Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 4 June 2016

അല്‍-ഇലഹ് എന്ന അല്ലാഹ് എന്ന പിശാചു!


അല്ലാഹ് എന്ന പദം അലിഫ്-ലം-ഹാ എന്ന മൂലപദത്തില്‍ നിന്നെടുത്തതാണ്. ഇലാഹ് എന്നാല്‍ ദൈവം എന്ന് അര്‍ത്ഥമില്ല. ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്ന് ആണ് അര്‍ഥം. Lane's Arabic Dictionary പ്രകാരം ഇലാഹ് എന്ന പദം ആരാധ്യന്‍ എന്നാണ്. ദൈവം എന്ന് അര്‍ഥം ഉള്ള പദം അറബിയില്‍ ഇല്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.
Alif-Lam-ha = to serve, worship or adore; to protect, grant refuge, preserve save, rescue, liberate; object of worship ie God;[http://www.studyquran.co.uk/1_ALIF.htm] ഇതില്‍ ദൈവം എന്ന് indirect ആയി പറയുന്നു i.e god അത്രേ എന്ന്. അതിനാല്‍ ദൈവം എന്നഹ്ടു context പ്രകാരം അര്‍ഥം കൊടുക്കുന്നു എന്നെ ഉള്ളു. അതായതു എല്ലാവരും തന്നെ ആരാധിക്കണം, തന്നെ മാത്രം ആരാധിക്കണം അങ്ങനെ ഉള്ള ആരാധ്യന്‍/ആരാധ്യ വസ്തുവായി ഇരിക്കണം എന്ന് 'ലാ ഇല ഇല്ല അല്ലഹ്', 'ഞാന്‍ അല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല', എന്ന് പറയുന്ന ഒരു സാധനം ആണ് ഖുറാനില്‍ നമ്മള്‍ പരിചയപ്പെടുത്തുന്ന ആരാധ്യവസ്തു ആയ അള്ളാഹു.

1) നരകത്തിലേക്ക് ക്ഷണിക്കുന്നത്?
അള്ളാഹു:- 28:41 ...അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ..
-----
പിശാചു:- 31:21 ... പിശാച്‌ ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ്‌ അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)
♒♒♒♒♒♒♒♒♒♒♒♒
2) തെറ്റുകള്‍ ഭംഗിയായി തോന്നിപ്പിക്കുന്നത്?
അള്ളാഹു:- 27:4 ...പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. ...
-----
പിശാചു:- 6:43 ...അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു....
29:38 ...പിശാച്‌ അവര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന്‌ തടയുകയും ചെയ്തു. ...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
3) നരകത്തിലേക്ക് നയിച്ച്‌ പോകുന്നത്?
അള്ളാഹു:- 19:86 കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം.
4:169 നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല.
---
പിശാചു:- 22:4 ...അവനെ ( പിശാചിനെ ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍ ( പിശാച്‌ ) തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌ എന്ന്‌ അവനെ സംബന്ധിച്ച്‌ എഴുതപ്പെട്ടിരിക്കുന്നു. ...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
4) പിന്‍വശത്ത് കൂടി വലയം ചെയ്യുന്നത്?
അള്ളാഹു:- 85:19-20 അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
-----
പിശാചു:- 7:16-17 അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ ( മനുഷ്യര്‍ ) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
5) ആളുകളെ വഴിപിഴപ്പിക്കുന്നത്?
അള്ളാഹു:-4:143 ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.
-----
പിശാചു:- 36:62 തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ അനേകം സംഘങ്ങളെ അവന്‍ ( പിശാച്‌ ) പിഴപ്പിച്ചിട്ടുണ്ട്‌.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
6) കുതന്ത്രങ്ങള്‍ മെനയുന്നത്?
അള്ളാഹു:- 6:123 അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്‍ക്കെതിരില്‍ തന്നെയാണ്‌. ...
3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം [മകര്‍ = ചതി = വഞ്ചന = കുതന്ത്രം] പ്രയോഗിക്കുന്നവനാകുന്നു.
-----
പിശാചു:- 4:76 ... അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
7) ഭയം ഇട്ടു പേടിപ്പിക്കുന്നത്‌?
അള്ളാഹു:- 3:151 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. ...
-----
പിശാചു:- 3:175 അത്‌ ( നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ ) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി ( നിങ്ങളെ ) പേടിപ്പെടുത്തുകയാണ്‌...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
8) മറപ്പിച്ചു കളയുന്നത്?
അള്ളാഹു:- 74:56 അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍.
-----
പിശാചു:- 6:68 ... ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
9) വാക്ക് മാറ്റുന്നവന്‍?
അള്ളാഹു:- 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.
17:86 ...തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട്‌ അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക്‌ ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.
-----
പിശാചു:- 14:22 ... കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാല്‍ പിശാച്‌ പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട്‌ ( ഞാന്‍ ചെയ്ത വാഗ്ദാനം ) ഞാന്‍ ലംഘിച്ചു. ....
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
ഈ അള്ളാഹു, സാത്താന്‍ തന്നെയാണ് ഖുറാനിലെ ആരാധ്യന് എന്ന് ഖുര്‍ആന്‍ പോലും തെളിയിക്കുന്നു. ജനിക്കാനും ജനിപ്പിക്കാനും കഴിവില്ലാത്ത [112] , മറക്കു പിന്നില്‍ നിന്നല്ലാതെ നേരിട്ട് സംസാരിക്കാന്‍ കഴിവില്ലാത്ത [42:51] , ജഡിക മോഹവലയത്തില്‍ പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പെണ്ണുങ്ങളെ ഇണ ചേര്‍ത്ത് തരും എന്ന് വാഗ്ദാനം ചെയ്യുന്ന [52:20], വാക്ക് മാറ്റി പറയുന്ന [ 2:106] , തന്റെ ഒരേ ഒരു പ്രവാചകന് മാത്രം സ്ത്രീവിഷയത്തില്‍ വിഷമതകള്‍ ഉണ്ടാകാന്‍ സമ്മതിക്കാത്ത [33:37] , ലോകവസാനം വരെ തന്നെ ആരധിക്കാത്തവരെ കൊല്ലാനും [2:193, 8:39], കൊള്ളയടിക്കാനും[48:19] , കുതന്ത്രങ്ങള്‍ (വഞ്ചന) മെനയാനും [3:54 ] , യുദ്ധം ചെയ്യാതെ മാറി നിന്നാല്‍ ശിക്ഷിക്കുമെന്നും [9:90], അന്യമതങ്ങളില്‍ നിന്ന് സുഹൃത്തുക്കള്‍ പാടില്ലെന്ന് കര്കശ്യം പിടിക്കുന്ന, കൂടെ അവരെ കൊല്ലാന്‍ ആക്രോശിക്കുന്ന [ 4:89] , അന്യമാതക്കാര്‍ക്ക് നല്കിയ വാഗ്ധാനം മാറ്റികൊള്ളാന്‍ ഉളുപ്പില്ലാതെ അനുവാദം നല്‍കുന്ന [66:2] , അവസാനം വാളിന്റെ ആയതു ഇറക്കി [9:5] അസമാധാനം വിതച്ച അള്ളാഹു ആര് എന്ന് പെട്ടെന്ന് മനസ്സിലാക്കാം ഖുറാനില്‍ നിന്ന്.
ഈ അസമാധാനത്തിന്റെ ദൂതനെ കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്; അവനും സ്വയം ദൈവത്തിനു മുകളില്‍ താന്‍ മാത്രം ആരധിക്കപ്പെടണം എന്ന് ആഗ്രഹിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ആണ്.
യെശയ്യാവു അദ്ധ്യായം 14
12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!

No comments:

Post a Comment