Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Jizya. Show all posts
Showing posts with label Jizya. Show all posts

Sunday, 18 October 2015

കപ്പം- ജിസ്സിയ:



മുത്ത്‌: "ഞമ്മള്‍ ഇപ്പൊ ഭൂരിപക്ഷമായി കേമന്മാരും, ന്യൂനപക്ഷം മ്ലെച്ചന്മാരും!!! അതോണ്ട് ഒരു ആയത്ത് അള്ളാന്റെ വകയായി വീണു കിട്ടിയിട്ടുണ്ട്."
ബക്കറു: "എന്താണത് അങ്ങുന്നെ?"
മുത്ത്‌: " അതിനു മുന്നേ അനക്ക് ഈ കാര്യം അറിയോ?? എല്ലാ വിശുദ്ധ സ്ഥലങ്ങളും അമ്പലങ്ങളും പള്ളികളും ഞമ്മന്റെ അള്ളാന്റെ സ്ഥലങ്ങള്‍ ആണ്. അതായതു മസ്ജിദുകള്‍!! "
ബക്കറു: "അതെങ്ങനാ അങ്ങുന്നെ?"
മുത്തു: "അതങ്ങനാ, ഇങ്ങോട്ട് ബാല്യക്കാട്ടു ചോധ്യങ്ങലോന്നും ബേണ്ട."
ബക്കറു: "ശരി, എന്താണ് ആ ആയത്ത്?"
മുത്ത്‌: "അള്ളാഹു പറഞ്ഞു ഇനി മേലാല്‍ ഞമ്മന്റെ ആളുകളെ അല്ലാതെ  മറ്റാരെയും മസ്ജിദുകളുടെ ഏഴു അയലത്ത് അടുപ്പിക്കരുത്‌. "
ബക്കറും കൂട്ടകരും: "അങ്ങനെയാണേല്‍ ഞമ്മള് എല്ലാം കുഴയുമല്ലോ!! ആരും ആ വഴി വന്നില്ലേല്‍ പിന്നെ ഞമ്മടെ കച്ചോടം പൊട്ടും. ഞമ്മള് കുത്തുപാള എടുക്കില്ലെ?"
മുത്ത്‌: "ഞമ്മള്‍ അ-തോര്‍ത്തില്ല. എങ്കില്‍ ഓരോടെല്ലാം ഓര്‍ക്കു ഇഷ്ടമുള്ള പോലെ വന്നോട്ടെ, പക്കേങ്കില് നമ്മുടെ കച്ചവട നഷ്ടം നികത്താന്‍ പാകത്തിന് മ്മക്ക് കോഴ അടക്കണം, ജിസ്സിയ!"
ബക്കറും കൂട്ടകരും: "ഹുറേ! അല്ലാ-ബക്കര്‍!!!! ഇനി കാര്യമായ പണിക്കു പോകേണ്ട!!!"


ഇബിന്‍ കതിര്‍ " മേലിൽ അമുസ്ലിങ്ങള്‍ അൽ-മസ്ജിദുൽ ഹറാമിന്റെ അടുത്ത് കടക്കുന്നത്  അള്ളാഹു നിരോധിച്ചിരിക്കുന്നു";  സുറ 9:28-29
അല്ലാഹു  തന്റെ വിശ്വാസികളായ  ദാസന്മാരോട് , അൽ-മസ്ജിദുൽ ഹറാമിന്റെ നിന്നും, മത-അർത്ഥത്തിൽ കറപുരണ്ട  ബഹുദൈവ ആരാധകരെ പുറത്താക്കാൻ കൽപിക്കുന്നു. ഈ ആയത്ത് അവതരണം ശേഷം ബഹുദൈവ ആരാധകര്‍ക്ക് മേലിൽ മസ്ജിദ് സമീപം പോകാൻ അനുവദമില്ല എന്നറിയിക്കുകയും ചെയ്തു. ഈ ആയത്ത് ഹിജ്റയുടെ 9 ആം ആണ്ടില്‍ ആണ് ഇറക്കപ്പെട്ടത്‌.  ആ ആണ്ടില്‍ തന്നെ അല്ലാഹുവിന്റെ പ്രവാചകന്‍ ഈ ബഹുദൈവവിശ്വാസികളോട് പരസ്യപെടുത്താന്‍ വേണ്ടി അബുബക്കറിന്റെ കൂടെ അലിയും അയച്ചു, ' ഇനി ഒരു മുശ്രിക്കിനും ഹജ്ജ് നിര്‍വര്‍ഹണത്തിനു അനുവാദമില്ല, ഒരു നഗ്നനും ഇനി മേലാല്‍ കാബക്കു ചുറ്റും തവാഫ് ചെയ്യാന്‍ അനുവാദമില്ല' .അല്ലാഹു ഇത് ഒരു നിയമമാക്കി, യാഥാർത്ഥ്യമായ ഈ വസ്തുത ഖണ്ഡിതമായി പൂർത്തിയാക്കി.  `ജാബിർ ബിൻ` അബ്ദുള്ള ഈ ആയയെ കുറിച്ച്  അഭിപ്രായപ്പെട്ടത് രേഖപ്പെടുത്തിയിട്ടുണ്ട്,  'സത്യവിശ്വാസികളേ,  തീർച്ചയായും  മുശ്രിക്കുകള്‍ ദുഷിച്ചവര്‍ ആകുന്നു. അതിനാൽ അവർ ഈ കൊല്ലത്തിന് ശേഷം അൽ-മസ്ജിദുൽ ഹറാമിന്റെ സമീപം കടക്കുവാന്‍ അനുവദിക്കരുത്', അല്ലെങ്കില്‍ നിങ്ങളുടെ ഒരു ദാസനോ അല്ലെങ്കില്‍ നിങ്ങളുടെ ദിമ്മികളില്‍ ഒരുവനായിരിക്കണം.'
'' ഇമാം അബു `അംറ് അൽ-അവസ്സാ പറഞ്ഞു," യഹൂദരും ക്രൈസ്തവരും  മുസ്ലിംകളുടെ പള്ളികൾ കടക്കുന്നത്  തടയാന്‍ ഉമർ ബിൻ `അബ്ദുൽ  അസ്സിസ്' നാടുവാഴികള്‍ക്കു എഴുതി;  അദ്ദേഹം അല്ലാഹുവിന്റെ  പ്രസ്താവന പ്രകാരമായ ആ  ആജ്ഞ അനുസരിച്ചു.   ' (തീർച്ചയായും  മുശ്രിക്കുകള്‍ ദുഷിച്ചര്‍ ആകുന്നു.)  `അത്ത '" പറഞ്ഞു:  'എല്ലാ വിശുദ്ധ സ്ഥലങ്ങളും ഹറാം, അവയെല്ലാം മസ്ജിദ്കള്‍ ആയി കണക്കാക്കുന്നു, അതിനാല്‍ അല്ലാഹു അറിയിച്ചു:
"അവരെ  ഈ വർഷം ശേഷം അൽ മസ്ജിദുൽ സമീപം കടത്തരുത്. '' ഈ ആയത്ത് പ്രകാരം വിഗ്രഹാരധകര്‍ ദുഷിച്ചവരും  വിശ്വാസികൾ (മുസ്ലിങ്ങള്‍)  ശുദ്ധരുമാണ് എന്ന് സൂചിപ്പിക്കുന്നു."  സഹി പിന്തുടരുന്നവരോട്, (വിശ്വാസി ദുഷിച്ചവനല്ല.)  അല്ലാഹു പറഞ്ഞു: (നിങ്ങൾ ദാരിദ്ര്യത്തെ ഭയക്കുന്നു എങ്കില്‍, അല്ലാഹു തന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്.) മുഹമ്മദ് ബിൻ ഇസ്ഹാഖ്  രേഖപ്പെടുത്തുന്നതു; "ആളുകള്‍ പറഞ്ഞു, " തന്മൂലം ചന്തകള്‍ അടയ്ക്കപ്പെടും, നമ്മുടെ വ്യാപാരങ്ങള്‍ തടസ്സപ്പെടും നാം ഇന്നതു സമ്പാദിച്ചു അപ്രത്യക്ഷമാകും",  എന്ന് അഭിപ്രായപ്പെട്ടു.  (നിങ്ങൾക്കും ദാരിദ്ര്യം ഭയപ്പെടുന്ന പക്ഷം അല്ലാഹു അവൻറെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്) മറ്റ് വിഭവങ്ങൾ നിന്നും കൊണ്ടുതരും ( അവന്‍ ഉദ്ദേശിക്കുന്ന പക്ഷം) ,  വരുവോളം ( അവര്‍ സ്വയം കീഴടങ്ങിക്കൊണ്ട് വരും വരെ ).  ഈ ആയത്ത് അറിയിക്കുന്നത് , ` നിങ്ങളുടെ അടക്കപ്പെടുന്ന ചന്തകളെ കുറിച്ച് നിങ്ങള്‍ ഭയപ്പെടുന്നുവോ എങ്കില്‍ ഇത് അവക്കുള്ള നഷ്ടപരിഹാരം ആയിരിക്കും.  അവര്‍ ബഹുദൈവവിശ്വാസികളുമായി ഉടമ്പടി ചെയ്തതതുകൊണ്ട് അല്ലാഹു വേദക്കാരിൽ നിന്ന് സമ്പാദിക്കപ്പെടുന്ന കപ്പം വഴിയുള്ള നിങ്ങളുടെ നഷ്ടപരിഹാരമാണ് ജിസ്സിയ. ഇതേപോലുള്ള പ്രസ്താവനകൾ ഇബ്നു അബ്ബാസ്, മുജാഹിദ്, `ഇക്രിമഹ്, സൈദ്‌  ബിൻ തര്ക്കിച്ചു റിപ്പോർട്ടു ചെയ്തിട്ടുണ്ട് . ( അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌)  അല്ലാഹു,തന്റെ നടപടികളും പ്രസ്താവനകളിൽ ഓൾ അത്യുത്തമനാണു.  അവന്റെ സൃഷ്ടികളില്‍ ഉത്തമനും, തീരുമാനങ്ങളില്‍ നീതിമാനും ആകുന്നു, ഭാഗ്യവാനും അവൻ എത്ര പരിശുദ്ധൻ.  അല്ലാഹു അവർ Dhimmah ജനം പിടിച്ചടക്കിയ കപ്പം അളവ് വഴി അവരുടെ നഷ്ടത്തിന് മുസ്ലിംകൾ നഷ്ടപരിഹാരം ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് മുസ്ലിങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ജിസ്സിയ കപ്പം ദിമ്മികളില്‍ ചുമത്തിയത്.

http://www.qtafsir.com/index.php?option=com_content&task=view&id=2568&Itemid=64

[സുറ 9:28  സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.]


കഴിയുന്നില്ല; കപ്പം കിട്ടാന്‍ രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ തയ്യാറെടുക്കുന്ന മുത്തിനെ കാണാം :

ഇബിന്‍ കതിര്‍ - "വേദം നല്‍കപ്പെട്ടവരോട് യുദ്ധം ചെയ്തു കൊള്‍ക അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ." സുറ 9:29 
അള്ളാഹു തന്‍റെ റസൂലിനോട് ഹിജ്രക്ക് ശേഷം 9 ആം വര്ഷം അറിയിച്ചു,' വേദം  നല്‍കപ്പെട്ടവരോടും, യാഹൂദരോടും, ക്രൈസ്തവരോടും യുദ്ധം ചെയ്യുക. '   റോമാക്കാർക്കെതിരെ പോരാടാൻ തന്റെ സൈന്യത്തെ ഒരുക്കി അവന്റെ ഉദ്ദേശത്തോടെ ലക്ഷ്യങ്ങള്‍ വെച്ച്  ജിഹാദ്നു വേണ്ടി ആളുകളെ വിളിച്ചു.  റസൂല്‍ ശക്തികളെ ശേഖരിക്കുന്നതിന് അൽ-മതിനഃ വിവിധ അറബ് പ്രദേശങ്ങളിൽ തന്റെ ഉദ്ദേശം വെച്ച് ദൂതന്മാരെ അയച്ചു; അദ്ദേഹം മുപ്പതിനായിരം വരുന്ന ഒരു സൈന്യത്തെ ശേഖരിച്ചു. ചുറ്റുമുള്ള അൽ-മദീനക്കാർക്കും ചില കപടവിശ്വാസികളും ജിഹാദില്‍ നിന്നും വിട്ടു നിന്നു, വരൾച്ചയും, തീവ്രമായ ചൂടും അനുഭവപ്പെട്ട ഒരു വർഷം ആയിരുന്നു അത്.  അല്ലാഹുവിന്റെ റസൂല്‍ ആഷ്-ശാമിലേക്ക് റോമാക്കാരോട് യുദ്ധത്തിനായി മാര്‍ച്ച്‌ ചെയ്തു ടാബുക് എത്തും വരെ, അവിടെ ഒരു ജലവിഭവത്തിനരികെ ഇരുപതോളം ദിവസം ക്യാമ്പ് ചെയ്തു. അതിനുശേഷം അദ്ദേഹം ഒരു തീരുമാനത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു,  അതു ഒരു കഷ്ടം പിടിച്ച വർഷമായിരുന്നു, ജനം ദുർബലരായി മാറിയിരുന്നു തന്മൂലം  അൽ-മതിനഃയിലേക്ക് റസൂല്‍ തിരികെ പോയി.

http://www.qtafsir.com/index.php?option=com_content&task=view&id=2567&Itemid=64

[ സുറ 9:29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.]

അങ്ങനെ യുദ്ധത്തിനു പുറപ്പെട്ട കുറെ മുസ്ലിങ്ങള്‍ ചൂടുകാരണം വെള്ളം കിട്ടാതെ തട്ടിപോയി. മുഹമ്മദിന്റെ കാലശേഷവും ഈ ജിഹാദി യുദ്ധങ്ങള്‍ക്ക് കപ്പം ഉണ്ടാക്കി മേടിക്കാന്‍ വേണ്ടി യൂറോപ്പിലേക്ക് ചെന്നു. അന്ന് അവിടെ നിന്നും അടികിട്ടിയപ്പോള്‍ കുരിശുയോദ്ധാക്കള്‍ കണ്ണില്‍ ചോരയില്ലാത്തവര്‍ ആയി ജിഹാദികള്‍ക്ക്.

കാബ, യെരുശലേം ദേവാലയം, എന്തിനു ഇങ്ങു അയോധ്യയില്‍ വരെ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ ആക്രമിച്ചു കീഴടക്കി ഏതോ പേരില്ലാത്ത അല്ലാഹുവിന്റെ പേരില്‍ ചാര്‍ത്തി കൊടുത്തു കപ്പം മേടിക്കുന്ന പരിപാടു നിറുത്തികൂടെ ഇനിയെങ്കിലും?