 പുസ്തകങ്ങള്‍. (പഴയനിയമം പടി പറയുമ്പോള്‍ 13 പുസ്തകങ്ങള്‍ )<br />
<br />
അതായതു ആകെ 24 പുസ്തകങ്ങള്‍ തനക്കില്‍- ഫലത്തില്‍ 5+21+13 = 39 പുസ്തകങ്ങള്‍ പഴയനിയമ പ്രകാരം.<br />
<br />
♦ <u>ആധികാരികത:-</u><br />
<br />
യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട് അവ തല്മുദ്(talmud)കളില്‍ കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന് വിളിക്കുന്നു. തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍). അവയില്‍ പ്രധാന നിയമങ്ങള്‍ [1]<br />
<br />
<span class="Apple-tab-span" style="white-space: pre;"> </span><span style="color: #990000;">✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. </span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം) എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല് തുടക്കുകയും, ആ എഴുതുന്നവന് ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍ പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. </span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി) യില്‍ കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.</span><br />
<span style="color: #990000;"><span class="Apple-tab-span" style="white-space: pre;"> </span>✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍) വേണം സൂക്ഷിക്കാന്‍.</span><br />
<br />
ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.<br />
<br />
➁) <u><b>എവങ്ങില്യോന്‍/സുവിശേഷം:</b></u><br />
<br />
സുവിശേഷത്തില്‍/പുതിയ നിയമത്തില്‍ 27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.<br />
<br />
യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര് പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ 4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും. യെഹ്ശുമശിഹ ഉയര്ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.<br />
<br />
<i><span style="color: blue;">"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം." </span></i>◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്. ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട് ഉയര്‍ന്നു തന്നെ നില്ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.<br />
<br />
♦<u> സുവിശേഷത്തിന്റെ ആധികാരികത:</u><br />
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു. മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2]. അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത് ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍ ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.<br />
<br />
◼ <u>ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:</u><br />
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു. ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന് ചരിത്രം സാക്ഷിയായി കണ്ടെത്താം.<br />
<br />
1) ജൂലിയസ് സീസര്‍ :-<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതികള്‍:- 100-44 B.C.<br />
<span class="Apple-tab-span" style="white-space: pre;"> </span>എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 900<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years<br />
<span class="Apple-tab-span" style="white-space: pre;"> </span>ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10<br />
2) പ്ലാറ്റോ:-<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതികള്‍: 427-347 B.C.<br />
<span class="Apple-tab-span" style="white-space: pre;"> </span>എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 900<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years<br />
<span class="Apple-tab-span" style="white-space: pre;"> </span>ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 7<br />
3) അരിസ്ടോടില് :-<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതികള്‍: 384-322 B.C.<br />
<span class="Apple-tab-span" style="white-space: pre;"> </span>എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years<br />
<span class="Apple-tab-span" style="white-space: pre;"> </span>ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5<br />
4) ടാക്ടികസ്:-<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതികള്‍: A.D.100<br />
<span class="Apple-tab-span" style="white-space: pre;"> </span>എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years<br />
<span class="Apple-tab-span" style="white-space: pre;"> </span>ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1<span class="Apple-tab-span" style="white-space: pre;"> </span><br />
::] യേശു ക്രിസ്തു:<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതികള്‍: A.D. 40 to A.D. 90<br />
<span class="Apple-tab-span" style="white-space: pre;"> </span>എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍<br />
<span class="Apple-tab-span" style="white-space: pre;"> </span>ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 130<br />
<span class="Apple-tab-span" style="white-space: pre;"> </span>ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 40-50 years<br />
<span class="Apple-tab-span" style="white-space: pre;"> </span>ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 4000 ഗ്രീക്ക് പ്രതികളും, 13,000 ഇല് അധികം പാര്ച്ചുമെന്റുകളും.<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും. ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, <span class="Apple-tab-span" style="white-space: pre;"> </span>13,000 ഇല് അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.<br />
<br />
<span class="Apple-tab-span" style="white-space: pre;"> </span>ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള്‍ പ്രതികള്‍:<br />
<span class="Apple-tab-span" style="white-space: pre;"> </span><b> a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)</b><br />
<b> b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)</b><br />
<b> c. Codex Vaticanus, located at the Vatican in Rome (300-325 AD)</b><br />
<span class="Apple-tab-span" style="white-space: pre;"> </span>മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.<br />
<br />
ഈ ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യസഹജമായ അക്ഷരപിശകുകള്‍ പകര്‍ത്തുന്നതിനിടയില്‍ വന്നിട്ടുണ്ട്, ഇന്നുള്ള ബൈബിളുകളില്‍, ആ അക്ഷരപിഷകുകളെ ഫുട് നോട്ടില്‍ സൂചിപ്പിക്കുന്ന പതിവും ഉണ്ട്. ബൈബിള്‍ കംമ്മേന്റ്രികളില്‍ ഇവ പ്രതെയെകം എടുത്തു പറയുകയും ചെയ്യുന്നു. ഈ ആയിരക്കണക്കിന് പ്രതികളില്‍, 5ശതമാനത്തില്‍ താഴെയാണ് അക്ഷരപിശക് മൂലവും, മറ്റു ചില വാക്യങ്ങളുടെ തര്‍ജ്ജമാക്ളില്‍ ബന്ധപ്പെട്ട പോരായ്മയും ആയി കണ്ടെത്തിയത്. അവസാനം ഈ തെറ്റുകള്‍ സ്വതന്ത്രമായി നിന്ന് പരിശോധിച്ച ബൈബിള്‍ വിമര്‍ശനത്തിനു നിയമിതനായ ഫെഡ്രൈക് കേന്യോന്‍ന്റെ വാക്കുകള്‍ കാണാം:<br />
<span class="Apple-tab-span" style="white-space: pre;"> </span>"No fundamental doctrine of the Christian faith rests on a disputed reading...It cannot be too strongly asserted that in substance the text of the Bible is certain: especially is this the case with the New Testament." -- SIR FREDERICK KENYON (authority in the field of New Testament textual criticism)<br />
<br />
ഇത്രയും അഗ്നിപരീക്ഷകള്‍ കഴിഞ്ഞും, സത്യം ഇതുപോലെ ശോഭിക്കപെടുന്ന ഏതു ദൈവവചനത്തെ പിന്പറ്റും നിങ്ങള്‍? ഇതുപോലെ ഒരത്ഭുതം, ചരിത്രവും, പുരാവസ്തു തെളിവുകളും അടക്കം ഇന്നും നിലനില്‍ക്കുന്ന ബൈബിളില്‍ നിന്ന് ദൈവത്തിന്റെ വെളിപാടും സത്യങ്ങളും തലകുനിക്കാതെ നിന്ന് സ്വയം പ്രകാശിക്കുന്നു. അതാണ് ക്രൈസ്തവന്റെ ബൈബിള്‍.<br />
<br />
<i><span style="color: blue;">യെശയ്യാവു അദ്ധ്യായം 34: 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. </span></i><br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<span class="Apple-tab-span" style="white-space: pre;"> </span><br />
[1] http://www.jewfaq.org/torah.htm<br />
[2] https://en.wikipedia.org/wiki/Bibliography<br />
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-23802374168451560142016-04-30T22:24:00.001-07:002016-04-30T22:25:50.279-07:00അള്ളാഹു പറയുന്നു ബൈബിള്‍ തിരുത്തപ്പെട്ടില്ല എന്ന്<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<span style="font-size: large;">ബൈബിള്‍</span> തിരുത്തപ്പെട്ടു എന്നും, യഥാര്‍ത്ഥ ബൈബിള്‍ ( തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) ) യഹൂദരും ക്രൈസ്തവരും ചേര്‍ന്നിരുന്നു തിരുത്തി, യദാര്‍ത്ഥ വേദം ഒളിപ്പിച്ചു എന്നൊക്കെയുള്ള അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന് കേള്‍ക്കുന്നു യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.<br />
<br />
<b><i>i) അല്ലാഹുവിന്റെ വചനം ആണ് ഇന്‍ജീല്‍ എന്ന് ഖുറാനില്‍ ആരോപണം:-</i></b><br />
<br />
66:12 തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്റെ <i><span style="color: blue;">വചനങ്ങളിലും ഗ്രന്ഥങ്ങളിലും</span></i> അവള് വിശ്വസിക്കുകയും അവള് ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.<br />
19:12 ഹേ, <span style="color: blue;">യഹ്യാ വേദഗ്രന്ഥം</span> ബലമായി സ്വീകരിച്ച് കൊള്ളുക. ( എന്ന് നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.<br />
<br />
<b><i>ii) ഇന്‍ജീല്‍ അന്ന് തൌറാത്ത്നെ അതേപടി ശരി വെച്ച് കൊണ്ട് എന്നും ഖുറാന്:-</i></b><br />
<br />
3:50 <i><span style="color: blue;">എന്റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായി</span></i>ക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.<br />
61:6 മര്‍യമിന്റെ മകന് ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, <i><span style="color: blue;">എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും,</span></i> എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.<br />
<br />
<b><i>iii) ഇന്ജീലില് വിശ്വസിക്കുന്നവര്‍ അതു അനുനുസരിക്കട്ടെ എന്നും ഖുറാന്:-</i></b><br />
<br />
5:47<span style="color: blue;"><i> ഇന്‍ജീലിന്റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കട്ടെ</i></span>.<br />
<br />
<i>ഖുറാനില്‍ അനേകം സ്ഥലങ്ങളില്‍ ഇന്ജീലും തോറയും അനുസരിച്ച് ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു അള്ളാഹു 7 ആം നൂറ്റാണ്ടില്‍ ഖുറാനില്‍ പറയുന്നത് കാണാം</i><br />
<br />
<b><i>iv) എവിടെയും തൌരാതോ ഇന്ജീലോ നശിപ്പിക്കപെട്ടു എന്നോ തിരുത്തപ്പെട്ടു എന്നോ ഇല്ല! കൂടെ അതനുസരിച്ച് ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു ഖുറാന്:-</i></b><br />
<br />
5:43 എന്നാല്‍ അവര്‍ എങ്ങനെയാണ് നിന്നെ വിധികര്‍ത്താവാക്കുന്നത്? <i><span style="color: blue;">അവരുടെ പക്കല്‍ തൌറാത്തുണ്ട്. അതിലാകട്ടെ അല്ലാഹുവിന്റെ വിധിവിലക്കുകളുണ്ട്. </span></i>എന്നിട്ടതിന് ശേഷവും അവര്‍ പിന്തിരിഞ്ഞ് കളയുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.<br />
5:44 തീര്‍ച്ചയായും<span style="color: blue;"><i> നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്.</i></span> അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. ( അല്ലാഹുവിന് ) കീഴ്പെട്ട പ്രവാചകന്മാര് <i><span style="color: blue;">യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്പിച്ച് പോന്നു.</span></i> പുണ്യവാന്മാരും പണ്ഡിതന്മാരും ( അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു. ) കാരണം <span style="color: blue;"><i>അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്പിക്കപ്പെട്ടിരുന്നു</i></span>. അവരതിന് സാക്ഷികളുമായിരുന്നു.<br />
<br />
<b><i>v) ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത് അത്രേ എന്നും ഖുറാന്റെ അവകാശവാദം:</i></b><br />
<br />
2:40 ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. 2:41 നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ.<br />
<br />
♦ അതായതു, 7 ആം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിശ്വസിക്കാന്‍ അറബികള്‍ക്ക് നല്കുമ്പോള്, അന്നുള്ള വേദഗ്രന്ഥങ്ങളെ ഖുറാന് ശരി വെച്ചിരുന്നു. ♦<br />
<br />
<b><u><span style="color: red;">കണ്ക്ലുഷ്യന്‍:</span></u></b><br />
<br />
<span style="background-color: yellow;">2 ആം നൂറ്റാണ്ടില്‍ തന്നെ തൌറാത്ത് ഒറ്റ ചട്ടക്ക് ഉളില്‍ ആക്കിയിരുന്നു. </span><br />
<span style="background-color: cyan;"> 3 നൂറ്റാണ്ടില്‍ തന്നെ ആ തൌറാത്ത് ഇനോട് കൂടെ ഇന്ജീലും ചേര്‍ത്ത് വെച്ചിരുന്നു. </span><br />
<span style="background-color: lime;">4 ആം നൂറ്റാണ്ടിനു മുന്നേ തന്നെ, തൌരാത്തും ഇന്ജീലും ഒറ്റ ചട്ടക്കുള്ളില്‍ തന്നെ മൊത്തം ആയി കിട്ടിയിരുന്നു. </span><br />
<span style="background-color: #ffe599;">തന്മൂലം 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍ ഇന്ന് ലഭ്യമാണ്. ഇന്ന് ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ബൈബിളും ആ നാലാം നൂറ്റാണ്ടിലെ ബൈബിളിലും ഒന്ന് തന്നെ- "codexsinaiticus"(http://codexsinaiticus.org/en/) ഇതുപോലെ അനേകമേണ്ണം ഉണ്ട്, അവ ഇന്റര്‍നെറ്റില്‍ ഇതുപോലെ മുഴുവനും scanned page ആയി കണാന്‍ ഉണ്ടാകില്ല എന്ന് മാത്രം.</span><br />
<span style="background-color: #b6d7a8;"> തന്മൂലം എല്ലാം അറിയുന്ന മുഹമ്മദിന്റെ അള്ളാഹു, 7 ആം നൂറ്റാണ്ടില്‍ യൂദരോട് പറയുകയാണ്, നിങ്ങളുടെ കയ്യില്‍ ഉള്ള വേദഗ്രന്ഥത്തെ ശരി വെക്കുന്ന ഖുറാനില്‍ (2:40) വിശ്വസിക്കുക. </span><br />
<span style="background-color: #ea9999;"> എങ്കില്‍ ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് അല്ലാഹുവിനു നല്ലവണ്ണം അറിയാം. </span><br />
<br />
<b><u> ചോദ്യങ്ങള്‍:</u></b><br />
1) 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍ ഇന്നത്തെ പോലെ തന്നെ മുഴുവന്‍ ലഭ്യമായിരുന്നു, അത് മൂലം തന്നെ 7 ആം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ദൈവം പറഞ്ഞത്, ആ തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) പിന്‍പറ്റാന്‍ [5:47 , 43-44 ]. <i><span style="color: red;">നിങ്ങളുടെ അവകാശവാദം പോലെ അവ തിരുത്തിയതെങ്കില്‍, അള്ളാഹു 7 ആം നൂറ്റാണ്ടില്‍ പറയണമായിരുന്നു, " (പറയുക ) : നിങ്ങള്‍ തിരുത്തിയവയല്ല, മറിച്ചു, നിങ്ങള്‍ തിരുത്താത്ത നിങ്ങള്‍ മറച്ചു കളഞ്ഞവയെ പിന്‍പറ്റിയാണ് ഖുര്‍ആന്‍ ഇറക്കിയത്" എന്നെങ്കിലും; 2:41 പകരം അല്ലെ?</span></i><br />
<br />
2) <span style="color: #cc0000;"> ഇവിടെ സര്‍വ്വഞാനിയായ അള്ളാഹു (മുഹമദ്) ഒന്നും അറിയാത്തവനും, നൂറ്റാണ്ടുകള്‍ക്കു ശേഷം ഉള്ള മുസ്ലിങ്ങള്‍ എല്ലാം അറിയുന്നവരും, ആക്കുമ്പോള്‍, നിങ്ങളുടെ അല്ലാഹുവിനെ നിങ്ങള്‍ കൂവി ചെറുതാക്കുകയല്ലേ? </span><br />
<br />
3) <span style="color: #660000;">അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാത്ത കാര്യം എങ്ങനെ മുഹമ്മദര്‍ക്ക് സംശയം ഉണ്ടായി?</span><br />
<br />
4) <span style="color: #990000;">സംശയ കാരണം 2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത് എന്ന ആയത്ത് തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായതല്ലേ സത്യം?</span><br />
<br />
5) തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) ഒറ്റ ചട്ടക്കുള്ളില്‍ ആണ് ഇരിക്കുന്നത്. അതില്‍ പരസ്പര വിരുധതയില്ല എന്നതിന്റെ തെളിവാണ്, അവ ഒരുമിച്ചു വെക്കാന്‍ കഴിയുന്നു എന്നതും, അവ ഒരുമിച്ചു വെച്ചിട്ടില്ലെങ്കില്‍, പരസ്പരം പൂര്‍ണത കൈവരിക്കുകയില്ല എന്നതും (മത്തായി 5:17).<br />
<span style="color: #cc0000;">എന്നാല്‍ 2:40 പ്രകാരം മേല്‍ പറഞ്ഞ പോലെ ഖുര്‍ആന്‍ ആ മുന്‍-vedangalodu ചേര്‍ത്ത് വെക്കാന്‍ ഉള്ള ധൈര്യം മുസ്ലിങ്ങള്‍ക്ക് ഉണ്ടോ? ഉണ്ടോ? </span>[<i> എന്റെ അറിവില്‍ ; ഇല്ല, " തൌറാത്തും ഇന്ജീലും " വെച്ച് നോക്കുമ്പോള്‍ ഖുറാന് പരസ്പര വിരുദ്ധം ആണ്, ഒന്നിചു വെക്കാനേ സാദിക്കില്ല.</i>]<br />
<br />
<br />
<b><u>നോട്ട്: </u></b><br />
<br />
അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാതിരിക്കേ, മുഹമ്മദര്‍ക്ക് ആണ് സംശയം!<br />
<b><i>കാരണം 2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത് എന്ന ആയത്ത് തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ പാവം മുഹമദര്‍ക്ക് മനസ്സിലായി.</i></b><br />
<br />
ഇനി ഒറ്റ വഴിയെ ഉള്ളു. കണ്ണും അടച്ചു മറ്റുള്ള വേദങ്ങളെ തള്ളുക ; തിരുത്തപ്പെട്ടു എന്ന് പറയുക. ഈ അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന് യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു. MM അക്ബര്‍, സക്കീര്‍ നായിക്ക്, അഹ്മദ് ദീദാത്ത്, എന്തിനു ഏതു ഒരു മുസ്ലിം കൊച്ചു കുട്ടി പോലും ഇതും പറഞ്ഞു ക്രൈസ്തവരെ അധിക്ഷേപിച്ചാണ് നടപ്പ്.<br />
<br />
<b><span style="color: red;">ഇവര്‍ അപ്പോള്‍ ആക്ഷേപിച്ചത്, അല്ലാഹുവിനെയും മുഹമദിനെയും ആണെന്ന് ഇപ്പൊ മനസ്സിലായിക്കാം. ഖുര്‍ആന്‍ 66:12, 19:12, 5:43-45 പ്രകാരം അള്ളാഹുവിന്റെ വചനങ്ങള്‍ ആണ് തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) എങ്കില്‍, 18:27 (അവന്റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. ) പ്രമാണ പ്രകാരവും, മേലെയുള്ള തെളിവുകള്‍ പ്രകാരവും, മുസ്ലിങ്ങള്‍ അവരുടെ അള്ളാഹുവിനെ അധിക്ഷേപിക്കുന്നു എന്ന് തിരിച്ചറിയട്ടെ.</span></b><br />
<br />
<b><span style="color: blue;">ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!!</span></b><br />
<b><span style="color: blue;"><br /></span></b>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhO43Et8xG6DOhjWpQUhYZwY6GmwcvNQ07TFWEAAAAUxsf6hZNoO7rxTdaBnvZa6jkCxCWM6j7pDTAE3dlkdhN_x8GEVvH-GM4fbTkSZurffuJBbNF_042K9suUijNcOOFAQsopjt7ahik/s1600/Bible-is-not-Curropted-per-islam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="378" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhO43Et8xG6DOhjWpQUhYZwY6GmwcvNQ07TFWEAAAAUxsf6hZNoO7rxTdaBnvZa6jkCxCWM6j7pDTAE3dlkdhN_x8GEVvH-GM4fbTkSZurffuJBbNF_042K9suUijNcOOFAQsopjt7ahik/s640/Bible-is-not-Curropted-per-islam.jpg" width="640" /></a></div>
<b><span style="color: blue;"><br /></span></b></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-19946442315062658702016-04-14T04:47:00.001-07:002016-04-14T09:36:12.630-07:00ഹഗഗ് (hagag) എന്ന് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ പറയുന്നുണ്ടോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<b>മുഹമ്മദര്‍: </b>ഹീബ്രുവില്‍ "ഹഗഗ" എന്ന പദം ഹജ്ജ് എന്ന അറബി പദത്തിന് തുല്യം ആണ്. തന്മൂലം ഈ പദം ഉപയോഗിക്കുന്നിടത്ത് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ ആണ് ദൈവം കല്‍പ്പിക്കുന്നത്. <a href="http://biblehub.com/hebrew/2287.htm">http://biblehub.com/hebrew/2287.htm</a><br />
<br />
<br />
2500 BC കളിലേക്ക് വ്യാപരിച്ചു കിടക്കുന്ന ഹീബ്രുവില്‍ നിന്ന്, 500 BC കളില്‍ ഉരിത്തിരിഞ്ഞ അരമ്യ ഭാഷയുടെ, ഭാക്കിപത്രമായി 200 AD കളോട് കൂടി സുറിയാനി ഭാഷ ഉണ്ടായി. പക്ഷെ അറബിയുടെ ചരിത്രം നോക്കിയാല്‍ 500 AD കഴിഞ്ഞാണു എന്ന് മനസ്സിലാക്കാം, ഖുറാന് ആണ് ആദ്യം എഴുതി യ അറബി കിത്താബ് എന്ന് കേട്ടിട്ടുണ്ട് ; പക്ഷെ അറബികള്‍ എന്ന അപരിഷ്കൃത വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ട്. അതിനാല്‍ ആ പ്രദേശങ്ങളിലെ ഭാഷകളില്‍ സാമ്യത പുലരാം എന്ന് വെച്ച് ഇങ്ങനെ വ്യബിച്ചരിക്കുന്നത് യുക്തിഭദ്രം ആണോ എന്ന് മുഹമ്മദര്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു. ഒരു വാക്കിന് താങ്കളുടെതു മാത്രമായ അര്‍ഥം ആരോപിച്ചു നല്കുമ്പോള്, യുക്തിക്ക് നിരക്കാത്ത അത് അപ്പാടെ വിശ്വസിക്കാന്‍ സാധ്യമല്ല. കാരണം "ഉത്സവം/celebration പ്രകാരം ഉള്ള ആചാരം" എന്നി അര്‍ഥങ്ങള്‍ എല്ലാം ആണ് chagag എന്ന മൂലപദത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്, അതിന്റെ പശ്ചാത്തലം എന്ത്, എവിടെ, എന്തിനു ആചരിക്കുന്നു, ആ ഉത്സവത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് അറിയണം ആദ്യം.<br />
<br />
ഇവിടെ <a href="http://biblehub.com/hebrew/strongs_2287.htm">http://biblehub.com/hebrew/strongs_2287.htm</a> പ്രകാരം chagag എന്ന പദം ബൈബിളില്‍ 16 ഇടതു പറഞ്ഞിട്ടുണ്ട്; എന്നാല്‍ chagag എന്ന് പറഞ്ഞതായി കാണുന്നുണ്ടോ എന്ന് പരിശോദിക്കാം. <br />
<span style="color: blue;"><br /></span>
<span style="color: blue;"><b>(A) പുറപ്പാടു 5:1</b> അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. </span><br />
<br />
[ וְיָחֹ֥גּוּ]<br />
g-y-ch-y-g എന്ന് ആണ് അവിടെ പറയുന്നത്, "celebrate/ഉത്സവം" വിജനപ്രദേശത്തു ഒരു ഉത്സവം കൊണ്ടാടാന്‍ ഇസ്രയേല്‍ മക്കളെ മോശയുടെയും അഹരോന്റെയും കൂടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു സ്വത്രന്ത്രരാക്കി വിട്ടയക്കേണം എന്ന് അറിയിക്കുന്ന ഭാഗം. ഇവിടെ 'ഹജ്ജ്' എന്ന് വ്യഖ്യനിക്കപെടാന്‍ ഉള്ള തെളിവുകള്‍ ഒന്നും കാണുന്നില്ല. പദങ്ങള്‍ ചേരുന്നതല്ല, അര്‍ത്ഥവും, പശ്ചാത്തലവും ഈ ഹജ്ജ് എന്ന പാഗന്‍ ആചാരത്തോട് ചേരുന്നതല്ല.<br />
<br />
1300 കിലോമീറ്റര്‍ ആണ് ഈജിപ്തില്‍ നിന്ന് മെക്കയിലേക്ക് ഉള്ള ഏകദേശം ദൂരം. മോശയം അഹരോനും മെക്കയില്‍ ഹജ്ജിനു കൊണ്ട് പോകാന്‍ ആണ് ഫറവോന്റെ അടുക്കല്‍ ചോദിച്ചത് എന്ന് ആരോപിക്കുന്നതിലെ ആനുചിത്യം നമുക്കിവിടെ മനസ്സിലാക്കാം. അവര്‍ മെക്കയില്‍ വന്നു ഹജ്ജ് ചെയ്തു എന്ന് കാണാന്‍ കഴിയുന്ന ഒന്നും തന്നെ പുറപ്പാടു പുസ്തകത്തില്‍ ഇല്ല. <br />
<br />
അടുത്തതായി ഫറവോന് അതിനനുവാദം നല്‍കാതെ അവര്‍ അവിടെ നിന്ന് പുറപ്പെടുന്നില്ല എന്ന് വചനത്തില്‍ കാണാവുന്നതാണ്.<br />
അഹരോന് : "2... ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു"; പിന്നീടു പത്തു വ്യാധികളാല്‍ ഈജിപ്തിനെ ശിക്ഷിക്കുന്നത് നമ്മള് അവിടെ അറിയുന്നു.<br />
<br />
ശേഷം ആണ് പെസഹവിരുന്നു കൂടെ passover, ഈജിപ്തില്‍ അധ്യജാതന്മാരെ എടുക്കപ്പെടുന്ന "കടന്നു പോക്ക്"<br />
തന്മൂലം ഈ പറഞ്ഞ "celebrate/ഉത്സവം" അവിടെ തന്നെയാണ് "feast/വിരുന്നും" ആയി ആഘോഷിക്കുന്നത്. ഈ പറഞ്ഞതാണ് ഉത്സവവും/പെസഹാ വിരുന്നും . ഈ "g-y-h-y-g" എന്ന പദത്തില്‍ ഉത്സവം പെസഹായാകുന്നു. പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."<br />
<br />
********************************************************<br />
ആ വിരുന്നിന്റെ പേര് പെസഹ, ഹജ്ജിന്റെ പേര് പെസഹാ ആണെന്ന് പറയുന്നവരുടെ ഒരു അവസ്ഥ ഭയാനകം.<br />
********************************************************<br />
<br />
<span style="color: blue;"><b>(B)പുറപ്പാടു 12:14</b> ഈ ദിവസം നിങ്ങൾക്കു ഔർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.</span><br />
<br />
[וְחַגֹּתֶ֥ם]<br />
t-ch-g-h എന്ന് ആണ് അവിടെ പറയുന്നത് "വിരുന്നു" ഓര്‍മ്മയായി ആചരിക്കേണ്ട ഉത്സവം എന്ന് കാണാം. എല്ലാ തലമുറകളും ഇതാചരിക്കേണം. എന്തിനെ ആണ് ഓര്‍മ്മയക്കേണ്ടത് എന്ന് നോക്കിയാല്‍ പുറപ്പാടു "12:27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം."<br />
<br />
മേല്‍ പറഞ്ഞ പ്രകാരം പെസഹ എന്നാ ഉത്സവവും/ പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."<br />
<br />
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍(ഉത്സവം)- പെസഹ.<br />
<i><span style="color: red;">പുറപ്പാടു 12:8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.</span></i><br />
<br />
അതായതു പുറപ്പാടു 12:14 ഇല് പറയുന്ന "ഉത്സവമായി/വിരുന്നായി" തലമുറയി ആഘോഷിക്കുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയാണ്. യാത്ര പുറപ്പെടാന്‍ ഒരുക്കം ആയിരുന്നുകൊണ്ട് ധൃതിയില്‍ ഭക്ഷണം കഴിക്കുകയും, അടിമത്വത്തിന്റെ അവസാന ദിവസവുമായി ആഗോഷിക്കുന്നതാണ് പശ്ചാത്തലം.<br />
<br />
*****ചോദ്യം:-****************************************<br />
ആ പറയുന്ന "ഹജ്ജ്/തീര്‍ത്ഥാടനം" ആകുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയായിട്ടണോ ഇസ്ലമിന്റെ ഹജ്ജ് എന്ന പാഗന്‍ അനുകരണം?<br />
പുളിപ്പില്ലാത്ത അപ്പവും ചുട്ട മാംസവും കൂടെ കയപ്പു ചീരയുമാണോ ഇസ്ലാമിന്റെ ഹജ്ജ്ന്റെ വിരുന്നു?<br />
എന്തിനാണ് ഇത്ര അധപധികുന്നത്? :) മോരും മുതിരയും പോലെ ചേരുന്നില്ല.<br />
********************************************************<br />
<br />
<span style="color: blue;"><b>(C)പുറപ്പാടു 23:14</b> സംവത്സരത്തിൽ <b>മൂന്നു പ്രാവശ്യം</b> എനിക്കു <b>ഉത്സവം</b> ആചരിക്കേണം. </span><br />
<span style="color: blue;"><br /></span>
[תָּחֹ֥ג]<br />
t-ch-g എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.<br />
<br />
പുറപ്പാടു 23:14 ആണ് ഏറ്റവും പ്രധാന വചനം chagag എവിടെയെല്ലാം<br />
<br />
പുറപാട് 23:15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു.<br />
<br />
<span style="color: blue;"><b>(D)ആവര്‍ത്തന പുസ്തകം 16:15</b> യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.</span><br />
<span style="color: blue;"><br /></span>
[תָּחֹ֥ג]<br />
t-ch-g എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിരുന്നു" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.<br />
<br />
<u><span style="color: red;"><b>സംവസ്തരത്തിലെ 1 ആം വട്ടം</b> ( ലേവ്യപുസ്തകം അദ്ധ്യായം 23 വായിക്കുക മേല്‍ പറഞ്ഞ ഉത്സവത്തെ കുറിച്ച് കൂടെ മറ്റു ഉത്സവങ്ങളെ കുറിച്ചും വ്യക്തമായി അറിയിക്കുന്നു. )</span></u><br />
<br />
1) ആബീബ്/നിസ്സാന്‍ മാസത്തില്‍ <br />
<span class="Apple-tab-span" style="white-space: pre;"> </span>ലേവ്യ 23:5 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. (പുറപ്പാടു 23:14 -15)<br />
<span class="Apple-tab-span" style="white-space: pre;"> </span>6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.8 നിങ്ങൾ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.<span class="Apple-tab-span" style="white-space: pre;"> </span><br />
2) 7 ദിവസം ആണ് ആചാരം.<br />
3) പുളിപ്പില്ലാത്ത അപ്പം ആണ് ഭക്ഷിക്കേണ്ടത്<br />
4) ശബത്തു ആണ്, ആദ്യവും അവസാന ദിവസവും വേലകള്‍ ഒന്നും ചെയ്യാന്‍ പാടില്ല<br />
<br />
<span style="color: red;"><u>സംവസ്തരത്തിലെ 2 ആം വട്ടം:</u></span><br />
<span style="color: blue;"><b>(E)ലേവ്യ 23:39</b> ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.</span><br />
<span style="color: blue;"><br /></span>
(ഇവിടെയും chagag എന്ന പദം ആണ് എന്നാണ് ആരോപണം.)<br />
<br />
[תָּחֹ֥גּוּ]<br />
t-ch-g എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.<br />
<br />
1) ആദ്യഫലപ്പെരുന്നാല്‍ ;<br />
<span class="Apple-tab-span" style="white-space: pre;"> </span>ലേവ്യ 23:10 ..... ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം...... 15 ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. ... 21 അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.<br />
<br />
2) കാനാന്‍ ദേശത്ത് എത്തിയ ശേഷം ; ആദ്യഫലം പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.<br />
<br />
3) ആദ്യ ദിവസം ശബ്ബത്തും ശേഷം ഫലനീരാജനം ചെയ്യുന്നു, കൂടെ ഊനമില്ലാത്ത ആണാട്ടിൻ കുട്ടിയെയും അര്‍പ്പിക്കുനുണ്ട്.<br />
<br />
4) ഭോജനയഗമായി എണ്ണ ചേര്‍ത്ത മാവും, പാനീയയാഗമായി വീഞ്ഞും നല്‍കണം.<br />
<br />
5) വഴിപാടു കൊണ്ട് വരുന്ന ദിവസം ഉപവാസം.<br />
<br />
6) ശേഷം 7 ദിവസം ശബ്ബത്തു<br />
<br />
7) ആ 7ആം ശബ്ബത്തിനു ശേഷം 50 ദിവസം എണ്ണി ധ്യന്യം കൊണ്ട് യാഗം.<br />
<br />
8) നീരാജനത്ത്തില്‍ നിന്ന് ഉണ്ടാക്കിയ ചുട്ട അപ്പം കൊണ്ട് വന്നു അര്‍പ്പികണം. അത് യാഹ്നുള്ള ആദ്യ വിളവു.<br />
<br />
9) ആ അപ്പത്തോട് കൂടെ ഏഴു ചെമ്മരിയാട്ടിൻ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും പാനീയ യാഗവും കഴിക്കണം.<br />
<br />
10) സാമാധാനയാഗമായി കോലാട്ടു കൊറ്റനെ അര്‍പ്പിക്കണം (ഉല്പത്തി 22:13 കൊലാട്ട് കൊറ്റനെ അബ്രഹാം ബലി കൊടുക്കുന്നുഇസഹക്കിനു പകരം)<br />
<br />
11)അവസാന ദിവസം സഭായോഗം, ശാബത്ത്, വേലയൊന്നും ചെയ്യരുത്.<br />
<br />
<br />
<u><span style="color: red;">സംവസ്തരത്തിലെ 3 ആം വട്ടം: (ലേവ്യ 23: 23-44) സുക്കോത്ത് അഥവാ കൂടാര പെരുന്നാള്‍</span></u><br />
<span style="color: blue;"><b><br /></b></span>
<span style="color: blue;"><b>(F)ലേവ്യ 23:41 </b>സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.</span><br />
[תָּחֹ֥גּוּ] <br />
t-ch-g എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.<br />
<br />
സംഖ്യാപുസ്തകത്തിലും ഈ കൂടാര പെരുന്നാള്‍നു മുന്‍പേ ഉള്ള പശ്ചാത്താപ ദിവസത്തെ കുറിച്ച് പറയുന്നു.<br />
<br />
<span style="color: blue;"><b>(G)സംഖ്യാ 29:12</b> ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.</span><br />
<br />
[ וְחַגֹּתֶ֥ם] <br />
w-ch-g-t എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരികേണ്ട ഉത്സവം.<br />
<br />
1) ഏഴാം മാസം തിഷ്രി, 10ആം തിയതി പാപപരിഹാര ദിവസം (ലേവ്യ 23:27, സംഖ്യാ 29:12) , വിശുദ്ധ സഭായോഗവും, പശ്ചാത്താപവും ചെയ്യതു യാഹ്നു ദഹനയാഗം അര്‍പ്പിക്കുന്നു.<br />
<br />
2) പശ്ചാതപിക്കാത്ത ഒരുവനും ഇടയില്‍ വേണ്ട. ലേവ്യ 23: 29 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം<br />
<br />
3) അന്ന് ശബ്ബത്തു ആണ്.<br />
<br />
4) ശേഷം 6 ആം ദിവസം യാഹിന്റെ കൂടാരപ്പെരുന്നാള്‍ ആണ്. ലേവ്യ 23:34<br />
<br />
5) കൂടാരപ്പെരുന്നാളിന്റെ ഒന്നാം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.<br />
<br />
6) ശേഷം 7 ദിവസം യാഹിനു ദഹനയാഗം അര്‍പ്പിക്കണം.<br />
<br />
7) 8 ആം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.<br />
<br />
9) കൂടാരപ്പെരുന്നാല്‍ ഉത്സവതിന്റെ ആദ്യ ദിവസവും, അവസാന ദിവസവും വിശുദ്ധ ശബ്ബത്തു തന്നെ.<br />
<br />
10) മിസ്രയേംമില്‍ നിന്ന് ഇസ്രയേല്‍ മക്കളെ കൊണ്ട് വന്നപ്പോള്‍ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്ന ഓര്‍മയാണ് ഈ ഉത്സവം (ലേവ്യ 23:42-43)<br />
<br />
"പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം." എന്ന [תָּחֹ֥ג] t-h-g എന്ന് "chagag / ഉത്സവ ആചരണം" എന്താണ് എന്ന് വ്യക്തമായി മനസിലാക്കാം.<br />
<div style="text-align: justify;">
<b><span style="color: red;">i. പെസഹ, </span></b></div>
<div style="text-align: justify;">
<b><span style="color: red;">ii. ആദ്യഫല പെരുന്നാള്‍, </span></b></div>
<br />
<div style="text-align: justify;">
<b><span style="color: red;">iii. കൂടാര പെരുന്നാള്‍. </span></b></div>
ഇവയാണ് (തനക്കില്‍)ബൈബിളില്‍ ഈ പദത്തിനോട് അനുബന്ധിച്ച് എല്ലായിടത്തും ഉള്ള ഈ പദത്തിന്റെ അര്‍ഥം. ഇവിടെ എല്ലാം തന്നെ അടിമത്വത്തില്‍ നിന്ന് മോച്ച്ക്കപ്പെട്ട് കനാനില്‍/ഇസ്രയേല്‍ഇല്‍ എത്തിയതിന്റെ ഓര്‍മ്മ കൊണ്ടാടുന്നതിന്റെ ആഘോഷം.<br />
<br />
<br />
********************************************************<br />
ഇവിടെ ഹജ്ജ് എന്ന ആദ്യഫല പെരുനാളും, കൂടാരപെരുന്നാളും ഒക്കെ ആയ തീര്തടനവും ആണ് ഇവ എന്ന് പറയുന്നവര്‍ക്ക് അസാമാന്യ അബദ്ധബുദ്ധി വേണം.<br />
<br />
അങ്ങനെ എങ്കില്‍:-<br />
1) ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത്, ആബീന്‍/നിസാന്‍ മാസമാണോ ?<br />
അല്ല.<br />
<br />
ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത് ദുഹു-അല്‍-ഹജ്ജഹ് എന്ന മാസമാണ്.<br />
<br />
2) മേലെ പറയുന്ന പോലെ ദഹനയാഗവും, പാനീയ യാഗവും അര്‍പ്പിക്കരുണ്ടോ?<br />
<br />
3) വീഞ്ഞ് പാനീയയാഗം ആയി അര്‍പ്പിക്കുന്നുണ്ടോ?<br />
<br />
4) ശബ്ബത്തു ആചരിക്കരുണ്ടോ?<br />
<br />
5) പശ്ചാത്തപിക്കരുണ്ടോ കൂടാരപ്പെരുന്നളിനു ആദ്യ ദിവസം? <br />
<br />
6) മിസ്രയിമില്‍ നിന്ന് ഇസ്രയേല്യരെ രക്ഷിച്ചു കൊണ്ട് വന്നതിന്റെ ഉത്സവമാണോ മേല്‍ പറഞ്ഞ ഹജ്ജ്?<br />
<br />
7) മാവും അപ്പവും എല്ലാം മേല്‍ പറഞ്ഞ പ്രകാരം ഹജ്ജ് ഇല് അനുഷ്ടാനം ഉണ്ടോ?<br />
<br />
ഇനി...<br />
<br />
ഹജ്ജില്‍ ഉള്ള എന്തെങ്കിലും ഈ മൂന്നു ഉത്സവത്തില്‍ കാണുന്നുണ്ടോ??<br />
1) വെള്ളവസ്ത്രം ഉടുത്തു മൂന്നു ഘട്ടം ആയി കറുത്തകല്ലില്‍ ചുറ്റുക?<br />
2) കറുത്ത കല്ലില്‍ മുത്തുക?<br />
3) സാത്താനെ കല്ലെറിയുക എന്ന് പറഞ്ഞ മാസ് ഹൈസ്ടീറിയ?<br />
4) അടിസ്ഥാനമില്ലാതെ മലകള്‍ക്കിടയില്‍ ഓടുക?<br />
5) കല്ലില്‍ മുതിയാല്‍ പാപപരിഹാരം എന്നിവ?<br />
6) ഒട്ടകങ്ങലെയാണോ അവിടെ കൊല്ലുന്നത്?<br />
<br />
അല്ല. അപ്പോള്‍ പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.<br />
<br />
ആരോപണത്തിന് കഴമ്പു ഇല്ലാതിരിക്കെ, ഇങ്ങനെയുള്ള ആരോപണങ്ങളെ നുണകള്‍ ടാക്കിയ ആയി ഗണപ്പെടുത്താം. നുണകളുടെ ഉപഞ്ഞതാവ്,<br />
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക് രൂപവും സ്വഭാവവും നല്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന് കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ് നമ്പര്‍ 1147, പേജ് 586)<br />
<br />
ഇനി വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങള്‍ ഹജ്ജ് ചെയ്യാറുണ്ടോ?<br />
<br />
ഇല്ല!<br />
<br />
*******************************************************<br />
<br />
<br />
<span style="color: blue;"><b>(H) 1 ശമൂവേൽ 30:16 </b>അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.</span><br />
<br />
[ וְחֹ֣גְגִ֔ים ]<br />
w-ch-g-m എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.<br />
<br />
ഇത് നല്ല ഒരു ഉദാഹരണം ആണ്.<br />
<br />
> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, അടിയും വിരുന്നു/ഉത്സവം ആഘോഷിച്ചു.<<br />
<br />
chagag എന്ന അര്‍ഥം വരുന്ന തീര്‍ത്ഥാടനം ആയ ഹജ്ജ് ആണ് എങ്കില്‍;<br />
<br />
> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, ചെയ്തു ഹജ്ജിനു പോയി <<br />
<br />
ഇവിടെയും പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.<br />
<br />
<span style="color: blue;"><b>(I) സങ്കീര്‍ത്തനങ്ങൾ 42:4</b> ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.</span><br />
<br />
[חוֹגֵֽג׃] <br />
ch-va-g-g എന്ന് ആണ് അവിടെ പറയുന്നത് "ഉത്സവം/വിശുദ്ധ ദിവസത്തിലെ ആഘോഷം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.<br />
<br />
ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്. <br />
<br />
മശിഹയെ കുറിച്ച് ഉള്ള പ്രവചനങ്ങള്‍ ആണിത്. 1000 BC കളില്‍ ദാവീദിന്റെ മശിഹായെ പറ്റിയുള്ള പ്രവചനം. ഇവിടെ പറയുന്ന ഉത്സവനാള്‍ മേല്‍ പറഞ്ഞ 3 തവണയുള്ള ഉത്സവസമയങ്ങളില്‍ ഒന്നാണ്. എന്നാല്‍ താഴെ യുള്ള വചനങ്ങള്‍ വായിക്കുമ്പോള്‍, മശിഹയുടെ ആത്മാവില്‍ ഉള്ള പ്രാര്‍ത്ഥന ഇവിടെ കാണുന്നു ; കൂടെ കൂടാരപ്പെരുന്നാളിന്റെ ദിവസങ്ങള്‍ ആണു ഇവിടെ പറയുന്നതെന്നു മനസ്സിലാക്കാം. <br />
<br />
<i><span style="color: red;">സങ്കീൎത്തനങ്ങൾ 42:9 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.10 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കും വണ്ണം എന്നെ നിന്ദിക്കുന്നു. 11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.</span></i><br />
<br />
*********************************************************<br />
ഇവിടെ മശിഹ ചെന്നു ഹജ്ജു ചെയ്തു എന്ന് പറയുന്നതിലെ അനൌചിത്യം എത്രത്തോളം എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ് മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. മേക്ക എന്ന ഒരു നഗരത്തെ പറ്റി ചരിത്ര രേഖകളില്‍ 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ എവിടെയും പറഞ്ഞിട്ടോ അറിയിചിട്ടോ ഇല്ല. പോട്ടെ, ഈ കാബ പണിതത് എന്നാണ് എന്ന് ചരിത്രത്തില്‍ നിന്ന് 3 ആം നൂറ്റാണ്ടിനു മുന്നേ ഒരു തെളിവ് കാണിക്കാന്‍ ഇല്ല. അപ്പോള്‍ ആണ് അതിനും 1000 വര്‍ഷം മുന്‍പേ ഉള്ളവര്‍ , ഹജ്ജ് ചെയ്യാന്‍ മോശയുടെയും ദാവീദിന്റെയും സമയത്തുള്ളവര്‍ എവിടെ പോയിരുന്നു എന്ന് ആരോപണം ഉന്നയിക്ക്കുന്നത്. *********************************************************<br />
<br />
<span style="color: blue;"><b>(J)സങ്കീര്‍ത്തനങ്ങള്‍ 107:27</b> അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.</span><br />
<br />
[יָח֣וֹגּוּ]<br />
y-ch-w-g എന്ന് ആണ് അവിടെ പറയുന്നത് "ആഘോഷം" അഥവാ "പരിസരം മറന്നു ആടിയാടി" നടന്നു എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.<br />
<br />
ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.<br />
ഇവിടെ പുലബെന്ധമില്ലാത്ത തീര്‍ത്ഥാടനം/ഹജ്ജ് എന്ന് ഇട്ടാല്‍;<br />
<br />
>അവർ മത്തനെപ്പോലെ ഹജ്ജിനു നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.<<br />
<br />
സത്യം അല്ലെ?<br />
<br />
*********************************************************<br />
<br />
<span style="color: blue;"><b>(K) നഹൂം 1:15</b> ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു. </span><br />
<br />
[חָגִּ֧י]<br />
ch-g-g-i "ഉത്സവങ്ങള്‍ ആചരിക്കുക" എന്ന് ആണ് ഇവിടെ ഉള്ളത്. ഇനി അത് ഹജ്ജ് ആചരിക്കുക എന്നാക്കി മാറ്റണം എങ്കില്‍, ആ മേല്‍ പറഞ്ഞ ഉസ്ത്സവങ്ങള്‍ തീര്‍ത്ഥാടനം ആക്കി മാറ്റണം പക്ഷെ പുറപ്പാടു 23:14 പ്രകാരവും കൂടെ മേല്‍ പറഞ്ഞിടത്ത് എവിടെയും തീര്‍ത്ഥാടനം എന്ന് അര്‍ഥം കൊടുക്കാന്‍ സാധിക്കുന്ന അര്‍ഥം വരാതതിനാലും, ഹജ്ജ് എന്ന വാദം അവിടെ ഒത്തു പോകുകയില്ല. ഇനി വാക്കാല്‍ പറഞ്ഞാല്‍ തികയുകയില്ല, കാരണം ബൈബിളില്‍ ഹജ്ജ് എന്ന ഒരു അക്ഷരസാമ്യം എടുത്തു അത് മക്കയിലെ കാബയില്‍ ആണ് എന്ന് കാണിക്ക്കാന്‍ ഉള്ള തെളിവ് ഇല്ല. കൂടെ മക്കയും ഹജ്ജും മറ്റും 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷി നല്കാന് ഇസ്ലാമിന് സാധ്യമല്ല.<br />
<br />
<br />
<span style="color: blue;"><b>(L) സെഖര്യാവ് 14:16</b> എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.</span><br />
<br />
[חַ֥ג]<br />
w-l-ch-g<span class="Apple-tab-span" style="white-space: pre;"> </span>ഇവിടെ യൂദരുടെ പ്രധാന ഉത്സവങ്ങള്ല്‍ ഒന്നായ കൂടാര പെരുന്നാള്‍ (ആഘോഷം) ആണ് പറയുന്നത്. ഇവിടെ തീര്‍ത്ഥാടനം ഇട്ടാല്‍ അത് സാധിക്കുമോ?<br />
<br />
>>സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ "ഹജ്ജ്" ആണ്ടുതോറും വരും.<<<br />
<br />
എന്നതിലെ വിഡ്ഢിത്തം സാധാരണ യുക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാം.<br />
<br />
<span style="color: blue;"><b>(M) സെഖര്യാവ് 14:18</b> മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുംണ്ടാകും.</span><br />
<span style="color: blue;"><br /></span>
[לָחֹ֖ג]<br />
l-ch-g എന്ന് ആണ് അവിടെ പറയുന്നത് "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.<br />
>>കൂടാരപ്പെരുന്നാൾ "ഹജ്ജ്" വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ<<<br />
<br />
<span style="color: blue;"><b>(N) സെഖര്യാവ് 14:19 </b>കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.</span><br />
<br />
[לָחֹ֖ג] <br />
l-ch-g എന്ന് ആണ് അവിടെ പറയുന്നത് "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.<br />
<br />
>> കൂടാരപ്പെരുനാൾ "ഹജ്ജ്" വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും<<<br />
<br />
******************************************************<br />
മുസ്ലിങ്ങള്‍ ആചരിക്കുന്നത് കൂടാരപ്പെരുനാള്‍ ആണല്ലേ? അതറിയില്ലായിരുന്നു.<br />
ഹജ്ജിനു വരാത്തവരെ കൂടാരപ്പെടുന്നാള്‍ ആചരിക്കാത്തവരെ, ശിക്ഷിക്കുമെന്നോ ഇസ്ലാമിക വിശ്വാസം?<br />
<br />
സെക്കരിയാഹിന്റെ കാലത്ത് മക്കയും കാബയും ഉണ്ടായിരുന്നോ എന്ന് നോക്കിയാല്‍ അതും ഇല്ല. പിന്നെ ആകെയുള്ള പിടിവള്ളി പദങ്ങള്ളില്‍ അര്‍ഥം പശ്ചാത്തലം എന്താണ് എന്നൊന്നും ശ്രദ്ധിക്കാതെ വ്യാഖ്യാനിച്ചാല്‍ ഉള്ള കുഴപ്പം ആണ് മേലെ ഉദാഹരണം സഹിതം കാണിച്ചിട്ടുള്ളത്.<br />
<br />
******************************************************<br />
<br />
<b>ചുരുക്കം:</b><br />
1) chagag - എന്ന മൂലപദം അതെ പഠി എവിടെയും ബൈബിളില്‍ ഉപയോഗിച്ചിട്ടില്ല.<br />
<br />
2) അതില്‍ നിന്ന് എന്ന് പറയുന്ന പദം 16 സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്.<br />
<br />
3) അതില്‍ ഒരിടത്തു പോലും തീര്‍ത്ഥാടനം എന്ന് പദത്തിന് അര്‍ഥം കൊടുക്കുന്ന വാചകങ്ങള്‍ ഇല്ല.<br />
<br />
4) "ഉത്സവ/ആഘോഷ ആചാരം" എന്നാണു എല്ലായിടത്തും അര്‍ഥം വന്നിട്ടുള്ളത്<br />
<br />
5) അവിടെയെല്ലാം യിസ്രായേലിന് യാഹ് അടിവരയിട്ടു നല്‍കിയിട്ടുള്ള പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം ഉള്ള ഉത്സവമാണ് വിഷയം.<br />
<br />
6) ആ ഉസ്ത്സവങ്ങളില്‍ ഓരോ ദിവസവും എങ്ങനെ വേണം എന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്.<br />
<br />
7) ഹജ്ജിന്റെ പാഗന്‍ ആചാരങ്ങള്‍ ഒന്നും അവിടെ കാണുന്നില്ലത്താതിനാലും<br />
<br />
8) മേക്ക കഅബ എന്ന് പറയുന്ന സംഭവങ്ങളെ ബൈബിള്‍ ക്രോടീകരിച്ച കാലഘട്ടത്തിഇല്‍ പോലും അറേബ്യയില്‍ കാണാത്തതിനാലും,<br />
<br />
ഹജ്ജ് ആചരിക്കാന്‍ ബൈബിളില്‍ പറയുന്നു എന്ന ആരോപണം വെറും ഇസ്ലാമിക താക്കിയ ആണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.<br />
<br />
<br />
യഹൂദര്‍ ഇങ്ങനെ ന്യായപ്രമാണം അറിഞ്ഞിട്ടും ഹജ്ജ് ചെയ്തിരുന്നതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?<br />
<br />
ഇല്ല.<br />
<br />
ഹജ്ജ് എന്നാല്‍ ഒരു പദത്തില്‍ മാത്രം ഒതുങ്ങുന്നതാണോ??<br />
<br />
അല്ല;<br />
<br />
ഹജ്ജ്:<br />
സാത്താനെ കല്ലെറിയലും, കഅബയുടെ ചുറ്റും മൂന്നു ദേവതമാര്‍ക്ക് വേണ്ടി മൂന്നു ഘട്ടം ആയി ചുറ്റും ഓടലും. കറുത്ത കല്ലില്‍ മുത്തലും, മലകള്‍ക്കിടയില്‍ കിടന്നു ഓടലും ഒക്കെ യുള്ള ഈ പാഗന്‍ രീതികള്‍ സെബായരില്‍ (baal ആരാധകരില്‍ ) നിന്ന് ഇസ്ലാം പകര്‍ത്തി; അതെല്ലാം യൂദര്‍, ബൈബിളിലെ പറയുന്ന പെസഹാ , ആദ്യഫല , കൂടാര പെരുന്നാള്‍ ഉത്സവവും, അതിന്റെ ശബത്തും ആണ് എന്ന് ആരോപികുന്നവന്റെ മനോനില എത്ര പരിതാപകരം. ഒരു തരിമ്പു യുക്തിയും അതിനെ കുറിച്ചുള്ള അറിവും ഇല്ലാത്തവര്‍ എന്ന് മനസ്സിലാക്കാം. പണ്ടും ഇതുപോലെ ഉള്ള നുണകള്‍മായി മുഹമാദീയര്‍ വരുമായിരുന്നു പറകലീത, ആവര്‍ത്തനം 19:18, ഇസ്മയിളില്‍ നിന്ന് മുഹമ്മദ്, ഉത്തമാഗീതത്തിലെ മുഹമ്മദ് തുടങ്ങീ അനേക പദ/അര്‍ത്ഥ വ്യഭിചാരം എല്ലാം തകര്‍ന്നടിഞ്ഞു കുപ്പയില്‍, കൂടെ ഇപ്പൊ ഇതും. <br />
<br />
സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കട്ടെ!<br />
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-67747506052659967682016-04-13T02:07:00.000-07:002016-04-13T02:11:02.581-07:00പൂര്വ്വികന്മാരുടെ കഥകള്‍ കെട്ടിച്ചമച്ചത് – കഥ 0.1 ഇസ്ലമിന്റെ അഞ്ചു പാഗന്‍ തൂണുകള്‍:<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
<br />
<span style="color: #141823;"> </span><span style="line-height: 19.32px;"><span style="color: #141823;">➤</span><i><span style="color: blue;">ഖുറാന് 25:5 ഇത് പൂര്വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന് അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.</span></i></span></div>
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
<span style="line-height: 19.32px;"><i><span style="color: blue;"><br /></span></i></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb0zRtcdaiXOY-CYqslTKfXH4HY_tHorh7E7vEtooNOluS-h7K4bocBXKrhaUnyjU2p8H1ozbXCFHhmmaG1cHAlq-Sd8gtHHKWXWTWensbH3BMSL7KpcHFEWjll16ZDHM9EClb08tdO6o/s1600/5-pagan-pillars-of-islam.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="416" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb0zRtcdaiXOY-CYqslTKfXH4HY_tHorh7E7vEtooNOluS-h7K4bocBXKrhaUnyjU2p8H1ozbXCFHhmmaG1cHAlq-Sd8gtHHKWXWTWensbH3BMSL7KpcHFEWjll16ZDHM9EClb08tdO6o/s640/5-pagan-pillars-of-islam.png" width="640" /></a></div>
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
<span style="line-height: 19.32px;"><i><span style="color: blue;"><br /></span></i></span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്ലാം ആണ് യഥാര്‍ത്ഥ മതം എന്നും സത്യമെന്നും പറഞ്ഞു നടക്കുമ്പോള്‍, തന്നെ ഇസ്ലാമില്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ പ്രഥമ അടിസ്ഥാനങ്ങളും മറ്റുള്ള മതങ്ങളില്‍ പ്രത്യേകിച്ച് പാഗന്‍/വിജാതീയ മതങ്ങളില്‍ നിന്ന് അനുകരിചിട്ടുള്ളവയാണ് എന്നത് പരമമായ സത്യമായി നിലകൊള്ളുന്നു. അതിനാല്‍ തന്നെ ഏറ്റവും പ്രധാന പെട്ട അടിതറയായ ഇസ്ലമിന്റെ അഞ്ചു തൂണുകള്‍ (five pillars of islam) എന്താണ്, എവിടുന്നാണ് എന്ന് പരിശോധിക്കാം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span style="color: #141823;"><b>1) ശഹാദ്ദത്ത് അഥവാ വിശ്വാസ പ്രഖ്യാപനം:</b><br />●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●<br />"</span><span style="color: red;">ലാ ഇലാ ഇല്ലല്ലാഹ് , മുഹമ്മദ് അര്റസൂലുല്ലഹ്</span><span style="color: #141823;">".</span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
സോര്‍സ്:<br />
<span style="line-height: 19.32px;">👉 സാബിയാനുകള് അഥവാ സാബികള് (SABIANISM):</span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
യഹൂദരെയും ക്രൈസ്തവരേയും കൂടെ മറ്റു പാഗന്‍ ആരാധന ക്രമങ്ങളും സ്വീകരിച്ച മറ്റൊരു മത വിഭാഗം കൂടി ഉണ്ടായിരുന്നു , സാബിയന് (SABIANISM) മതം. മിഡിൽ ഈസ്റ്റേൺ പാരമ്പര്യത്തില്‍ മുഹമ്മദിനും ചില നൂട്ടണ്ടുകള്ക്കും മുന്‍പെ ഉള്ള മതം ആണ് ഇക്കൂട്ടര്‍. ഇവരെ പറ്റി ഖുറാനില്‍ പ്രതിപാദിചിരിക്കുന്നതായി പറയപ്പെടുന്നത് സുറ 2:62, 5:69, 22:17. ( ► 22:17 ഇല് :- സത്യവിശ്വാസികള്‍, യഹൂദന്മാര്, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ....എന്ന് പറയുന്നിടത്ത് മജൂസികള്‍ എന്ന് കൂടി ശ്രദ്ധിക്കണം. ) . ചരിത്ര രേഖകളില്‍ നിന്ന് ഇവര്‍ നബാറ്റ്യന് (Nabatean) സംസ്കാരത്തിന്റെ കൂടി ഭാഗ പാത്രം ആയതിനാല്‍, വിഗ്രഹാരാധനയും, പല അന്ധവിശ്വാസങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നതു. യഹൂദരില്‍ നിന്ന് വഴി പിരിഞ്ഞു വിജാതീയരില്‍ അലിയപ്പെട്ടവര് എന്ന് പറയപ്പെടുന്നു. സങ്കീര്‍ത്തനങ്ങള്‍ ഇവര്‍ ഉരുവിട്ടിരുന്നു എന്ന് പറയപ്പെടുന്നു. ബൈബിളില്‍ ഉള്ള പല കാര്യങ്ങള്‍ അവരുടെ മതത്തില്‍ ഉള്‍പ്പെടുത്തുകയും, നോഹയുടെ പരമ്പരയില്‍ നിന്ന് എന്ന് അവകാശപ്പെടുകയും, ഇവര്‍ <span style="line-height: 19.32px;">നക്ഷത്രങ്ങളില്‍ ബന്ധപ്പെടുത്തി കൊണ്ട് </span><span style="line-height: 19.32px;">മാലാഖമാരെ ആരാധിക്കുകയും ചെയ്തിരുന്നു. ഉത്തിര അറേബ്യയില്‍, നബാറ്റ്യന് (Nabatean) സംസ്കാരത്തിന്റെ ഭാഗമായ the Mandaeans and the Harranians ന്റെ ഇടയില്‍ പെട്ട, വെളിച്ചങ്ങളെ ആരാധിക്കുന്ന പാഗാനുകള് എന്നാണു ആധുനിക ചരിത്ര പണ്ഡിതര്‍ ഇവരെ പറ്റി പറയുന്നത്. [0]</span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
<u>സാബികള്ക്കുള്ള വിശ്വാസം: [section CHARACTERISTICS OF THE SABI RELIGION ]</u>[0]<br />
<br />
1) ദൈവത്തെ ദേവരില്‍ ദേവന് ( Rabb al-'alihah) എന്നും ദൈവങ്ങളുടെ ദൈവം എന്നും (ilah al-'alihah ) എന്നും ആണ് വിളിച്ചിരുന്നത്.<br />
2) മാലാഖമാരില്‍ വിശ്വസിച്ചു അവരില്‍ നിന്നും മധ്യസ്ഥത (intercession) യാചിക്കുകയും ചെയ്തിരുന്നു.<br />
3) നോഹയാണ് അവരുടെ ദിന് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. കൂടെ ഇന്നത്തെ ഇസ്ലാം വിശ്വസിക്കുന്ന പോലെ യൂദ/ക്രൈസ്തവ/മറ്റു പല മതങ്ങളിലെയും പ്രവാചകരെ അവര്‍ വിശ്വസിച്ചിരുന്നു എന്നും പക്ഷെ മുഹമ്മദില്‍ വിശ്വസിക്കുന്നില്ല. കൂടെ മുഹമ്മദിനെ മുദ്രയായി കണക്കാക്കുന്നുമില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
<u>ഇവരുടെ ഏറ്റവും പ്രധാനപെട്ട വിശ്വാസ സംഹിതകള്‍ എന്താണെന്ന് നോക്കിയാല്‍</u> :<br />
<br />
1) അവര്‍ വിശ്വാസ പ്രക്യാപനം നടത്തുന്നത് ; "ലാ ഇലാ ഇല്ലല്ലാഹ്; La ilahah il Allah (there is no god but Allah)" എന്ന് പറഞ്ഞു കൊണ്ടാണ്.[0*]<br />
2) അവര്‍ക്ക് 5 നേരം നമസ്കാരങ്ങള്‍ ഉണ്ട്. (though Zohar can join Asr while Maghrib can join Isha giving the appearance of three).<br />
3) ലുണാര്‍ മാസങ്ങളില്‍ ആചരിച്ചു പോന്നു 30 ദിവസം നോമ്പ് എടുക്കുകയും ചെയ്തിരുന്നു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ആയതിനാല്‍: മേല്‍ പറഞ്ഞ സാബിയനുകളുടെ, വിശ്വാസ പഖ്യാപനം അതേപടി എടുത്തു എന്നിട്ട് അല്ലാഹുവിന്റെ കൂട്ടത്തില്‍ കൂടെ തന്നെയും ചേര്‍ത്തു, "മുഹമ്മദ് അര്റസൂലുല്ലഹ്" ആക്കി, മുഹമ്മദ് ശഹാദ്ദത്ത് ഉണ്ടാക്കി. ഇതാണ് പ്രഥമ തൂണ് ഇസ്ലാമിന്റെ.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
<b>2) നിസ്കാരം അഥവാ സ്വലാത്ത്:</b><br />
●●●●●●●●●●●●●●●●●●●●●●●●●●●●●●<br />
അഞ്ചു നേരം നിസ്കാരം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
സോര്‍സ്: യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും (ചില സഭകളില്‍ ഇന്നും) 7 നേരം നമസ്കാരങ്ങള്‍ ഉണ്ട് എന്ന് അറിയാമല്ലോ. അതില്‍ നിന്ന് പകര്‍ത്തിയ സാബിയനുകളെ അവരുടേതായി 5 നമസ്കാരങ്ങള്‍ ആചരിക്കുമ്പോള്‍, ഇവരില്‍ നിന്ന് അതേപടി പകര്‍ത്തി ഇസ്ലാം ഇത് ആചരിചു പോരുന്നു.</div>
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
<span style="color: #141823;">ആയതിനാല്‍: സ്വലാത്ത് സബിയനുകളില് നിന്ന് പകര്‍ത്തി എന്നും കൂടെ അല്ലാഹുവിന്റെ ആയത്തു തള്ളിയെന്നും കാണാം. </span><br />
<br />
<i><span style="color: blue;">►ഖുര്‍ആന്‍ 24:58 സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവ ( അടിമകൾ ) രും, നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദർഭങ്ങളിൽ നിങ്ങളോട് ( പ്രവേശനത്തിന് ) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് ( ഉറങ്ങുവാൻ ) നിങ്ങളുടെ വസ്ത്രങ്ങൾ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദർഭങ്ങളത്രെ ഇത്.◄</span></i></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
<b>5 നേരം നിസ്കരിക്കാന്‍ അള്ളാഹു പറഞ്ഞതായി ഖുറാനില്‍ എവിടെയും ഇല്ല</b>. ഉള്ളത് 3 നേരം നിസ്കരിക്കാന്‍ ആണ്. പിന്നെ ഉള്ള ഹദിസില് അള്ളാഹു പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് (അള്ളാഹു പറഞ്ഞത് ഖുറാനില്‍ അല്ലെ വരേണ്ടത്?) മുഹമ്മദ് സ്വഗ്ഗത്തില്‍ മൂസയോട് നടത്തുന്ന സംസാരമാണ്. സ്വര്‍ഗ്ഗയാത്ര സ്വപ്നത്തില്‍ ആണ് എന്ന് കരുതുന്നവര്‍ ആ കഥ കേട്ട് വിശ്വസിച്ചു അല്ലാഹുവിന്റെ ഖുറാനിലെ വാക്കുകളെ ഹദിസ് പ്രകാരം തള്ളുന്ന മുഹമ്മദീയരെ ഇന്ന് കാണാം പലയിടത്തും. (ശിയക്കാര് പക്ഷെ 3 നേരം നിസ്കരിച്ചു അല്ലാഹുവിനെ അനുസരിക്കുന്നു എന്ന് തോന്നുന്ന്നു)</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<b>3) നോമ്പ് അഥവാ സൌം:</b><br />
●●●●●●●●●●●●●●●●●●●●●●●●●<br />
റമളാന്‍ മാസത്തില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ ഭക്ഷണ പാനീയങ്ങള്‍ വര്‍ജ്ജിച്ചു നോമ്പ് എടുക്കുക.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
സോര്‍സ്: സാബിയനുകള്‍ , ലുണാര്‍ മാസങ്ങളില്‍ ആചരിച്ചു പോന്നു 30 ദിവസം നോമ്പ് എടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരാചാരം മേല്‍ പറഞ്ഞ സാബിയനുകള്‍ മാത്രമല്ല, മറ്റു പല അറേബ്യന്‍ സംസ്കാരങ്ങളിലും ഉണ്ടായിരുന്നു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<b>4) സക്കാത്ത് അഥവാ ദാനങ്ങള്‍</b><br />
●●●●●●●●●●●●●●●●●●●●●●●●●●●●●●●●</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
സോര്‍സ്: ഇസ്ലാമിന് മുന്‍പേ പല സമൂഹങ്ങളും ഇവ ചെയ്യാറുണ്ടായിരുന്നു. ഇവിടെ പക്ഷെ റംസാന് മാസത്തില്‍ ഇങ്ങനെ നല്കുന്ന പക്ഷം പലയിരട്ടി എന്നും കൂടാതെ , ദാനം ചെയ്യുന്നത് അവന്റെ മനസ്സിന്റെ അലിവുകൊണ്ടല്ല മറിച്ചു തന്റെ കാര്യം സ്വര്‍ഗ്ഗത്തില്‍ കുശാലക്കാം എന്ന സ്വാര്‍ത്ഥത കൊണ്ട് ചെയ്താല്‍ അവനു പ്രതിഫലം കിട്ടും.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
മുആവിയ ഇബ്ന് ഹയ്ദഹ് നിവേദനം: അല്ലാഹുവിന്റെ (സ) പറഞ്ഞു: " ഓരോ നാല്പതു മേയുന്ന ഒട്ടകങ്ങള്‍ക്കും, ഒരു പെണ്-ഒട്ടകത്തെ വീതം അതിന്റെ മൂന്നാം വര്‍ഷത്തില്‍ ദാനമായി നല്‍കണം. ഒട്ടകങ്ങള്‍ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിറുത്തപ്പെടുന്നതല്ല. ആരെങ്കിലും പ്രതിഫലം ലക്കാകി സക്കാത്ത് നല്കുകയാണെങ്കില് , അവനു പ്രതിഫലം ലഭിക്കും...(He who pays zakat with the intention of getting reward will be rewarded. ) " (സുനന് അബു-ദാവുദ് പുസ്തകം 78: 1570)[4]</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ലാഭേച്ഛയോടു കൂടിയുള്ള ദാനം!</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<b>5) ഹജ്ജ് അഥവാ മേക്ക-കഅബ സന്ദര്‍ശിച്ചു കൊണ്ട് തീര്‍ഥയാത്ര:</b><br />
<span style="line-height: 19.32px;">●●●</span><span style="line-height: 19.32px;">●●●</span><span style="line-height: 19.32px;">●●●</span><span style="line-height: 19.32px;">●●●</span><span style="line-height: 19.32px;">●●●</span><span style="line-height: 19.32px;">●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●</span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
കാബയെ പ്രദിക്ഷണം വെക്കുക കഅബയുടെ മേല്‍ ഉള്ള കറുത്ത കല്ലില്‍ ചുംബിക്കുക. സാഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ ഓടുക, മിനയിലെ കല്ലേറല്‍, അല്ലാഹുവിനു വേണ്ടിയുള്ള മൃഗബലി തുടങ്ങിയവയാണ് പരിപാടി ഇനങ്ങള്‍.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
സോര്‍സ്:<br />
👉 സെബീനുകള്‍ അഥവാ സെബെയര്(Sabaeans):<br />
സാബിയനുകള്‍ പോലെ, മറ്റൊരു വിഭാഗം ഉണ്ട്, അവര്‍ അറേബ്യന്‍ ഭാഷ സംസരികുന്ന സെബീനുകള്‍ ആണ്. സേബ രാജ്ഞിയുടെ ആളുകള്‍ എന്നാണ് ചരിത്രവും ഇവരെ കുറിച്ച് പരാമര്‍ശിക്കുന്നതും. ഇവരെ തന്നെയാണ് ഖുറാനിഇല് 2 ഇടത്ത് ( സുറ 27ലും 34ലും) സുലൈമാന്‍ നബിയുടെ കാലത്ത് , people of saba ആയി പ്രതിപാദിക്കുന്നതും എന്നും ഇസ്ലാമിക പണ്ഡിതര്‍. ഇവരെ കുറിച്ചുള്ള ചരിത്ര രേഖകളില്‍ നിന്ന് ഇവരുടെ ദൈവ/മത സങ്കല്പങ്ങള് നമുക്ക് മനസ്സിലാക്കാം. ഇവര്‍ക്ക് അനേകം ആരാധ്യദൈവങ്ങള് ഉണ്ടായിരുന്നു, അതില്‍ ശാംസ (Shams goddess) എന്ന സൂര്യ ദേവതയും, അഷ്തര്‍ അഥവാ അല്‍-മകഹ് (Al-maqah or Athtar (South Arabia); Ashtar (Moab)) എന്ന പ്രധാന ദേവനായ ശുക്രനും ( Venus, the morning and evening star) ആയിരുന്നു പ്രധാനപ്പെട്ടവര്‍[1] . അഷ്തര്‍ ( ശുക്രന്റെ)യുടെ മകള്‍ ആയിരുന്നു , ഹുബാസ് (Haubas) അഥവാ സിന് എന്ന ചന്ദ്രദേവത. ചില രേഖകളില്‍ അഷ്തര്ന്റെ അമ്മയായി കണക്കാക്കുന്നത് സൂര്യ ദേവതെയാണ്. ഇവരുടെ ഈ ദൈവങ്ങളെ കൂടാതെ മറ്റൊരു പ്രധാന ദൈവം കൂടി ഉള്ളതായി പറയപ്പെടുന്നു രേഖകളില്‍ നിന്ന് മേല്‍ പറഞ്ഞവയെല്ലാം പ്യില്മരയിലെ ബാല്‍-ശമയിം (temple of ba'al) ന്റെ കീഴില്‍ വരുന്നതായി പറയപ്പെടുന്നു. [2] ഇവയെ കൂടാതെ സെബീനുകള്‍ മേല്‍ പറഞ്ഞ ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും മറ്റുമായി, അവരുടെ തീര്‍ഥാടന മാസമായ Dhu Hijjatan-ഇല് ഹജ്ജ് അനുഷ്ടിക്കാരുണ്ടായിരുന്നു. (the Sabaean pilgrim month, Dhu Hijjatan, is the northern Dhu'l-Hijja). ഇവരെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ആണ് എന്തിനു ഖുറാനില്‍ ഇങ്ങനെ ഒരു ആയത്ത് എഴുതേണ്ടി വന്നു എന്ന് മനസ്സിലാകുകയുള്ളൂ.</div>
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
<span style="color: blue;">►ഖുറാന് 2:158 തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന് ഹജ്ജോ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ◄</span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അതായതു ഒരു നാളില്‍, ഇതെല്ലം സെബീനുകള്‍ പോലെ മറ്റു പല ബഹുദൈവ വിശ്വാസികളുടെ കീഴ്വഴക്കങ്ങള് ആയുന്നു. ഹുബാളിനും, മറ്റു ദേവ/ദേവതമാര്ത്ക്കും വേണ്ടി നടത്തിയിരുന ആചാരം അതെ പടി ഇസ്ലാം അനുകരിച്ചു. ശേഷം അതില്‍ തെറ്റില്ലെന്ന് വരുത്താന്‍ വീണ്ടും ആയത്ത് ഇറങ്ങേണ്ടി വന്നു എന്ന് സാരം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനായ മുഹമ്മദ് ശുക്രിയുടെ അല്‍-അലുസിയുടെ വാക്കുകള്‍ കാണുക:</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
"The Arabs during the pre-Islamic period used to practice certain things that were included in the Islamic Sharia. They, for example, did not marry both a mother and her daughter. They considered marrying two sisters simultaneously to be a most heinous crime. They also censured anyone who married his stepmother, and called him dhaizan. They made the major [hajj] and the minor [umra] pilgrimage to the Ka'ba, performed the circumambulation around the Ka'ba [tawaf], ran seven times between Mounts Safa and Marwa [sa'y], threw rocks and washed themselves after intercourse. They also gargled, sniffed water up into their noses, clipped their fingernails, plucked their hair from their armpits, shaved their pubic hair and performed the rite of circumcision. Likewise, they cut off the right hand of a thief.<br />
:—Muhammad Shukri al-Alusi, Bulugh al-'Arab fi Ahwal al-'Arab, Vol. 2, p. 122</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<u>മേല്‍ പറയുന്നതില്‍ നിന്ന് സബീനുകള് </u><br />
1) ഹജ്ജു അനുഷ്ടിക്കാറുണ്ട് ഇസ്ലാമിനും വളരെ മുന്നേ തന്നെ<br />
2) ഉംറയും, തവ്വാഫും ചെയ്യാറുണ്ട്<br />
3) ഏഴു വട്ടം സാഫയുടെയും മാര്‍വയുടെയും ഇടയില്‍ ഓടാറുണ്ട്<br />
4) കല്ലെറിയല്‍ കര്‍മ്മം നടത്താറുണ്ട്<br />
6) വെഴ്ചകല്ക്കുശേഷം കുളിക്കുകയും,<br />
7) കൊപ്പിളിക്കുകയും<br />
8) നസ്യം/വെള്ളം മൂക്കില്‍ വലിച്ചു കയറ്റല്‍ ചെയ്യാറുണ്ട്<br />
9) നഖം മുറിക്കുകയും,<br />
10) കക്ഷരോമം പറിക്കുകയും,<br />
11) ഗുഹ്യരോമം വടികുകയും<br />
12) സുന്നത്തും<br />
കൂടെ ഇസ്ലാമിക വിശ്വാസപ്രകാരം അവര്‍ കള്ളന്റെ കൈപത്തി വെട്ടിമാറ്റാറുമുണ്ടായിരുന്നു.<br />
റെഫരേന്സ് [3]</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
എത്രയോ ആചാരങ്ങളും നിയമങ്ങളും ഈ ജനതയില്‍ നിന്ന് പകര്‍ത്തി എന്ന് മനസ്സിലാക്കാം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇതുപോലെ സാത്താന് ആരാധകരെ പോലും കോപ്പി അടിച്ചു വെച്ച ഒരാളെ പ്രവാചകന് എന്നു മുഹമ്മദര്‍ വിളിച്ചോളു അത് നിങ്ങളുടെ അവസ്ഥ, മറ്റുള്ളവരുടെ മുന്നില്‍ വന്നു അവരുടെ വിശ്വാസത്തെ അധിക്ഷേപിച്ചു ഇങ്ങേരെ മാത്രം ഇങ്ങനെ പുകഴ്ത്തരുത്. മറ്റുള്ളവരുടെ എല്ലാ വിശ്വസങ്ങളും തെറ്റാണു എന്നും പറഞ്ഞു വരുന്നതിനു മുന്‍പ് ഇതുപോലെ മുഹമ്മദ് കെട്ടിച്ചമച്ച കെട്ടുകഥകള്‍ അവയുടെ ആചാരങ്ങള്‍ മുതലായവയുടെ നിജ സ്ഥിതി മനസ്സിലാക്കിയിരിക്കണം. അല്ലെങ്കില്‍, ഇപ്പോള്‍ നിങ്ങള്‍ വന്നു മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ട് "സ്വയം" പുകഴ്തുമ്പോള്‍ ആളുകള്‍ നിങ്ങളെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് ചിരിക്കും.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാ "യഥാര്‍ത്ഥ പാഗന്‍ അചാരങ്ങളുടെ ഇസ്ലാം" എന്ന്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
റഫറന്‍സ്:<br />
[0] <a href="http://www.worldlibrary.org/Article.aspx?Title=Sabianism" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank">http://www.worldlibrary.org/Article.aspx?Title=Sabianism</a><br />
[0*]<a href="https://www.facebook.com/l.php?u=https%3A%2F%2Fen.wikipedia.org%2Fwiki%2FSabians&h=1AQFsAUiQAQHGcX-rjtYKBpBAVobeOQzrKmbj_S_kTFcx5A&enc=AZOLWGADbbIeQyPvoSlXiP5O6nsg-UW18cNfyt9N4iTO9SpFjeeEGxJU3JRsPG7ALl0vc_N9sxlhchMtMu6WuuC74m7cwr3Oob2GtL4L14BlKDyYeU1xCAVVsYO4epFF08fA69707mvVOAkymFuLYbqx-3roH2ixpSwICFwWGPEddQ&s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank">https://en.wikipedia.org/wiki/Sabians</a><br />
[1] സാത്താന്‍ന്റെ നിര്‍വചനം ബൈബിളില്‍ Isaiah 14:12 How you have fallen from heaven, morning star, son of the dawn! You have been cast down to the earth, you who once laid low the nations!<br />
[2] <a href="https://www.facebook.com/l.php?u=https%3A%2F%2Fen.wikipedia.org%2Fwiki%2FBaalshamin&h=8AQE3wWHqAQFpUM8SgWMxEXasIXMbPHizO-krbeyanQ2rDA&enc=AZN9bpGGEWlcnC0LCuUISFtDwmXVLWdoNrFku4K2GjwOeG7Pe3MdNIM2WTofkU_opRLbOphYm73LMRcsbX6yrB35zF-_XyRaBTWmu74J8UyZkysvF-zPAxvCxvhk7jhT1X0rV6yH0CJEBReihNUPpKJvDhflN_rzeAAWm2-_x0tV6g&s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank">https://en.wikipedia.org/wiki/Baalshamin</a><br />
[3] <a href="https://www.facebook.com/l.php?u=https%3A%2F%2Fen.wikipedia.org%2Fwiki%2FSabaeans&h=XAQG-5Ew0AQGAwN7rN9rAdnadti16x3EPphr9QU_KnxTLbw&enc=AZODy-EZS8i4YdKxiWmV9V0Z6D0lR2rLaMUEFxry9-_KtL5pCOeRvcrpXvp2JGYBEPYMdYakMZW7oead6h-8-YOBBUxRpPiAP9sZVdLvVe526_os_v2U98ht4hI27rLAa_dBj3SPoM0pALHS46gzK4dGHLW5y4lrNKY5F9RPAo3fLg&s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank">https://en.wikipedia.org/wiki/Sabaeans</a><br />
<a href="http://l.facebook.com/l.php?u=http%3A%2F%2Fwww.theodora.com%2Fencyclopedia%2Fs%2Fsabaeans.html&h=fAQFibwSxAQHHxGgjC6N66HHwWwvxXr3enl98-8kypewsDA&enc=AZMWHRvVEiKR_gucwx9i6WQW6kAEfvUQSk7XEHulwLe6nASLDZTuuPh_8gZr5HpmLNg5MbdNaM7J0BuaKKqoc88qQ4LfUFS2b3H0-PkNyOguiq0m9UVlTs4ZRfJPOaa87oXqtuAV4-QDVI12NF9DRwlVO31FN5nr6PsVjrl1Si-tYQ" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank">http://www.theodora.com/encyclopedia/s/sabaeans.html</a><br />
[4] <a href="http://l.facebook.com/l.php?u=http%3A%2F%2Fsearchtruth.com%2Fbook_display.php%3Fbook%3D9%26translator%3D3%26start%3D0%26number%3D1570%231570&h=sAQHg-TIWAQGLN5Xl3xnXQuDQF5E2o_DQJwsSvKtXitzsWA&enc=AZNJHsN7dOfYixFBuS-MBW4_LUBODkJtyH5rr--MDF-Rz7bb_QyZl2bOtNdk0UDj6lf__gqNTGqrLz1Vsg25kIiS5v1ZQR8w2sdLxovxxGKeEesPlniG_DScnKPkcSD8YZVMVDtMN44A0fjsaSz5-c-KJBLv9rj3YzxKVKsobRLzzw&s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank">http://searchtruth.com/book_display.php…</a></div>
<div style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-top: 6px;">
<a class="_58cn" data-ft="{"tn":"*N","type":104}" href="https://www.facebook.com/hashtag/zm?source=feed_text" style="color: #3b5998; cursor: pointer; text-decoration: none;"><span aria-label="hashtag" class="_58cl" style="color: #627aad;">#</span><span class="_58cm">ZM</span></a></div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-58719088407384199742016-04-01T08:25:00.000-07:002016-04-07T01:44:42.771-07:00ഖലിഫ ഉമറിന്റെ ഉടമ്പടി<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
( Pact of Umar )</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5YMVX-2ejTg_XCWRwdyouvCLCwSY-RcvePOUkjc0TL3gtkPt1I1fWRSn0LfDbEPwjoAjgaX6tOEDFDMlVGhyphenhyphenJK2QzzCcjw6sdAbyu0Xq2UofhUIz38GL6GkYdLNqvGs4wqC6YDr3ceOo/s1600/9c2fb6313a89cb18135ca4a79f80b685.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5YMVX-2ejTg_XCWRwdyouvCLCwSY-RcvePOUkjc0TL3gtkPt1I1fWRSn0LfDbEPwjoAjgaX6tOEDFDMlVGhyphenhyphenJK2QzzCcjw6sdAbyu0Xq2UofhUIz38GL6GkYdLNqvGs4wqC6YDr3ceOo/s320/9c2fb6313a89cb18135ca4a79f80b685.jpg" width="320" /></a></div>
<br />
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളും ജീവിക്കുന്നത് സ്വര്‍ഗ്ഗതുല്യം ആയിരുന്നു പണ്ട്, ഇനിയും അങ്ങിനെ തന്നെ ആവും എന്ന് വാ തോരാതെ സംസാരിക്കുന്ന ദാവക്കാർ മനപൂര്‍വം മറച്ചുപിടിക്കുന്ന ഒരു സത്യമാണ് ഇവിടെ അനാവരണം ചെയുന്നത്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികൾ (ധിമ്മികൾ ) പാലിക്കേണ്ട നിയന്ത്രണങ്ങളും അവകാശങ്ങളും ആണ് ഈ "Pact of Umar " കൊണ്ട് ഉദ്ദേശിക്കുന്നത്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
മുഹമ്മദ് നബിയുടെ മരണശേഷം സമീപ രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി അവയെ ഇസ്ലാമിക വല്ക്കരിച്ചു മുന്നേറിയ ഖലിഫ ഉമ്മര്‍ ദാമാസ്കസ്സിലെ ക്രിസ്ത്യനികല്ക്ക് , തുടര്‍ന്നും ക്രിസ്ത്യാനിയായി (ധിമ്മി)തന്നെ ഇസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഏര്‍പ്പെടുത്തിയ ഇസ്ലാമിക നിയമ ചട്ടങ്ങലാണ് മേല്‍പ്പറഞ്ഞ ഉടമ്പടി ( ഉമയ്യാദ് ഖലീഫ ഉമര്‍ രണ്ടാമന്റെ കാലത്താണ് ഈ ഉടമ്പടി സ്ഥാപിച്ചത് എന്ന് മറ്റൊരു വാദവും ഇസ്ലാമിൽ ഉണ്ട് )</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്ലാമിക ശരിയത്ത് നിയമത്തിൽ ചെർക്കപ്പെട്ടിട്ടുള്ള ഈ ഉടമ്പടി എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് എല്ലാ ക്രിസ്ത്യാനികളുടെയും കടമയാണ്..</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<b><u>ഉടമ്പടി വായിക്കാം..</u></b></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
1- ക്രിസ്ത്യാനികളുടെ സംരക്ഷണം ഇസ്ലാമിക ഭരണാധികാരിയുടെ ചുമതല മാത്രം ആണ്..</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
2- പുതിയ ആരാധനാലയങ്ങൾ, പള്ളികൾ, ധ്യാന കേന്ദ്രങ്ങൾ, സെമിനാരികൾ എന്നിവ നിര്‍മ്മിക്കുവാൻ പാടില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
3- മുസ്ലിമുകൾ വസിക്കുന്ന പ്രദേശങ്ങളില പുരാതന പള്ളികൾ പുനര്‍നിര്‍മ്മിക്കാൻ പാടില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
4- ക്രൂശിതരൂപം പള്ളികളിലോ മണിഗോപുരങ്ങളിലോ സ്ഥാപിക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
5- വിശ്രമിക്കണം എന്ന് തോന്നിയാൽ, ക്രിസ്ത്യൻ പള്ളികളിൽ യഥേഷ്ടം കയറിച്ചെല്ലാൻ മുസ്ലിമുകല്ക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്, അവരെ ചോദ്യം ചെയ്യാൻ പാടില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
6- പള്ളി മണി മുഴക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
7- ഉച്ചത്തിൽ പ്രാർഥിക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
8- ക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളെ ഇസ്ലാമിക വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
9- ബൈബിൾ, പ്രാര്‍ഥനാ പുസ്തകങ്ങൾ, മത ചിഹ്നങ്ങൾ , ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ആലേഖനം ഉള്ള വസ്ത്രങ്ങളുടെ ധാരണം എന്നിവ പാടില്ല, പ്രത്യേകിച്ചും മുസ്ലിമുകൾ സഞ്ചരിക്കുന്ന വഴികളിലും കച്ചവട സ്ഥലങ്ങളിലും</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
10- ഓശാന, ഈസ്റെർ , ക്രിസ്തുമസ് തുടങ്ങിയ ക്രിസ്ത്യൻ വിശ്വാസ ആഘോഷങ്ങലുമായി ബന്ധപ്പെട്ട പ്രദക്ഷിണങ്ങള്‍ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
11- ശവസംസ്കാര ശുശ്രൂഷകൾ നിശബ്ദമായി നടത്തണം</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
12- മുസ്ലിമുകളുടെ ഭൂമിക്കരികെ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
13- പന്നിയെ വളർത്താൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
14- മുസ്ലിമുകൾക്ക് മദ്യം വിലക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
15- ഇസ്ലാമിനെതിരെയോ, ഇസ്ലാമിക ഭരണകൂടത്തിനു എതിരെയോ ശബ്ടിക്കുന്നവർക്ക് സംരക്ഷണമോ അഭയമോ നല്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
16- ഇസ്ലാമിനെ കുറിച്ചോ മുസ്ലിമിനെ കുറിച്ചോ കള്ളം പറയാൻ പാടില്ല.(പറയുന്നതോ കള്ളമോ സത്യമോ എന്ന് മുസ്ലിമുകൾ തീരുമാനിക്കും )</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
17- മുസ്ലിമുകളോട് പൂർണ വിധേയത്വം ഉണ്ടായിരിക്കണം, ഒരു മുസ്ലിം ഇരിക്കണം എന്ന് ആഗ്രഹിച്ചാൽ സ്വന്തം ഇരിപ്പിടം ക്രിസ്ത്യാനി (ധിമ്മി ) ഒഴിഞ്ഞു കൊടുക്കണം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
18- ക്രിസ്ത്യൻ മതവിശ്വാസം പ്രചരിപ്പിക്കാനൊ, മുസ്ലിമുകളെ അതിലേക്ക് ആകര്ഷിക്കാണോ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
19- അഥവാ, ക്രിസ്ത്യാനി ആവാൻ ഒരു മുസ്ലിം ആഗ്രഹിച്ചാൽ തന്നെ അത് നടപ്പാക്കാൻ പാടുള്ളതല്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
20- കേശാലങ്കാരം, ആഭരണങ്ങൾ, വസ്ത്ര ധാരണം എന്നിവയിൽ മുസ്ലിമുകളുമായി സാമ്മ്യത പുലർത്തരുത് . മുസ്ലിം പേരുകൾ സ്വീകരിക്കരുത്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
21- പൊതുസമൂഹത്തിൽ തങ്ങള്‍ ധിമ്മികലാണ് എന്ന് വ്യ്ക്തമാകുവാൻ അരയിൽ നീല നിറമുള്ള അരപ്പട്ട കെട്ടണം, അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടമോ പണ്ടിതാരോ അനുശാസിക്കുന്ന വസ്ത്രധാരണം നടത്തണം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
22- മുസ്ലിമുകല്ക്കായി നിഷ്ക്കര്‍ഷിച്ചിട്ടുള്ള മൃഗങ്ങളുടെ മേൽ സവാരി നടത്തണോ ജീനി ഉപയോഗിക്കുവാനോ പാടില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
23- ഇസ്ലാമിക ഉപചാര നാമങ്ങൾ ഉപയൊഗീക്കാൻ പാടില്ല ( സാഹിബ്, ഷൈഖ്,ജനാബ് എന്നിങ്ങിനെ )</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
24- ഇസ്ലാമിക മുദ്രണങ്ങലോ കൊത്തുവേലകളോ പരിശീലിക്കാനോ ഉപയോഗിക്കാനോ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
25- ആയുധങ്ങൾ കൈവശം വെയ്ക്കാനോ അത് ഉപയോഗിക്കുന്നത് പരിശീലിക്കാനോ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
26- കുട്ടികളെ ഖുർആൻ പഠിപ്പിക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
27- ഒരു മുസ്ലിം വഴിപോക്കാൻ ആവശ്യപ്പെട്ടാൽ അയാള്‍ക്ക് 3 ദിവസത്തേക്ക് താമസവും ഭക്ഷണവും മറ്റും നല്‍കണം</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
28- മുസ്ലിം അടിമയെ വാങ്ങാൻ അനുവാദം ഇല്ല (പരിചാരകരായി -housemaid മുസ്ലിമുകളെ നിയമിക്കാൻ പാടില്ല എന്ന് വിവക്ഷ )</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
29- മുസ്ലിമുകല്ക്കായി നിശ്ചയിച്ച അടിമകളെ സ്വന്ത്തമാക്കാൻ അവകാശമില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
30- മുസ്ലിമുകളെ ജോലിക്കാരായി നിയമിക്കാനോ അവരെ ഭരിക്കാനോ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
31- മുസ്ലിമിനെ തല്ലാനോ ശാസിക്കാണോ പാടില്ല (മുസ്ലിം എന്ത് കുറ്റം ചെയ്താലും ). അഥവാ അങ്ങിനെ ചെയ്താൽ ധിമ്മി എന്നാ പരിഗണന രദ്ദാകും (കൊന്നു കളയും എന്ന് വിവക്ഷ )</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
32- സ്ഥലത്തെ ഏറ്റവും ഉയരം കുറഞ്ഞ മസ്ജിദിനെ കാലും താഴ്ത്തി മാത്രമേ ക്രിസ്ത്യൻ പള്ളികൾ നിലനില്ക്കാൻ പാടുള്ളൂ (ഈ പേരില്‍ ഇസ്ലാമിക രാജ്യങ്ങളിൽ അനേകം പള്ളികളുടെ മിനാരങ്ങൾ പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട് )</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
33- മുസ്ലിമുകളുടെ ഭവനങ്ങളുടെ അതെ ഉയരത്തിലും വിസ്തീര്ന്നത്തിലും വീട് വെയ്ക്കാൻ പാടില്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
34- സ്വന്തം വീടിന്റെ പൂമുഖ വാതിൽ ഉയരം കുറച്ചുമാത്രമേ സ്ഥാപിക്കാവൂ,<br />
ഓരോ ധിമ്മിയും സ്വ ഭവനത്തിൽ കുനിഞ്ഞുകൊണ്ട് മാത്രമേ പ്രവേശിക്കാവൂ, അത് ധിമ്മികൾ എന്നാ അവരുടെ താഴ്ന്ന നിലവാരത്തെ ഒര്മ്മപ്പെടുതാൻ വേണ്ടി ആണ്..</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
_____</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇത്രയും ആണ് പ്രധാന നിബന്ധനകൾ.<br />
ഇതൊനോട് കൂട്ടിച്ചേർത്ത് പല ഉപനിയമങ്ങളും പിന്നീട് ഇസ്ലാമിക ഭരണാധികാരികൾ കൊണ്ടുവന്നിട്ടുണ്ട്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്ലാമിക ശരിയത്ത് നിയമത്തിൻ കീഴിൽ ഒരു ക്രിസ്ത്യാനി ജീവിക്കണമെങ്കിൽ ഈ പറഞ്ഞ നിയമങ്ങൾ (ചുരുങ്ങിയത് ) പാലിച്ചേ പറ്റൂ</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇനി,</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഒരു മുസ്ലിമിന്റെ ആക്രമണത്തിൽ ഒരു ധിമ്മി മരിച്ചാലോ...?</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഹദീസ് വായിക്കാം..</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
Narrated 'Amr b. Suh'aib:<br />
On his father's authority, said that his grandfather reported that the value of the blood-money at the time of the Messenger of Allah (ﷺ) was eight hundred dinars or eight thousand dirhams, and the blood-money for the people of the Book was half of that for Muslims.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
Reference : Sunan Abi Dawud 4542<br />
In-book reference : Book 41, Hadith 49</div>
<br />
Ref : <a href="https://en.wikipedia.org/wiki/Pact_of_Umar">https://en.wikipedia.org/wiki/Pact_of_Umar</a> (കടപ്പാട് Daniel Jeevan)<br />
<br />
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com1tag:blogger.com,1999:blog-8464448352465209509.post-92068344618952144132016-03-28T09:25:00.003-07:002016-03-30T01:22:56.685-07:00തട്ടിക്കൊണ്ടു പോകുക-മോചനദ്രവ്യം ആവിശ്യപ്പെടുക<div dir="ltr" style="text-align: left;" trbidi="on">
<div class="" data-block="true" data-editor="ckmdp" data-offset-key="fln52-0-0" style="background-color: white;">
<div class="_1mf _1mj" data-offset-key="fln52-0-0" style="direction: ltr; position: relative;">
<span style="font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><span style="color: purple;">തട്ടിക്കൊണ്ടു പോകുക-മോചനദ്രവ്യം ആവിശ്യപ്പെടുക, തലവെട്ടുക (പിരടികളില്‍) , അടിമകള്‍ ആക്കുക എല്ലാം കിത്താബ് പഠിപ്പിച്ചത് അതെ പഠി അന്വര്‍ത്ഥമാക്കുന്ന അനുയായികള്‍. കാഫിര്‍ ആയ ഒരു വൈദീകനെ തട്ടിക്കൊണ്ടു പോയി, മോചനദ്രവ്യം അവിശ്യപ്പെടുന്നു. [അതോ ക്രൂശേറ്റ്കയോ പിരടിക്ക് വെട്ടുകയോ ചെയ്തോ?]:-</span><span style="color: #141823;">
☀</span><span style="color: red;"> ഖുര്‍ആന്‍ 47:4:-
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. </span><span style="color: #141823;">
ഇസ്ലാം യുദ്ധത്തില്‍ ( അല്‍-ബദര്‍) ഏര്‍പ്പെട്ട സമയത്താണ് ഈ ആയത്ത് ഇറങ്ങിയത് എന്ന് മുഹമ്മദര്‍ പറയുന്നു. പക്ഷെ ഇസ്ലാം യുദ്ധത്തിലല്ലാതെ ഇരിക്കുന്ന സമയം എപ്പോള്‍ ആണ് എന്ന് തിരിച്ചറിയാന്‍ പ്രയാസം ആണ്.
☀</span><span style="color: red;"> ഖുറാന് 2:193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. </span><span style="color: #141823;">
☀ </span><span style="color: red;">ഖുറാന് 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.</span><span style="color: #141823;">
<b><u>ലോകാവസാനം വരെ, അതായത് അമുസ്ലിങ്ങള്‍ ലോകത്ത് ഇല്ലാതാകും വരെ മുസ്ലിങ്ങള്‍ യുദ്ധത്തില്‍( 8:39 2:93) ആണ് എന്നാണ് ഖുറാനില്‍ നിന്നും മനസ്സിലാക്കുന്നത്.</u></b> രാഷ്ട്രീയം മതത്തില്‍ കലര്‍ത്തിയ ഒരു തത്വസംഹിതയാണു ഇസ്ലാം. തന്മൂലം, മുസ്ലിങ്ങള്‍ എവിടെയെല്ലാം അസഹിഷ്ണുതയാല്‍ യുദ്ധത്തില്‍ ഏര്പ്പെടുന്നുവോ, ലോകത്താകമാനം ഉള്ള മുസ്ലിങ്ങള്‍ അവരോടു ഐക്യധാര്ദ്ദ്യം പ്രഖ്യാപിച്ചു യുദ്ധം ചെയ്തേ തീരൂ,
യുദ്ധത്തിനു പോകാത്ത മുസ്ലിങ്ങളെ നരകത്തില്‍ ഇടുമെന്ന് അള്ളാഹു പറയുന്നു :
☀</span><span style="color: red;"> ഖുറാന് 9:39 നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന് പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
</span><span style="color: #141823;">
അല്ലെങ്കില്‍ യുദ്ധം ചെയ്യുന്ന മുസ്ലിങ്ങള്‍ക്ക്, മറ്റു മുസ്ലിങ്ങള്‍ യുദ്ധ-സാമഗ്രികളും, സംഭാവനയും ചെയ്യണം.
☀<b> യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താം:-</b>
</span><span style="color: blue;">സൈദുബ്നു ഖാലിദ് (റ) പറയുന്നു: തിരുമേനി അരുളി: ‘ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്താല്‍ ആ സംഭാവന വഴി അവന് യുദ്ധത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അപ്രകാരം തന്നെ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്റെ കുടുംബത്തിലിരുന്നു, മുസ്ലീമിന്റെ താല്പര്യങ്ങള് നല്ല നിലക്ക് ഒരാള്‍ സംരക്ഷിച്ചു കൊണ്ടിരുന്നാല്‍ അവനും യുദ്ധത്തില്‍ പങ്കെടുത്തവനാണ്.’ (സഹീഹുല്‍ ബുഖാരി, അധ്യായം 58, 1192, പേജ് 616)</span><span style="color: #141823;">
ഇപ്പോള്‍ മനസ്സിലായല്ലോ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് പാകിസ്ഥാന് എന്തിനു സഹായം നല്കുന്നു. സൗദി, തുര്‍ക്കി പോലെയുള്ള രാജ്യങ്ങള്‍ എന്തിനു ഇസിസ്നെ വളര്‍ത്തി അവര്‍ക്കുള്ള സംഭാവന നല്കുന്നു എന്നൊക്കെ. എല്ലാത്തിന്റെയും അകം ഒന്ന് തന്നെ.
യുദ്ധത്തില്‍ കൊള്ളയടിക്കുന്നതും കൊല്ലുന്നതും പിടിച്ചു പറിക്കുന്നതും എല്ലാം അള്ളാഹു നല്കുന്ന പ്രതിഫലവും കൂടാതെ നന്മകളും ആണ്. അങ്ങനെ യുദ്ധത്തില്‍ പങ്കെടുത്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം, ഹൂരിമാരെ സ്വന്തമാക്കാം.
<b>
യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ:-</b>
☀ </span><span style="color: blue;"> ഉര്വത്തുല് ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1196, പേജ് 616)</span><span style="color: #141823;">
-------------------------------------------------------------------------
പിരടിവെട്ടുകയും, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവിശ്യപ്പെടുകയും ചെയ്യുന്നതിനെ പറ്റി ഇസ്ലാമിക പണ്ഡിതന്മാര് എന്ത് പറയുന്നു എന്ന് നോക്കിയിട്ട് അവസാനിപ്പിക്കാം ലെഘു വിവരണം.
►<b>സുറ 47:4 ന്റെ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നിന്ന്</b> (<i> സ്കുഅര് ബ്രക്കെറ്റ് [] ഇന്‍ അകത്തു ഉള്ളത് എന്റെ വാക്കുകള്‍ ആണ് ആണ്</i>)
</span><span style="color: blue;">ഒന്ന്: യുദ്ധത്തില്‍ മുസ്ലിംകളുടെ യഥാര്‍ഥ ലക്ഷ്യമായിരിക്കേണ്ടത് ശത്രുക്കളുടെ ആക്രമണശേഷി നശിപ്പിക്കുകയാകുന്നു. അവര്‍ യുദ്ധംചെയ്യാന്‍ കഴിവില്ലാത്തവരാവുകയും അങ്ങനെ യുദ്ധം അവസാനിക്കുകയും ചെയ്യണം. ഈ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശത്രുപക്ഷത്തെ ആളുകളെ പിടികൂടുന്നതിലേര്‍പ്പെട്ടുകൂടാ. ശത്രുസൈന്യം നന്നായി ചതയ്ക്കപ്പെടുകയും യുദ്ധരംഗത്ത് അവരിലെ കുറച്ച് ആളുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ തടവുകാരെ പിടിക്കുന്നതില്‍ ശ്രദ്ധിക്കാവൂ. മോചനദ്രവ്യം നേടുവാനോ അടിമകളെ ശേഖരിക്കാനോ ഉള്ള ആര്ത്തിയാല് യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടാതിരിക്കേണ്ടതിനാണ് അറബികള്‍ക്ക് ആദ്യമേ ഈ നിര്‍ദേശം നല്‍കുന്നത്. </span><span style="color: #141823;">
[അവിശ്വാസികളെ കൊല്ലാന്‍ സാധിക്കുന്നിടത്തോളം കൊന്നുകളയുക, അവസാനം മാത്രം കിട്നാപ്പിംഗ്, അല്ലെങ്കില്‍ മോചനദ്രവ്യത്തിന് വിട്ടയക്കപ്പെട്ടവര്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കാം]
</span><span style="color: blue;">
രണ്ട്: യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെക്കുറിച്ച് പറയുന്നു: അവരെ സൌജന്യമായി വിട്ടയക്കാനും അവരില്‍നിന്ന് മോചനദ്രവ്യം ഈടാക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്. തടവുകാരെ വധിക്കാന്‍ പാടില്ല എന്ന പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നു.</span><span style="color: #141823;"> [എന്നാലും മുഹമ്മദ് പലപ്രവിശ്യം ഈ പൊതുനിയമം ലങ്ഖിച്ചു എന്ന് കാണാം, അത് ]....
</span><span style="color: blue;">ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍, ഒന്നോ അതിലധികമോ തടവുകാരെ വധിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്ലാമിക ഗവണ്മെന്റിന് ബോധ്യപ്പെടുന്ന പക്ഷം അവ്വിധം ചെയ്യാവുന്നാതാണ്. ഇതൊരു പൊതുനിയമമല്ല. പൊതുനിയമത്തിനുള്ള അപവാദമാണ്.</span><span style="color: #141823;">
[അങ്ങനെ കൊല്ലപ്പെട്ടവര്‍ 1]</span><span style="color: blue;"> അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതുപയോഗിക്കപ്പെടൂ. ബദ്ര് യുദ്ധത്തിലെ 70 തടവുകാരില്‍ ഉഖ്ബതുബ്നു അബീമുഐത്തിനെയും നദ്റുബ്നുല്‍ ഹാരിഥിനെയും മാത്രമാണ് ഇതനുസരിച്ച് വധിച്ചത്.</span><span style="color: #141823;">
[അങ്ങനെ കൊല്ലപ്പെട്ടവര്‍ 2] </span><span style="color: blue;">ഉഹുദ് യുദ്ധത്തിലെ തടവുകാരില്‍നിന്ന് അബൂഉസ്സ എന്ന കവിയെ മാത്രവും വധിച്ചു.</span><span style="color: #141823;">
[അങ്ങനെ കൊല്ലപ്പെട്ടവര്‍ 3]</span><span style="color: blue;"> ബനൂഖുറൈള യുദ്ധത്തില്‍ തീര്പ്പുകല്പിക്കാന് തിരുമേനി (സ) ഹ: സഅ്ദുബ്നു മുആദിനെ ചുമതലപ്പെടുത്തുകയായിരുന്നു. അദ്ദേഹം എടുത്ത തീര്‍പ്പ് അവരിലെ പുരുഷന്മാരെ വധിക്കാനായിരുന്നു</span><span style="color: #141823;"> [എണ്ണം പല നൂറുകള്‍ എന്ന് സീറകള്‍]. </span><span style="color: blue;">അങ്ങനെ അവര്‍ വധിക്കപ്പെട്ടു. </span><span style="color: #141823;">
[അങ്ങനെ കൊല്ലപ്പെട്ടവര്‍ 4] </span><span style="color: blue;">ഖൈബര്‍ യുദ്ധത്തിലെ തടവുകാരില്‍ വധിക്കപ്പെട്ടത് കിനാനഃ ഇബ്നു അബില്‍ ഹുഖൈഖ് മാത്രമായിരുന്നു.
</span><span style="color: #141823;">
[അങ്ങനെ കൊല്ലപ്പെട്ടവര്‍ 5] </span><span style="color: blue;">മക്കാ വിമോചനത്തെ തുടര്‍ന്ന് മക്കാവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏതാനും വ്യക്തികളെ മാപ്പിന്റെ പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും അവരെ പിടികിട്ടുന്നവര്‍ കൊന്നുകളയണമെന്ന് കല്പിക്കുകയുമുണ്ടായി. </span><span style="color: #141823;">
</span><span style="color: blue;">ഈ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യുദ്ധത്തടവുകാരെ വധിക്കുക തിരുമേനിയുടെ സാധാരണ സമ്പ്രദായമായിരുന്നില്ല.
</span><span style="color: #141823;">
-----------------------------------------------------------------------------------------------------------------
<b>മൌദൂദി തന്നെ പലയിടങ്ങളില്‍ സമ്മതിക്കുന്നു (5ഇല് അധികം തവണ, ഈ സുരയും ആയി ബന്ധിപ്പിച്ച് കൊണ്ട്), മുഹമ്മദ് ചെയ്ത അരും കൊലകള്‍ സാമാന്യ യുദ്ധ നിയമങ്ങള്‍ക്കു അപവാദം ആണെന്ന്. </b>പക്ഷെ സിറകളും, ഹദിസുകളും മറ്റു നിക്ഷ്പക്ഷ തെളിവുകളും എടുത്താല്‍ ലോകം കണ്ടതില്‍ വെച്ച് മതത്തിന്റെ പേരില്‍ കൊന്നോടുക്കിയ പല നികൃഷ്ടന്മാരിലും (ഹിടലെര്‍, സ്റ്റാലിന് തുടങ്ങീ..) മുകളില്‍ സ്ഥാനം പിടിക്കാന്‍ യോഗ്യന്‍ അല്ലെ, എന്ന് നമ്മള് ചിന്തിച്ചു മൂക്കത്ത് വിരല്‍ വെച്ച് പോകും.
ആ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരുടെ കൈകളില്‍ മറ്റൊരു സാധു ഇടകൂടി. മോചനദ്രവത്തിന് വിട്ടയ്ക്കപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിറുത്തുന്നു.</span></span></span>
<br />
<div style="color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs-Wgq2cFKXzGLqd4dcRPb8hyY3EiQ8tvZ7JS09iHfvei54u6QT1kPUNavddhc04YyRriD-OKUKYMwu-ZWXnfY64ds-kIhrwEjA4oO2rdmiDEUVDAzJcOD97xXGdBrHPmKxFzZ5GSpjz8/s1600/Quran-47_4.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs-Wgq2cFKXzGLqd4dcRPb8hyY3EiQ8tvZ7JS09iHfvei54u6QT1kPUNavddhc04YyRriD-OKUKYMwu-ZWXnfY64ds-kIhrwEjA4oO2rdmiDEUVDAzJcOD97xXGdBrHPmKxFzZ5GSpjz8/s640/Quran-47_4.png" width="608" /></a></div>
<div style="color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px; white-space: pre-wrap;">
<br /></div>
</div>
</div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-55932766695423990302016-01-11T06:51:00.000-08:002016-01-11T06:51:03.423-08:00 ഇസ്ലാമിന്റെ സമാധാനം; അവിശ്വാസികളോട് ഉള്ള പ്രണയം:<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE3cmRLg8He9KxzMuRCoZbXKeFizy9jSMLK6uWw2tZIF-kvkx4ZcMxT_EV0BCEihPokmtKp3yn3v2pOo9Ww74h-iil6TKKX1vuU4zbpj7WsWAT79AUl9PeYyunQmvQYfV-56hhi-Tsz5U/s1600/motherkiller.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="386" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE3cmRLg8He9KxzMuRCoZbXKeFizy9jSMLK6uWw2tZIF-kvkx4ZcMxT_EV0BCEihPokmtKp3yn3v2pOo9Ww74h-iil6TKKX1vuU4zbpj7WsWAT79AUl9PeYyunQmvQYfV-56hhi-Tsz5U/s640/motherkiller.png" width="640" /></a></div>
<br />
<br />
♦ ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു നീചകൃത്യം നമ്മള് കണ്ടു<b>. മതത്തിന്റെ പേര് പറഞ്ഞു ഒരുവന് സ്വന്തം മാതാവിനെ ദൈവ സ്തുതികള്‍ അര്‍പ്പിച്ചു വധിക്കുന്നു</b>.<a href="http://www.reuters.com/article/us-mideast-crisis-syria-islamicstate-idUSKBN0UM0WH20160108"> വാര്‍ത്തക്ക് ഇവിടെ നോക്കുക.</a> 'ഇസ്ലാമിക് സ്റ്റേറ്റ്' ഭീകരര്‍ മുസ്ലിങ്ങള്‍ അല്ല എന്ന് ആര്‍ത്തു അട്ടഹസിച്ചു 'moderate muslims' പുലംബുംമ്പോളും, അത് ഇസ്ലാമികം എന്ന് പറയാതെ പറയുന്ന പല മുസ്ലിങ്ങളെയും കാണുവാന്‍ ഇടയായി.<br />
<br />
👉 ഖുറാന് 9:23 സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.<br />
<br />
👉 ഖുറാന് 58:22 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന് അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന് അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.<br />
<br />
ഖുറാന് 58:22 നെ പറ്റിയുള്ള "ഇബിന് കതിര്‍ന്റെ തസ്ഫീര്‍" പറയുന്നത് കൂടി മനസ്സിലാക്കിയാല്‍ മാതാവിനെമകന് കൊന്നതിനെ ഉദ്ധേശ ശുദ്ധിയെ തിരിച്ചറിയാം:<br />
✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦<br />
<br />
സൈയ്ദ് ബിൻ `അബ്ദുൽ അസ്സീസ് മറ്റുള്ളവരും ഈ ആയത്തിനെ പറ്റി പറയുന്നു; [ 'നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത കണ്ടെത്തുകയില്ല ...] <span style="color: red;"> ബദർ യുദ്ധത്തിൽ തന്റെ സത്യനിഷേധിയായ പിതാവിനെ കൊലപ്പെടുത്തിയ 'അബു ഉബൌദഹ് അമീർ ബിൻ അബ്ദുല്ല ബിൻ അൽ-ജറഹ്ന്റെ' കാര്യത്തിൽ വെളിപ്പെടുത്തപ്പെട്ടതാകുന്നു. </span> ഉമർ ബിൻ അൽ-ഖത്താബ് കൂടെയുള്ള ആറ് മനുഷ്യരുടെ കൂടിയാലോചിച്ച് ഖലീഫായെ തിരഞ്ഞെടുക്കുന്ന കാര്യത്തിത്തെപറ്റിയുള്ള സന്ദർഭത്തിൽ അറിയിക്കുന്നത്;<br />
<br />
അദ്ദേഹം പറഞ്ഞു; <span style="color: red;">"അബു 'ഉബൌദഹ്' ജീവിച്ചിരുപ്പുണ്ടായിരുന്നു എങ്കില്‍, ഞാന്‍ അവനെ ഖലീഫയായി നിയമിക്കുമായിരുന്നു."</span> ഇതുകൂടെ ആ ആയയെ കുറിച്ച് പറഞ്ഞു: <br />
[തങ്ങളുടെ പിതാക്കന്മാർ ആണെങ്കില്‍ പോലും] "<span style="color: red;"><b>ഈ ആയത്ത് അവതരിക്കപ്പെട്ടത്, അബു 'ഉബൌദഹ്' ബദർ യുദ്ധത്തിൽ തന്റെ സ്വ-പിതാവിനെ കൊല്ലപ്പെടുത്തിയ കാര്യത്തെ കുറിച്ചും,</b></span>"<br />
<br />
[അല്ലെങ്കിൽ അവരുടെ പുത്രന്മാർ] " <span style="color: red;">അവതരിപ്പിക്കപ്പെട്ടതു, അബു ബക്കര്‍ ആസ്-സിദ്ദിക്ക്, തന്റെ (അവിശ്വാസിയായ) മകന്, അബ്ദുര്‍-റഹ്മാനെ കൊല്ലുവാന്‍ പുറപ്പെട്ടതിനെ കുറിച്ചും</span>"<br />
<br />
"അതെ സമയം ഈ ആയത്തു "[ അല്ലെങ്കില്‍ അവരുടെ സഹോദരന്മാരോ] "<span style="color: red;">അവതരിക്കപ്പെട്ടതു, മുസാബ് ബിന്‍ ഉമയ്ര് തന്റെ സഹോദരന്, ഉബയ്ദ് ബിന്‍ ഉമയാര്നെ അല്‍ബദര്‍ യുദ്ധത്തില്‍ കൊലപ്പെടുത്തിയതിനെ കുറിച്ചും</span>"<br />
<br />
"ഈ ആയത്തു" [അലെങ്കില്‍ അവരുടെ ബന്ധുക്കളോ] "<span style="color: red;"> അവതരിപ്പിക്കപ്പെട്ടതു, ഉമ്മര്‍, തന്റെ ബന്ധുക്കളെ അല്‍-ബദര്‍ യുദ്ധത്തില്‍ വധിച്ചത്നിനെയും , കൂടെ ഹംസ, അലി, ഉബയ്ദ് ബിന്‍ അല്‍ഹരിത്ത് എന്നിവരുടെയും കാര്യത്തെ കുറിച്ചാകുന്നു. അവര്‍ തങ്ങളുടെ അടുത്ത ബന്ധുക്കളായ ഉത്ബാഹ്, ശയ്ബഹ്, അല്‍-വാലിദ് ബിന്‍ ഉത്ബാഹ് എന്നിവരെ ആ ദിവസം കൊലപ്പെടുത്തിയതിനെയും ആകുന്നു.</span>"<br />
<br />
അല്ലാഹു നല്ലവണ്ണം അറിയുന്നവനത്രെ. അതുപോലെ സമാനമായ ഒരു സാഹചര്യത്തില്‍ നബി, അല്‍-ബദര്‍ യുദ്ധത്തില്‍ പിടിച്ച തടവുകാരെ എന്ത് ചെയ്യണം എന്ന് തന്റെ കൂടെയുള്ള സ്വഹാബികളോട് ആരഞ്ഞു. അപ്പോള്‍ അബു ബക്കര്‍ ആസ്-സിദ്ദിക്ക്, അവരില്‍ നിന്ന് മോചന ദ്രവ്യം സ്വീകരിച്ചു ആ സമ്പത്ത് കൊണ്ട് മുസ്ലിങ്ങളെ തന്നെ ശക്തിപ്പെടുത്താം എന്ന് ചിന്തിച്ചു. എന്തെന്നാല്‍ യുദ്ധ തടവുകാരായി പിടിക്കപ്പെട്ടവര്‍ സഹോദരങ്ങളും ബന്ധുക്കളും ആകയാല്‍, അവർ അല്ലാഹുവിന്റെ സഹായം മുഖാന്തരം, പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചേക്കാം എന്ന വസ്തുത പരാമർശിച്ചു.<br />
<br />
പക്ഷെ ഉമര്‍ പറഞ്ഞു: "<b><span style="color: red;">എന്നാൽ നബിയെ, ഒരു വ്യത്യസ്ത അഭിപ്രായം എനിക്കുണ്ട്! എന്നെ എന്റെ ബന്ധുക്കളെയും ഇന്നവരെയും ഇന്നവരെയും കൊല്ലുവാന്‍ അനുവദിക്കൂ. </span></b><span style="color: red;">അതുപോലെ <b>അലി അവന്റെ സഹോദരന് ആഖില്നെ (` അലിയുടെ സഹോദരൻ) കൊല്ലുവാനും</b>, കൂടെ ഇന്നവരെ ഇന്നവരെയും കൊല്ലുവാനും അനുവാദം കൊടുക്കൂ</span>. ബഹുദൈവ ആരാധകരോട് തങ്ങളുടെ ഹൃദയത്തില്‍ കരുണ ലവലേശം ഇല്ല എന്ന് അള്ളാഹു അറിയുകയും ചെയ്യട്ടെ. "<br />
<br />
"അതിനാല്‍ അള്ളാഹു പറഞ്ഞു : [അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന് അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു], എന്തെന്നാല്‍ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ പിതാക്കന്മാരോ സഹോദരങ്ങളോ അവരായിരുന്നാലും അവരോടു സ്നേഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്ന ഗുണമേന്മയുല്ലവരില് അള്ളാഹു അവനോടുള്ള വിശ്വാസവും, സന്തോഷവും, സമാധാനവും അവരവരുടെ ഹൃദയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു."<br />
<br />
റഫറന്‍സ് :-<a href="http://www.qtafsir.com/index.php?option=com_content&task=view&id=1618&Itemid=114">തസ്ഫീര്‍ ലിങ്ക് പോയി നോക്കുക.</a><br />
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠<br />
<br />
സ്വന്തം പിതാവിനെയോ, സഹോദരനെയോ, അല്ലെങ്കില്‍ തന്റെ രക്തബന്ധം ഉള്ള ഏതു അമുസ്ലിമിനെയും വധിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ വീരകൃത്യങ്ങള്‍ ആയി ഗണിക്കപ്പെട്ടിരുന്നു എന്ന് ഖുറാന് ആയത്തിനെ അടിസ്ഥാനമാക്കി മുഹമ്മദ് ഉള്ള കാലത്തെ ചരിത്രം ആണ് തസ്ഫീരില് പറയുന്നത്. ഇങ്ങനെ അല്ലാഹുവില്‍ ഉള്ള വിശ്വാസം പ്രകടിപ്പിക്കുന്നവന് 'അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗം ആണ് അല്ലാഹുവിന്റെ വാഗ്ദാനം'. <span style="color: red;">ജീവിച്ചിരുന്നെങ്കില്‍, 'അബു ഉബൌദഹ് അമീർ ബിൻ അബ്ദുല്ല ബിൻ അൽ-ജറഹ്ന് ; ഖലിഫാ സ്ഥാനം നല്കാമെന്നുള്ള ചിന്തക്ക് അടിസ്ഥാനം തന്നെ <b>സ്വന്തം അവിശ്വാസിയായ പിതാവിനെ കൊന്നു </b>എന്നുള്ളതാണ്.</span><br />
<br />
ഇസ്ലാമില്‍ ജനിച്ചു ജീവിക്കുന്ന ഏവെന്റെയും ഉള്ളില്‍ ഒരു ഭയം ഉണ്ടാകും, തന്റെ സ്വതന്ത്ര തീരുമാനത്തിനോ മറ്റോ വിശ്വാസം കൈമോശപ്പെട്ടു എന്ന് തന്റെ രക്തബന്ധം ഉള്ള ആരേലും തിരിച്ചറിഞ്ഞാല്‍ ഇതേ ഗതി തനിക്കും വരുകയില്ലേ? ഒരു തരം മാനസ്സിക അടിമത്വത്തില്‍ ജീവിക്കുന്ന സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഒഴിഞ്ഞു സമാധാനം ലഭിക്കുക അസാധ്യം. അതാണ് ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ നമ്മള് കാണുന്നതും. സിറിയയിലെ ജനം അവര്‍ ആ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കുന്നു.<br />
<br />
<br /></div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-67818449702518565552015-10-24T02:48:00.001-07:002015-10-24T02:48:42.399-07:00സത്യദൈവവും- ഖുറാനിലെ ദൈവവും [കടപ്പാട് സാജന്]<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല. </div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
1. ഏക പിതാവ്<br />=================</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
താന്‍ ആരുടേയും പിതാവ് ആയിട്ടില്ല എന്നാണു ഖുറാനിലെ അല്ലാഹുവിന്റെ വിലാപം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
112:3 അവന് ( ആര്‍ക്കും ) ജന്മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇണയില്‍ ലൈംഗികബന്ധം നടത്തി കുട്ടിയെ ജന്മം നല്‍കുന്നത് മാത്രമേ മുഹമ്മദിന് അറിയാന്‍ വഴിയുള്ളൂ എന്ന് തോന്നുന്നു. അല്ലാതെ വേറെ ഒരു ജന്മം നല്‍കലും മൂപ്പര് കേട്ടിരിക്കാന്‍ വഴിയില്ല. ഒരിക്കല്‍ പോലും ഖുറാന് അല്ലാഹുവിനെ പിതാവായി വിളിച്ചിട്ടില്ല. അത്രയേറെ വെറുപ്പ് ആ പദത്തിനോട് വരാന്‍ കാരണം എന്താണാവോ!</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളില്‍ നോക്കുക... പിതാവ് എന്ന് വിളിക്കുന്നതാണ് ദൈവത്തിനു ഇഷ്ടം. ഇഷ്ടം എന്ന് മാത്രമല്ല, അത് ദൈവം അത്രയേറെ ആഗ്രഹിക്കുന്നു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
മത്തായി 23:9 : ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ലൂക്ക 11:2 2 : അവന് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്ഥിക്കു വിന്. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഏശയ്യ 64:8 എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
പുറപ്പാട് 4:22 : നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്. 23 : ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
സൃഷ്ടി നടത്തിയ പിതാവ്.കല്പനകള് നല്കുന്ന പിതാവ്.സ്നേഹിക്കുന്ന പിതാവ്.ശിക്ഷിക്കുന്ന പിതാവ്. രക്ഷിക്കുന്ന പിതാവ്. വാഗ്ദാനം പാലിക്കുന്ന പിതാവ്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ലൂക്ക 11: 11 : നിങ്ങളില്‍ ഏതൊരു പിതാവാണ് മകന് മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? 12 : മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? 13 : മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന് ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അത്രയേറെ പിതാവ് എന്ന പദത്തിനെ ബൈബിളിലെ ദൈവം ഇഷ്ടപെടുന്നു. അത്രയേറെ ഖുറാനിലെ അല്ലാഹു അത് നിഷേധിക്കുന്നു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
പിതാവ് മക്കളെ ശിക്ഷിക്കുമോ?<br />============================<br />അല്ലാഹു മനുഷ്യരുടെ പിതൃത്വം നിഷേധിക്കുന്നതിന് കാരണം ഉണ്ട്. ഇതാണ് കാരണം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
5:18 യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുകയും, അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. ...</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
യഹൂദരും ക്രിസ്ത്യാനികളും അല്ലാഹുവിന്റെ മക്കളും പ്രിയപ്പെട്ടവരും ആയിരുന്നെങ്കില്‍ പിന്നെ അല്ലാഹു അവരെ ശിക്ഷിക്കുമായിരുന്നോ എന്നാണു ചോദ്യം? പക്ഷപാതിയായ അല്ലാഹു. തെറ്റ് ചെയ്താല്‍ അടിമകളെ ശിക്ഷിക്കും. മക്കളെ ശിക്ഷിക്കില്ല. മുഹമ്മദിന്റെ ഗോത്രത്തിലെ സംസ്കാരം അങ്ങിനെയായിരിക്കാം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളില്‍ നോക്കുക.<br />നിയമാവര്‍ത്തനം 8:5 പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഹെബ്രായര്‍ 12: 5 : നിങ്ങളെ പുത്രന്മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവന് ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്. 6 : താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. 7 : ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? 8 : എല്ലാവര്ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.</div>
<div style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-top: 6px;">
മക്കള്‍ ആയതു കൊണ്ടാണ് യഹോവ ശിക്ഷിക്കുന്നത്. ജാരസന്താനങ്ങളെ ശിക്ഷിച്ചു നേര്‍വഴിക്കു നടത്താന്‍ അവസരം ഇല്ലല്ലോ. അടിമ ആയതു കൊണ്ടാണ് അള്ളാഹു മനുഷ്യരെ ശിക്ഷിക്കുന്നത്. അതാണ് അല്ലാഹും മനുഷ്യനും തമ്മിലുള്ള ബന്ധം. അതാണ് ബൈബിളിലെ യഹോവയും ഖുറാനിലെ അല്ലാഹുവും തമ്മിലുള്ള ഒരു വ്യത്യാസം.</div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span></div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span><div class="text_exposed_show" style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px;">
<div style="line-height: 19.32px; margin-bottom: 6px;">
2 . ഭര്‍ത്താവായ ദൈവം<br />===========================</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
പിതാവ് എന്ന പോലെ തന്നെ “ഭര്‍ത്താവ്” എന്ന സ്ഥാനവും ബൈബിളിലെ ദൈവം ആഗ്രഹിക്കുന്നു. ദുഖിചിരിക്കുന്ന ഭാര്യയെ ആശ്വസിപ്പിക്കുന്ന ഭര്‍ത്താവ് പോലെ തന്നെ ദൈവവും തന്റെ ജനത്തോട് പ്രവൃത്തിക്കും.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഏശയ്യ 54:5 : നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. 6 : പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 7 : നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ജെറമിയ 2:2: നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.<br />യേശുവും തന്നെ ഒരു മണവാളന് ആയി ഉപമിക്കുന്നു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
മത്തായി 9:15 : അവന് അവരോടു പറഞ്ഞു: മണവാളന് കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന് അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
മത്തായി 25:1-13 പത്തു കന്യകമാരുടെ ഉപമയില്‍ സ്വയം മണവാളന്റെ വേഷമാണ് യേശു ഉപയോഗിക്കുന്നത്.<br />പൌലോസ് ശ്ലീഹായും യേശുവിന്റെ ഭര്‍ത്താവായി പ്രതീകപ്പെടുത്തുന്നു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
എഫോ 5: 25 : ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
2:കൊറി 11: 2 : എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഏശയ്യ, ജെറമിയ , യേശു, പൌലോസ് എന്നിവര്‍ ദൈവത്തെ ഭര്‍ത്താവിനോട് ഉപമിച്ചു. പക്ഷെ ആ ഉപമയും ഖുര്‍ആനിനു അന്യമാണ്. തനിക്ക് ഇണയില്ല എന്നും ഖുറാന് പറയുന്നുണ്ട്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
സുറ6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്മാതാവാണവന്. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന് സൃഷ്ടിച്ചതാണ്. അവന് എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
സൂക്തം കണ്ടോ! തനിക്ക് ഇണയില്ലെന്ന്. അതുകൊണ്ട് കുട്ടികളും ഉണ്ടാവില്ലത്രേ. യെന്തൊരു ഗതികേടാണ് ഈ അല്ലാഹുവിനു. ഈസായുടെ അമ്മ മറിയത്തിനു പോലും ഇണയില്ലാതെ സന്താനം ഉണ്ടായി.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് യേശുവിനെ “പുത്രന്” എന്ന് വിളിക്കുന്നു എന്നത് മുഹമ്മദിന് മനസിലായിട്ടേ ഇല്ല. മനസിലാകാത്ത ഒരു കാര്യത്തെ കുറിച്ചാണ് മുഹമ്മദു ഖുരാനിലൂടെ വിമര്‍ശിക്കുന്നത്.</div>
<div style="display: inline; line-height: 19.32px; margin-top: 6px;">
ബൈബിളിലെ ദൈവം ഭര്‍ത്താവ് എന്ന സ്ഥാനം അംഗീകരിക്കുന്നു. ഖുറാനിലെ ദൈവം അത് നിഷേധിക്കുന്നു. ഇവര്‍ രണ്ടു പേരും ഒന്നാകാന്‍ എങ്ങിനെ സാധിക്കും?</div>
<div style="margin-bottom: 6px; margin-top: 6px;">
<br /></div>
<div style="margin-bottom: 6px; margin-top: 6px;">
3 . <span style="line-height: 19.32px;">മാതാവായ ദൈവം</span></div>
<div style="line-height: 19.32px; margin-bottom: 6px;">
===========</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
പിതാവെന്ന പോലെ, ഭര്‍ത്താവെന്ന പോലെ, ദൈവം മാതാവിനെ പോലെയും പെരുമാറുന്നു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
[പുതിയ നിയമത്തില്‍ നിന്ന്...]</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
മത്തായി 23:37 : ജറുസലെം, ജറുസലെം, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്ക്കുള്ളില് കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
[പഴയ നിയമത്തില്‍ നിന്ന്...]<br />സങ്കീര്‍ത്തനം 91:4 : തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
സങ്കീര്‍ത്തനം 36:7 : ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
പക്ഷെ ഖുറാനില്‍ നിന്ന് ഇങ്ങനെ ഒന്ന് കാണുന്നില്ല. മൂപ്പര്‍ക്ക് ഇതൊന്നും ശീലമില്ലത്തത് കൊണ്ടാകും.</div>
<div style="margin-bottom: 6px; margin-top: 6px;">
<span style="line-height: 19.32px;">അതുകൊണ്ട് തന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം ഒന്നാകാന്‍ എങ്ങിനെ സാധിക്കും?</span></div>
<div style="margin-bottom: 6px; margin-top: 6px;">
<br /></div>
<div style="margin-bottom: 6px; margin-top: 6px;">
4. <span style="line-height: 19.32px;">സ്ത്രീ പ്രവാചകര്‍</span></div>
<div style="line-height: 19.32px; margin-bottom: 6px;">
==============</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഖുറാനില്‍ പുരുഷന്മാരെ അല്ലാതെ സ്ത്രീകളെ പ്രവച്ചകരായി അയച്ചിട്ടില്ല ഏന് പറയുന്നു. ബൈബിളില്‍ ഇങ്ങനെ ഒരു നിബന്ധന ഇല്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഖുറാനില്‍ നിന്ന്....</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
21:7 നിനക്ക് മുമ്പ് പുരുഷന്മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്കുന്നു. നിങ്ങള്‍ ( ഈ കാര്യം ) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
മൂസയുടെ അമ്മയ്ക്കും ഈസായുടെ അമ്മയ്ക്കും ബോധനം ലഭിച്ചിട്ട് പോലും അവരെ പ്രവചികകല്‍ ആയി കാണുവാന്‍ സാധിക്കുന്നില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
[പഴയ നിയമത്തില്‍ നിന്ന് ...]</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
മോശയുടെ സഹോദരി മിറിയം - പുറപ്പാട് 15:20<br />ദബോറാ - ന്യായാധിപന്മാര് 4:4<br />ഹുല്ദാ - 2രാജാ 22:14</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
[പുതിയ നിയമത്തില്‍ നിന്ന്...]</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഫിലിപ്പിന്റെ പെണ്മക്കള് - അപ്പ.പ്ര 21:8<br />അന്ന - ലൂക്ക 2:36</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
[പഴയ നിയമ പ്രവചനം ]<br />ജോയേല്‍ 2:28: അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇതില്‍ സ്ത്രീപുരുഷ വിവേചനം ഇല്ലാതെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും എന്ന് പറയുന്നു. ഖുറാന് അതിനു വിപരീതവും.</div>
<div style="display: inline; line-height: 19.32px; margin-top: 6px;">
അപ്പോള്‍ പിന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം എങ്ങിനെ ഒന്നാകും?</div>
</div>
</div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span><div class="text_exposed_show" style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px;">
<div style="margin-bottom: 6px; margin-top: 6px;">
5. <span style="line-height: 19.32px;">സൃഷ്ടികളെ കൊണ്ട് ആണയിടുന്ന ദൈവം.</span></div>
<div style="line-height: 19.32px; margin-bottom: 6px;">
=========================================</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിള്‍ ദൈവം തന്റെ നാമത്തില്‍ മാത്രമേ ശപഥം ചെയ്തിട്ടുള്ളൂ..</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഹെബ്രായര്‍ 6: 13 : ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്കിയപ്പോള്, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
അതില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാമത്തില്‍ ചെയ്യുന്നതിന് പുറമേ ഖുറാനില്‍ അല്ലാഹു സൃഷ്ടികളെ കൊണ്ടും ശപഥം ചെയ്തു. ഇന്നുള്ളതും നാളെ നശിച്ചു പോകുന്നതുമായ സാധനങ്ങളെ കുറിച്ച് സത്യം ചെയ്യുന്ന അല്ലാഹു ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ കൊണ്ട്, പട്ടണങ്ങളെ കൊണ്ട്, പേനയെ കൊണ്ട്, മലകളെ കൊണ്ട്, അത്തിപഴം കൊണ്ട്, അന്ത്യദിനം കൊണ്ട്, ഖുരാനിനെ കൊണ്ട് എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് അല്ലാഹു സത്യം ചെയ്ത വസ്തുക്കള്‍.</div>
<div style="display: inline; line-height: 19.32px; margin-top: 6px;">
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.</div>
</div>
</div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span><div class="text_exposed_show" style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px;">
<div style="margin-bottom: 6px; margin-top: 6px;">
6. <span style="line-height: 19.32px;">ഫലവൃക്ഷങ്ങലും ദൈവവും.</span></div>
<div style="line-height: 19.32px; margin-bottom: 6px;">
============================</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഫലവൃക്ഷങ്ങളോടു ഉള്ള സമീപനം നോക്കുക.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
അത് നശിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് അല്ലാഹു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
59:5 : നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്ക്കാന് വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബനൂ നദീര്‍ യഹൂദ ഗോത്രത്തെ പ്രതിരോധിക്കുമ്പോള്‍ അവരുടെ തോട്ടങ്ങളെ തീയിട്ട നടപടി മറ്റു അറബി ഗോത്രങ്ങള്‍ക്ക് പോലും മുസ്ലീമുകളോട് പുച്ചം ഉണ്ടാക്കി. ആ പാശ്ചാത്തലത്തിലാണ് ഈ ആയത് അവതരിക്കുന്നത്. അപരിഷ്കൃതര്‍ എന്ന് മുസ്ലീമുകള്‍ പറയുന്നവര്‍ക്ക് പോലും മുഹമ്മദിനെക്കാള്‍ സംസ്കാരം ഉണ്ടായിരുന്നു എന്ന് ഇത് തെളിയിക്കുന്നു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
പോരാത്തതിനു ഇങ്ങനെ ഒരു അനുമതി തന്റെ ദൈവം യഹൂദര്‍ക്ക് നിഷിദ്ധമക്കിയിരുന്നു എന്നും മുഹമ്മദിന് അറിയില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
നിയമാവര്‍ത്തനം 20: 19 : ഒരു നഗരത്തോടു യുദ്ധം ചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ? 20 : ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍ മാത്രം നശിപ്പിക്കുകയോ അവ വെട്ടി ആ നഗരങ്ങളോടു യുദ്ധം ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
‘ശത്രുവിന്റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്.</div>
<div style="display: inline; line-height: 19.32px; margin-top: 6px;">
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.</div>
</div>
</div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span><div class="text_exposed_show" style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px;">
<div style="margin-bottom: 6px; margin-top: 6px;">
7. <span style="line-height: 19.32px;">ഖുറൈഷികളെ ഒന്നിപ്പിച്ചവന്‍, ഇസ്രയേലിനെ പിരിച്ചവന്‍</span></div>
<div style="line-height: 19.32px; margin-bottom: 6px;">
=====================================================</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഈ ഗ്രന്ഥങ്ങളില്‍ പറയുന്ന ദൈവത്തിന്റെ അപ്പ്രോച്ച് ആണ് ഇവിടെ പരിശോധിക്കുന്നത്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിള്‍ ഇസ്രയേലിനെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച ദൈവത്തെ കാണാം</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
പുറപ്പാട് 20:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇതാണ് ആ ദൈവത്തിന്റെ ഒരു ഐഡഡിറ്റി. ഇസ്രയേലിനെ മോചിപ്പിച്ചു കൊണ്ട് വന്നു. ഖുറാനിലെ അല്ലാഹുവോ? ഈജിപ്തിനെ അവകാശമാക്കി കൊടുത്തു</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
28:5 നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിന്റെ ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
26: 57 അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി 58 ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും 59 അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
മാത്രമോ അതിലും പ്രാധാനം മറ്റൊന്നിനാണ്. ഖുറൈശികളെ ഒന്നിപ്പിച്ചവന്‍ അവന്</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
106: 1 ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. 2 ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, 3 ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. 4 അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഖുറൈഷികളെ ഒന്നാക്കാന്‍ ഉള്ള തന്ത്രത്തിന്റെ ഭാഗമാണ് മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കിയത് എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. അതിനു വേണ്ടി വികലമാക്കിയത് യഹൂദരുടെ വിശ്വാസങ്ങളും.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഉദാഹരണത്തിന് മോശയുടെ ജനത്തെ പിരിച്ചവനാണ് അല്ലാഹു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
7:159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്. 160 അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഖുറൈഷികളെ ഒന്നാക്കാനും ഇസ്രയേലിനെ പിരിക്കാനും ഈ അല്ലാഹുവിനു വലിയ ഉത്സാഹമാണ്.</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
7:160…അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി...</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
ഇസ്രയേല്‍ക്കാരില്‍ അയിത്തം ഉണ്ടാക്കിയത് അല്ലാഹുവാണോ എന്തോ! ബൈബിളില്‍ അതെ സന്ദര്‍ഭം നോക്കുക. മനുഷ്യരും മൃഗങ്ങളും ഒന്ന് ചേര്‍ന്ന് കുടിച്ച ജലം</div>
<div style="line-height: 19.32px; margin-bottom: 6px; margin-top: 6px;">
സംഖ്യ 20:11 മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.</div>
<div style="display: inline; line-height: 19.32px; margin-top: 6px;">
പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ. രണ്ടു പേരുടെയും പ്രവൃത്തികള്‍ വ്യത്യസ്തമാണ്. ഉദ്ദേശങ്ങളും .</div>
</div>
</div>
<div>
</div>
<div>
8. <span style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px;">ഇടകല്യാണം</span><span style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px;"> </span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
============</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ആവ.24:1-4 വരെയുള്ള ഭാഗത്ത് പറയുന്നത് ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന് വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ് ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന് അവളെ തലാഖ് ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
സുറ 2:230 ഇനിയും ( മൂന്നാമതും ) അവന് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള് മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന് ( പുതിയ ഭര്‍ത്താവ് ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ( പഴയ ദാമ്പത്യത്തിലേക്ക് ) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെനിയമ പരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്. അല്ലാഹുവിന്റെനിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു</div>
<div style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-top: 6px;">
ബൈബിള്‍ യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ ഖുറാനിലെ ദൈവം അനുവദിക്കുക വഴി ഇവര്‍ രണ്ടു പേരും ഒരേ വ്യക്തിത്വം ഉള്ളവര്‍ അല്ല എന്ന് മനസിലാക്കാം.</div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span></div>
<div>
<span style="color: #141823; font-family: helvetica, arial, sans-serif;"><span style="font-size: 14px; line-height: 19.32px;"><br /></span></span><div>
<br /></div>
</div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-12122260425223308112015-10-24T02:25:00.000-07:002015-10-24T02:25:17.210-07:00മറ്റിതര ഇസ്ലാമിക പ്രമാണങ്ങള്‍!<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<b><span style="color: red;"><br /></span></b></div>
<div style="background-color: white; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span style="line-height: 19.32px;"><b><span style="color: red;">ദാവൂദ് നബിയും ഉരിയാവും??</span></b></span></div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാവൂദ് നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്റെ നാഥാ! എന്റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്റെ പേര് പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ് നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അല്ലാഹുവിന്റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക് എന്ത് വേണം എന്ന് ചോദിച്ചു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാവൂദ് നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക് പൊരുത്തപ്പെട്ടു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ് നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ് നബി (അ) യോട് ചോദിച്ചു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാവൂദ്: ഇല്ല</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക’.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാവൂദ് നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര് പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ് നബി (അ) പറഞ്ഞു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക് പൊറുത്തു തന്നില്ലയോ?’</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാവൂദ് നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അദ്ദേഹം: ‘അതെന്താണ്?’</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
ദാവൂദ് നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ് നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അദ്ദേഹം: അല്ലാഹുവിന്റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.</div>
<div style="background-color: white; color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
അപ്പോള്‍ ദാവൂദ് നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ് നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)</div>
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0tag:blogger.com,1999:blog-8464448352465209509.post-37717596385172396832015-10-18T08:11:00.000-07:002015-10-18T08:12:42.394-07:00 കപ്പം- ജിസ്സിയ:<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkAXVojYF8DBiH5zUDdrsWf88mF4y3CJGgLhNQY66Gbsufv6mNYP4eGqw1FKOkeIm_mxACdAioA_dLmIGS8yX-mPb5KnqKeoyIPSCg7et1S5y6jBhXM9c7d9RJPDCHB7qDoVDrq9ZFk9A/s1600/011.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkAXVojYF8DBiH5zUDdrsWf88mF4y3CJGgLhNQY66Gbsufv6mNYP4eGqw1FKOkeIm_mxACdAioA_dLmIGS8yX-mPb5KnqKeoyIPSCg7et1S5y6jBhXM9c7d9RJPDCHB7qDoVDrq9ZFk9A/s320/011.jpg" width="320" /></a></div>
<br />
<b>മുത്ത്:</b> "ഞമ്മള് ഇപ്പൊ ഭൂരിപക്ഷമായി കേമന്മാരും, ന്യൂനപക്ഷം മ്ലെച്ചന്മാരും!!! അതോണ്ട് ഒരു ആയത്ത് അള്ളാന്റെ വകയായി വീണു കിട്ടിയിട്ടുണ്ട്."<br />
<b>ബക്കറു</b>: "എന്താണത് അങ്ങുന്നെ?"<br />
<b>മുത്ത്</b>: " അതിനു മുന്നേ അനക്ക് ഈ കാര്യം അറിയോ?? എല്ലാ വിശുദ്ധ സ്ഥലങ്ങളും അമ്പലങ്ങളും പള്ളികളും ഞമ്മന്റെ അള്ളാന്റെ സ്ഥലങ്ങള്‍ ആണ്. അതായതു മസ്ജിദുകള്‍!! "<br />
<b>ബക്കറു</b>: "അതെങ്ങനാ അങ്ങുന്നെ?"<br />
<b>മുത്തു</b>: "അതങ്ങനാ, ഇങ്ങോട്ട് ബാല്യക്കാട്ടു ചോധ്യങ്ങലോന്നും ബേണ്ട."<br />
<b>ബക്കറു</b>: "ശരി, എന്താണ് ആ ആയത്ത്?"<br />
<b>മുത്ത്</b>: "അള്ളാഹു പറഞ്ഞു ഇനി മേലാല്‍ ഞമ്മന്റെ ആളുകളെ അല്ലാതെ മറ്റാരെയും മസ്ജിദുകളുടെ ഏഴു അയലത്ത് അടുപ്പിക്കരുത്. "<br />
<b>ബക്കറും കൂട്ടകരും</b>: "അങ്ങനെയാണേല്‍ ഞമ്മള് എല്ലാം കുഴയുമല്ലോ!! ആരും ആ വഴി വന്നില്ലേല്‍ പിന്നെ ഞമ്മടെ കച്ചോടം പൊട്ടും. ഞമ്മള് കുത്തുപാള എടുക്കില്ലെ?"<br />
<b>മുത്ത്</b>: "ഞമ്മള് അ-തോര്‍ത്തില്ല. എങ്കില്‍ ഓരോടെല്ലാം ഓര്ക്കു ഇഷ്ടമുള്ള പോലെ വന്നോട്ടെ, പക്കേങ്കില് നമ്മുടെ കച്ചവട നഷ്ടം നികത്താന്‍ പാകത്തിന് മ്മക്ക് കോഴ അടക്കണം, ജിസ്സിയ!"<br />
<b>ബക്കറും കൂട്ടകരും</b>: "ഹുറേ! അല്ലാ-ബക്കര്‍!!!! ഇനി കാര്യമായ പണിക്കു പോകേണ്ട!!!"<br />
<br />
<br />
<b><span style="color: blue;">ഇബിന് കതിര് " മേലിൽ അമുസ്ലിങ്ങള്‍ അൽ-മസ്ജിദുൽ ഹറാമിന്റെ അടുത്ത് കടക്കുന്നത് അള്ളാഹു നിരോധിച്ചിരിക്കുന്നു"; സുറ 9:28-29</span></b><br />
അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരോട് , അൽ-മസ്ജിദുൽ ഹറാമിന്റെ നിന്നും, മത-അർത്ഥത്തിൽ കറപുരണ്ട ബഹുദൈവ ആരാധകരെ പുറത്താക്കാൻ കൽപിക്കുന്നു. ഈ ആയത്ത് അവതരണം ശേഷം ബഹുദൈവ ആരാധകര്‍ക്ക് മേലിൽ മസ്ജിദ് സമീപം പോകാൻ അനുവദമില്ല എന്നറിയിക്കുകയും ചെയ്തു. ഈ ആയത്ത് ഹിജ്റയുടെ 9 ആം ആണ്ടില്‍ ആണ് ഇറക്കപ്പെട്ടത്. ആ ആണ്ടില്‍ തന്നെ അല്ലാഹുവിന്റെ പ്രവാചകന് ഈ ബഹുദൈവവിശ്വാസികളോട് പരസ്യപെടുത്താന്‍ വേണ്ടി അബുബക്കറിന്റെ കൂടെ അലിയും അയച്ചു, ' ഇനി ഒരു മുശ്രിക്കിനും ഹജ്ജ് നിര്‍വര്‍ഹണത്തിനു അനുവാദമില്ല, ഒരു നഗ്നനും ഇനി മേലാല്‍ കാബക്കു ചുറ്റും തവാഫ് ചെയ്യാന്‍ അനുവാദമില്ല' .അല്ലാഹു ഇത് ഒരു നിയമമാക്കി, യാഥാർത്ഥ്യമായ ഈ വസ്തുത ഖണ്ഡിതമായി പൂർത്തിയാക്കി. `ജാബിർ ബിൻ` അബ്ദുള്ള ഈ ആയയെ കുറിച്ച് അഭിപ്രായപ്പെട്ടത് രേഖപ്പെടുത്തിയിട്ടുണ്ട്, 'സത്യവിശ്വാസികളേ, തീർച്ചയായും മുശ്രിക്കുകള്‍ ദുഷിച്ചവര്‍ ആകുന്നു. അതിനാൽ അവർ ഈ കൊല്ലത്തിന് ശേഷം അൽ-മസ്ജിദുൽ ഹറാമിന്റെ സമീപം കടക്കുവാന്‍ അനുവദിക്കരുത്', അല്ലെങ്കില്‍ നിങ്ങളുടെ ഒരു ദാസനോ അല്ലെങ്കില്‍ നിങ്ങളുടെ ദിമ്മികളില്‍ ഒരുവനായിരിക്കണം.' <br />
'' ഇമാം അബു `അംറ് അൽ-അവസ്സാ പറഞ്ഞു," യഹൂദരും ക്രൈസ്തവരും മുസ്ലിംകളുടെ പള്ളികൾ കടക്കുന്നത് തടയാന്‍ ഉമർ ബിൻ `അബ്ദുൽ അസ്സിസ്' നാടുവാഴികള്‍ക്കു എഴുതി; അദ്ദേഹം അല്ലാഹുവിന്റെ പ്രസ്താവന പ്രകാരമായ ആ ആജ്ഞ അനുസരിച്ചു. ' (തീർച്ചയായും മുശ്രിക്കുകള്‍ ദുഷിച്ചര്‍ ആകുന്നു.) `അത്ത '" പറഞ്ഞു: 'എല്ലാ വിശുദ്ധ സ്ഥലങ്ങളും ഹറാം, അവയെല്ലാം മസ്ജിദ്കള്‍ ആയി കണക്കാക്കുന്നു, അതിനാല്‍ അല്ലാഹു അറിയിച്ചു:<br />
"<span style="color: blue;"><i>അവരെ ഈ വർഷം ശേഷം അൽ മസ്ജിദുൽ സമീപം കടത്തരുത്. '' ഈ ആയത്ത് പ്രകാരം വിഗ്രഹാരധകര്‍ ദുഷിച്ചവരും വിശ്വാസികൾ (മുസ്ലിങ്ങള്‍) ശുദ്ധരുമാണ് എന്ന് സൂചിപ്പിക്കുന്നു." സഹി പിന്തുടരുന്നവരോട്, (വിശ്വാസി ദുഷിച്ചവനല്ല.) അല്ലാഹു പറഞ്ഞു: (നിങ്ങൾ ദാരിദ്ര്യത്തെ ഭയക്കുന്നു എങ്കില്‍, അല്ലാഹു തന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്.) മുഹമ്മദ് ബിൻ ഇസ്ഹാഖ് രേഖപ്പെടുത്തുന്നതു; "ആളുകള്‍ പറഞ്ഞു, " തന്മൂലം ചന്തകള്‍ അടയ്ക്കപ്പെടും, നമ്മുടെ വ്യാപാരങ്ങള്‍ തടസ്സപ്പെടും നാം ഇന്നതു സമ്പാദിച്ചു അപ്രത്യക്ഷമാകും", എന്ന് അഭിപ്രായപ്പെട്ടു. (നിങ്ങൾക്കും ദാരിദ്ര്യം ഭയപ്പെടുന്ന പക്ഷം അല്ലാഹു അവൻറെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്) മറ്റ് വിഭവങ്ങൾ നിന്നും കൊണ്ടുതരും ( അവന് ഉദ്ദേശിക്കുന്ന പക്ഷം) , വരുവോളം ( അവര്‍ സ്വയം കീഴടങ്ങിക്കൊണ്ട് വരും വരെ ). ഈ ആയത്ത് അറിയിക്കുന്നത് , ` നിങ്ങളുടെ അടക്കപ്പെടുന്ന ചന്തകളെ കുറിച്ച് നിങ്ങള്‍ ഭയപ്പെടുന്നുവോ എങ്കില്‍ ഇത് അവക്കുള്ള നഷ്ടപരിഹാരം ആയിരിക്കും. </i></span> അവര്‍ ബഹുദൈവവിശ്വാസികളുമായി ഉടമ്പടി ചെയ്തതതുകൊണ്ട് അല്ലാഹു വേദക്കാരിൽ നിന്ന് സമ്പാദിക്കപ്പെടുന്ന കപ്പം വഴിയുള്ള നിങ്ങളുടെ നഷ്ടപരിഹാരമാണ് ജിസ്സിയ. ഇതേപോലുള്ള പ്രസ്താവനകൾ ഇബ്നു അബ്ബാസ്, മുജാഹിദ്, `ഇക്രിമഹ്, സൈദ് ബിൻ തര്‍ക്കിച്ചു റിപ്പോർട്ടു ചെയ്തിട്ടുണ്ട് . ( അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്) അല്ലാഹു,തന്റെ നടപടികളും പ്രസ്താവനകളിൽ ഓൾ അത്യുത്തമനാണു. അവന്റെ സൃഷ്ടികളില്‍ ഉത്തമനും, തീരുമാനങ്ങളില്‍ നീതിമാനും ആകുന്നു, ഭാഗ്യവാനും അവൻ എത്ര പരിശുദ്ധൻ. അല്ലാഹു അവർ Dhimmah ജനം പിടിച്ചടക്കിയ കപ്പം അളവ് വഴി അവരുടെ നഷ്ടത്തിന് മുസ്ലിംകൾ നഷ്ടപരിഹാരം ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് മുസ്ലിങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ജിസ്സിയ കപ്പം ദിമ്മികളില്‍ ചുമത്തിയത്.<br />
<br />
http://www.qtafsir.com/index.php?option=com_content&task=view&id=2568&Itemid=64<br />
<br />
[സുറ 9:28 <span style="color: purple;">സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവന് ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.</span>]<br />
<br />
<br />
കഴിയുന്നില്ല; കപ്പം കിട്ടാന്‍ രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ തയ്യാറെടുക്കുന്ന മുത്തിനെ കാണാം :<br />
<br />
<b><span style="color: blue;">ഇബിന് കതിര് - "വേദം നല്‍കപ്പെട്ടവരോട് യുദ്ധം ചെയ്തു കൊള്‍ക അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ." സുറ 9:29 </span></b><br />
അള്ളാഹു തന്റെ റസൂലിനോട് ഹിജ്രക്ക് ശേഷം 9 ആം വര്‍ഷം അറിയിച്ചു,' വേദം നല്‍കപ്പെട്ടവരോടും, യാഹൂദരോടും, ക്രൈസ്തവരോടും യുദ്ധം ചെയ്യുക. ' റോമാക്കാർക്കെതിരെ പോരാടാൻ തന്റെ സൈന്യത്തെ ഒരുക്കി അവന്റെ ഉദ്ദേശത്തോടെ ലക്ഷ്യങ്ങള്‍ വെച്ച് ജിഹാദ്നു വേണ്ടി ആളുകളെ വിളിച്ചു. റസൂല്‍ ശക്തികളെ ശേഖരിക്കുന്നതിന് അൽ-മതിനഃ വിവിധ അറബ് പ്രദേശങ്ങളിൽ തന്റെ ഉദ്ദേശം വെച്ച് ദൂതന്മാരെ അയച്ചു; അദ്ദേഹം മുപ്പതിനായിരം വരുന്ന ഒരു സൈന്യത്തെ ശേഖരിച്ചു. ചുറ്റുമുള്ള അൽ-മദീനക്കാർക്കും ചില കപടവിശ്വാസികളും ജിഹാദില്‍ നിന്നും വിട്ടു നിന്നു, വരൾച്ചയും, തീവ്രമായ ചൂടും അനുഭവപ്പെട്ട ഒരു വർഷം ആയിരുന്നു അത്. അല്ലാഹുവിന്റെ റസൂല്‍ ആഷ്-ശാമിലേക്ക് റോമാക്കാരോട് യുദ്ധത്തിനായി മാര്‍ച്ച് ചെയ്തു ടാബുക് എത്തും വരെ, അവിടെ ഒരു ജലവിഭവത്തിനരികെ ഇരുപതോളം ദിവസം ക്യാമ്പ് ചെയ്തു. അതിനുശേഷം അദ്ദേഹം ഒരു തീരുമാനത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു, അതു ഒരു കഷ്ടം പിടിച്ച വർഷമായിരുന്നു, ജനം ദുർബലരായി മാറിയിരുന്നു തന്മൂലം അൽ-മതിനഃയിലേക്ക് റസൂല്‍ തിരികെ പോയി. <br />
<br />
http://www.qtafsir.com/index.php?option=com_content&task=view&id=2567&Itemid=64<br />
<br />
[ സുറ 9:29<span style="color: purple;"> വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.</span>]<br />
<br />
അങ്ങനെ യുദ്ധത്തിനു പുറപ്പെട്ട കുറെ മുസ്ലിങ്ങള്‍ ചൂടുകാരണം വെള്ളം കിട്ടാതെ തട്ടിപോയി. മുഹമ്മദിന്റെ കാലശേഷവും ഈ ജിഹാദി യുദ്ധങ്ങള്‍ക്ക് കപ്പം ഉണ്ടാക്കി മേടിക്കാന്‍ വേണ്ടി യൂറോപ്പിലേക്ക് ചെന്നു. അന്ന് അവിടെ നിന്നും അടികിട്ടിയപ്പോള്‍ കുരിശുയോദ്ധാക്കള്‍ കണ്ണില്‍ ചോരയില്ലാത്തവര്‍ ആയി ജിഹാദികള്‍ക്ക്.<br />
<br />
കാബ, യെരുശലേം ദേവാലയം, എന്തിനു ഇങ്ങു അയോധ്യയില്‍ വരെ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ ആക്രമിച്ചു കീഴടക്കി ഏതോ പേരില്ലാത്ത അല്ലാഹുവിന്റെ പേരില്‍ ചാര്‍ത്തി കൊടുത്തു കപ്പം മേടിക്കുന്ന പരിപാടു നിറുത്തികൂടെ ഇനിയെങ്കിലും?<br />
</div>
Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.com0