Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Sin. Show all posts
Showing posts with label Sin. Show all posts

Wednesday, 29 November 2017

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നായ ഏകനായ അള്ളാഹു


കറകളഞ്ഞ ഏകദൈവ വിശ്വാസം ആണ് ഇസ്ലാമിന്റെ എന്നു പറയുകയും , മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ചു, ബഹുദൈവാരധാനയാണെന്ന് വിധിക്കുകയും ചെയ്തു കൊണ്ട് നടക്കുന്ന വഹാബി സലഫി ദാവക്കാര്‍ പക്ഷെ ഈ തവ്ഹീദിന്റെ മുഖ്യഘടകമായി കൊണ്ട് നടക്കേണ്ട പ്രമാണമായ , ‘അലാഹുവിന്റെ ഏകത്വം’, “തവ്ഹീദ്”, ഖുറാനില്‍ കാണിച്ചു തരാനും കൂടെ ഇതൊന്നും പ്രാമാണികമായി തെളിയിക്കാനും ഇത് വരെ സാധിച്ചിട്ടുമില്ല, എന്ന നഗ്ന സത്യം അറിയിച്ചു കൊള്ളട്ടെ. 

ഒരൊറ്റ ആയത്ത്പോലും അള്ളാഹു “താന്‍ ഏകനായ ദൈവമാണ്” എന്നോ, “താന്‍ ഏകന്‍/ഏകം” എന്നോ എടുത്തു കാണിക്കാന്‍ ഖുറാനില്‍ ഇല്ല, എന്ന ദാരുണമായ സത്യം ഏകദൈവസിദ്ധാന്തം പൊക്കിപിടിച്ച് അധിക്ഷേപിച്ചു വന്നവരില്‍ നിന്ന് തന്നെ ഈ അടുത്താണ് വ്യക്തമായി ശ്രദ്ധയില്‍ പെട്ടത്.  അവനില്‍ ചില ഏകത്വ ആരോപണങ്ങള്‍ മുഹമ്മദ്‌ പറയുന്ന രീതിയില്‍ നമുക്ക് കാണാം:

🔳 37:4  തീര്ച്ചയായും നിങ്ങളുടെ ദൈവം ഏകന് തന്നെയാകുന്നു. . 6:19  .... പറയുക: അവന് ഏകദൈവം മാത്രമാകുന്നു. 14:48   ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
[എല്ലാം വളരെ കഷ്ടപ്പെട്ട് മുഹമ്മദ്‌/മലക്ക് പറഞ്ഞു വെക്കുന്നു എന്ന്. അള്ളാഹു "താന്‍ ഏകന്‍" ആണെന്ന് പറയാന്‍ മറന്നു പോയി എന്ന് സാരം.]

🔳 21:108  പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്കപ്പെടുന്നത്. അതിനാല് നിങ്ങള് മുസ്ലിംകളാകുന്നുണ്ടോ?
[പക്ഷെ എന്ത് രീതിയില് ആണ് ഏകന് എന്നുമാത്രം ബോധനം ലഭിച്ചിട്ടില്ല. മുഹമ്മദിന്റെ കിടപ്പറയുടെ അടുത്ത് വരാന് പാടില്ല എന്ന് 49:4  പറയാന് മറന്നില്ല പക്ഷെ അല്ലാഹുവിനെ പറ്റി വെളിപ്പെടുത്താന് മറന്നു അള്ളാഹു അഥവാ മുഹമ്മദ്]

🔳 29:46  വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള് സംവാദം നടത്തരുത്- അവരില് നിന്ന് അക്രമം പ്രവര്ത്തിച്ചവരോടൊഴികെ. നിങ്ങള് പറയുക: ഞങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു.
 [വേദക്കാരുടെ ദൈവം പിതാവും പുത്രനും പരിശുധത്മാവും ആണ്, ഒരിക്കലും അടിമയജമാനന് അല്ല, അല്ലാഹുവിനു അഥവാ മുഹമദിനു അവിടെയും തെറ്റി]

🔳 5:73  അല്ലാഹു മൂവരില് ഒരാളാണ് എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.
[മൂവരില് ഒരു ദൈവം എന്നാല് ത്രിത്വ സിദ്ധാന്തം അല്ല, അത് tritheism ആയ പഷണ്ടാതയാണ്. ക്രൈസ്തവര്/വേദക്കാര് അങ്ങനെ വിശ്വസിക്കുന്നില്ല. അള്ളാഹു അഥവാ മുഹമ്മദിന് അവിടെയും തെറ്റി]

മുഹമ്മദ്‌ അല്ലാഹുവില്‍ ആരോപിക്കുന്ന ഏകത്വം മാത്രമാണ് ഇസ്ലാം മതത്തിന്റെ ഏകദൈവ വിശ്വാസം എന്ന ആരോപണം. അള്ളാഹു “അവന്‍, അതാകുന്നു”, “അവന്‍ ഇതാകുന്നു” എന്ന് ആരോപണം അല്ലാതെ “അനാ അല്‍-അഹദ്”(ഞാന്‍ ഏകനാകുന്നു), “അനാ അല്‍-വാഹിദ്” (ഞാന്‍ ഏകം ആണ്) എന്ന് അള്ളാഹു എവിടെയും പറയുന്നില്ല എന്നതാണ് മുഖ്യമായ വിഷയം. മുഹമ്മദ്‌ പറയുന്നത്, ജിബ്രേല്‍ ആണ് പറയുന്നത്. മുഹമ്മദ്‌ ജിബ്രെലിനെ കണ്ടു എന്ന സക്ഷ്യമോ അടയാളമോ അനേകര്‍ ആരാഞ്ഞിട്ടും സക്ഷ്യമോന്നും മുഹമ്മദ്‌ നല്‍കിയിട്ടില്ല. ഇനി ഉള്ളതാണെങ്കില്‍ ഇതുപോലെയുള്ള നിലവാരം തീരെയില്ലാത്ത കസര്‍ത്തുകളും.
ആഇഷ നിവേദനം:  അല്ലാഹുവിന്റെ പ്രവാചകന്‍ (ﷺ) എന്നോട് പറഞ്ഞു: "ഇതാ ജിബ്രീല്‍ നിന്നോട് സലാം വെക്കുന്നു." അപ്പോള്‍ ഞാന്‍ പറഞ്ഞു: "അദ്ദേഹത്തിന് മേല്‍, അല്ലാഹുവിന്റെ കരുണയും സമാദാനവും ഉണ്ടാകട്ടെ." (സഹിഹ് ജാമി അറ്റ്‌-തിര്‍മിദി Vol. 1, Book 46, Hadith 3882)

ഇനി ജിബ്രെലിനെ എന്ത് അടിസ്ഥാനത്തില്‍ വിശ്വസിക്കും എന്ന് ആരഞ്ഞലോ? ഇബിലീസ് വ്യാജം പറഞ്ഞപോലെ ജിബ്രേല്‍ വ്യാജം പറഞ്ഞതയിക്കൂടെ ഖുറാന്‍? എന്നൊന്നും ചോദ്യത്തിനു മറുപടി ഇല്ല (ഉണ്ടെങ്കില്‍ തരിക) .  ചുരുക്കി പറയുക എങ്കില്‍, 58:7 (… മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന് [ അല്ലാഹു] അവര്ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല…) പ്രകാരം എല്ലായിടവും അവന് ഉണ്ടെന്നു ആരോപണവും നിലനില്ക്കുംബോളും, അവനു, “അനാ അല്-അഹദ്” എന്ന രണ്ടക്ഷരം പറയാന് സാധിച്ചില്ല എന്നത് വളരെ ഗുരുതരമായ കുറവായിട്ടാണ് കാണുന്നതും, ഈ “ഏകദൈവവിശ്വസരോപണം” പറ്റി ശ്രദ്ധിക്കേണ്ടതും.

⬛ “ഏകദൈവവിശ്വസരോപണം” ത്തിന്റെ പ്രശ്നങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല.
🔳 സുറ അല്‍-ഇഖലാസ് 112:1 “ഖുല് ഹുവാ അള്ളാഹു അഹദുന്”
“പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.”
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഏകന്‍ എന്ന് അറബിയില്‍ ഉപയോഗിച്ചിരിക്കുന്ന പദം, അഹദുന്‍ എന്നാണു.  അതായതു, “un”(ഉന്‍) ചേര്‍ക്കുമ്പോള്‍ അത് “indefinite article” ആകും. തന്മൂലം അഹദുന്‍  “anyone of” അഥവാ “പലതിലൊന്നു”, “ഏതെങ്കിലും ഒന്ന്” തുടങ്ങിയ അര്‍ഥങ്ങള്‍ ആണ് ഖുറാനില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ ഇവിടെ "ഒന്ന് " definite article വരുന്ന പ്രശ്നം ഉദിക്കുന്നില്ല.   ഉധാഹരണം അതെ അധ്യായം 112:4 നോക്കുക.  സുറ 112:1 “അവന്ന് തുല്യനായി മറ്റാരും ഇല്ലതാനും”

🔳 അങ്ങനെയെങ്കില്‍, 112:4 ഇല്‍ അഹദുന്‍ എന്നതിന് ഇതേ അര്‍ഥം.
"പറയുക: കാര്യം അല്ലാഹു 'അവരിലൊരുവന്'‍ ആകുന്നു", എന്നല്ലേ വരികയുള്ളു. മെക്കന്‍ സുറകളുടെ, ഇടയില്‍ വരുന്ന സുറ ആയതിനാല്‍, ആ ബഹുദൈവാരധനയുടെ പശ്ചാത്തലം കൂടെ ഓര്‍ക്കുന്നത് നന്ന്. മൂന്നു പെണ്മക്കള്‍ അല്ലാഹുവിനു ഉണ്ടെന്നും അവര്‍ ദേവതകള്‍ ആണെന്നും മുഹമ്മദ്‌ ആയത്ത് ഇറക്കി കൊടുത്തു പറയുന്നതും ഓര്‍ക്കാം ഇവിടെ, അവരില്‍ ഒന്നാണ് എന്ന് ആണോ ഉദ്ദേശിച്ചത്?

1. അല്‍-ഇലഹ് എന്ന അള്ളാഹു definite article ആണെങ്കില്‍, അത് മറ്റൊരു definite article നെ പിന്താങ്ങി കൊണ്ടേ വാക്യത്തില്‍ നിലനില്കൂ. അങ്ങനെയെങ്കില്‍
അ) അള്ളാഹു definite article അല്ല. 
(അല്ലെങ്കില്‍)
ബി) വ്യാകരണ പിശക് ആണ്, പ്രാസമൊപ്പിക്കല്‍ 
ഇതില്‍ ഏതു തിരഞ്ഞെടുത്താലും പ്രശ്നമാണ്. കാരണം, അള്ളാഹു എന്നാല്‍ definite article ആകുന്നില്ല എങ്കില്‍, അള്ളാഹു പൂര്‍ണനായവനെ സൂചിപ്പിക്കുന്ന ദൈവം (The God) എന്നര്‍ത്ഥം indefinite phrase ഇല്‍ വരുകയില്ല. അതയതു ഏകദൈവം എന്ന ടൈറ്റില്‍ മറക്കേണ്ടി വരും. Indefinite phrase, പ്രത്യേകിച്ചും ഏകദൈവം എന്ന് സൂചിപ്പിക്കുന്നിടത്തു വരുന്നത് സംഭാഷണരൂപേണ പറയുനതിനപ്പുറത്തേക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അക്ഷരജ്ഞാനം ഇലല്തെ വാമൊഴിപാടിനടന്ന കവിയുടെ പ്രശ്നം!
പകരം, രണ്ടാമത്തെ option ആണ് എടുക്കുന്നതെങ്കില്‍, അള്ളാഹു എന്ന definite article ന്റെ കൂടെ 112:1 ഇല്‍ “un” ചേര്‍ത്ത indefinite article, വ്യാകരണപ്രശ്നം എന്നെങ്കില്‍ സര്‍വ്വജ്ഞാനിക്ക് വ്യാകരണ പിശക്, അപ്പോളും ദൈവം എന്ന ടൈറ്റില്‍ കൈവിടേണ്ടി വരും. [1]

2. Definite article ആയി അല്-അഹദ് എന്ന് പറഞ്ഞിരുന്നു എങ്കില് ‘The One’, ‘ഒരുവന്’,  എന്ന് തന്നെ അര്ഥം വരുമായിരുന്നു. എന്നാല് അഹദുന് എന്ന് indefinite article എന്ന് ഉപയോഗിച്ചത് “ഒന്ന്” എന്ന് ഒരിക്കലും വരുന്നില്ലവിടെ.

3.  അള്ളാഹു എന്നാണ് അവിടെ വരുന്നതെങ്കില് അല്-അഹദുന്  definite article ആകണമായിരുന്നു, അങ്ങനെ അല്ല എങ്കില്, അള്ളാഹു എന്ന definite article ആയിരിക്കില്ല അവിടെ. അതായതു ഇസ്ലാമിന്റെ വെറും ദൈവം god, ഇലഹ് എന്നാണ് പരാമര്ശം. ല്- ഇലഹ് എന്നാണു താനും 112 :1  ഉപയോഗിച്ചിരിക്കുന്നത്.

ആയതിനാല് 112:1 “നിങ്ങളുടെ ഇലാഹു (ദൈവം) പലരിലൊരുവന് അത്രേ” എന്ന്  അരക്കെട്ടിട്ടു ഉറപ്പിക്കുന്നു. കൂടെ ഏകദൈവവിശ്വാസം തകരുന്നു, സര്‍വ്വശക്തനെ indefinite വിശേഷണം കൊടുത്തത് വഴി, അള്ളാഹു സര്‍വ്വശക്തനായ ഏകദൈവം എന്ന് വരുകയുമില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന ഒറ്റപ്പെട്ടുപോയ ദൈവം. ഇതുകൊണ്ട് ഉറപ്പികാമോ, അതോ മറ്റു വിശ്വാസപ്രകാരം ആണോ ഇങ്ങനെ വന്നിട്ടുള്ളത് എന്ന് കൂടെ ഒന്ന് പരിശോധിച്ച് നോക്കാം.

⬛ ⬛ ശിര്ക്ക് ⬛ ⬛
=====================
ശിര്ക്ക് എന്നാല്, 🔳 സുറ 4:48 “തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.”
അള്ളാഹുവിനോട് മനുഷ്യര്  ഏതെങ്കിലും ആളുകളോ എന്തെങ്കിലും കല്ലോ ശില്പ്പങ്ങലോ സമുച്ചയങ്ങലോ മലകലോ കാറ്റോ ഭൂമിയോ ആകാശമോ എന്തും ആയികൊള്ളട്ടെ അവ പങ്കുചെര്ക്കുക്ക എന്നതാണ് ശിര്ക്ക്. ഈ ശിര്ക്ക് ആണ് അള്ളാഹു പൊറുക്കപ്പെടാത്ത ഏറ്റവും വലിയ പാപം എന്ന് ഖുറാനില് അള്ളഹുവിനെറെ പേരില് ആരോപണം.
🔳 സുറ 13:36 … പറയുക: അല്ലാഹുവെ ഞാന് ആരാധിക്കണമെന്നും, അവനോട് ഞാന് പങ്കുചേര്ക്കരുത് എന്നും മാത്രമാണ് ഞാന് കല്പിക്കപ്പെട്ടിട്ടുള്ളത്…
മനുഷ്യര് അല്ലാഹുവിനോട് കൂടെ പങ്കു ചേര്ത്ത് കൊടുക്കാതിരുന്നാല് മാത്രം മതി, പക്ഷെ അല്ലാഹു സ്വയം പങ്കു ചേര്ത്താലോ? 

⬛ അള്ളയുടെ പേരില് അല്ലാതെ സത്യം ചെയ്യുന്നു എങ്കില് ശിര്ക്ക് ചെയ്യുന്നു.
___________________________________________________________

അബ്ദുള്ള നിവേദനം: പ്രവാചകന്‍ (സ) പതിവായി സത്യം ചെയ്യുന്നത്, “ ഹൃദയങ്ങള്‍ കീഴ്മേല്‍ മറിക്കുന്നവനല്ലാതെ” ( സഹിഹ് ബുഖാരി 7391; പുസ്തകം 97, ഹദീസ് 488, അല്ലാഹുവിന്റെ ഏകത്വം; തവ്ഹീദ് )

ഇബ്ന്‍ ഉമര്‍ ഒരുവന്‍ പറയുന്നത് കേള്‍ക്കയുണ്ടായി: “കാബയാല്‍ അല്ല”, അപ്പോള്‍ ഇബ്ന്‍ ഉമര്‍ പറഞ്ഞു: “അല്ലാഹുവിനെ കൂടാതെ സത്യം ചെയ്യുന്നതിനെ പറ്റി അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ‘ആരെങ്കിലും അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നു എങ്കില്‍, അവന്‍ ശിര്‍ക്ക് ചെയ്യുന്നു അല്ലെങ്കില്‍ അവന്‍ അവിശ്വാസിയാണ്.’ ” (സഹിഹ് അല്‍-തിര്‍മിദി 1535, പുസ്തകം 20, ഹദീസ് 13 )

സഈദ് ഇബ്ന്‍ ഉബയാദ് നിവേദനം: ഇബ്ന്‍ ഉമര്‍ ഒരുവന്‍ സത്യം ചെയ്യുന്നത് കേള്‍ക്കയുണ്ടായി: ‘ഇല്ല, ഞാന്‍ കാബയാല്‍ സത്യം ചെയ്യുന്നു’. അപ്പോള്‍ ഇബ്ന്‍ ഉമര്‍ അവനോടു പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് കേട്ടിട്ടുണ്ട്: ‘അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നവന്‍ ബഹുദൈവവിശ്വാസിയാണ്’ എന്ന്” [സുനാന്‍ അബിദാവുദ് 3251, പുസ്തകം 22, ഹദീസ് 10]

⬛ അള്ളാഹുവിന്റെ ആണയിടല്‍ നോക്കാം:
===================================
ഇവിടെ പറയുന്നത് എന്താണ്? അല്ലഹ് ആണയിടുന്ന ആയത്തുകള് നോക്കുക .🔳  79.1-5 ''ഇറങ്ങി ച്ചെന്നു ഊരി എടുക്കുന്നവ തന്നെയാണ സത്യം , സൌമ്യത യോടെ പുറതെടുക്കുന്നവ തന്നെയാണ സത്യം, ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ സത്യം, എന്നിട്ടു മുമ്പോട്ട് കുതിച്ചു പോകുന്നവയും , കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ സത്യം''.
എന്താണ് ഇതെന്ന് അറിയാന്‍ ഖുറാനും ഹദീസും മാത്രം പോര തഫസീരും നോക്കണം. എന്നിട്ട് വല്ല പിടിയും ഉണ്ടോ? സയ്യിദ് അബുല് അഅ്ലാ മൗദൂദിയുടെ ഖുര്ആന് തഫ്സീര് പ്രകാരം:-
”ഇവിടെ അഞ്ചു ഗുണങ്ങളുള്ള ശക്തികളെ സാക്ഷികളാക്കുന്നതെന്തിനു വേണ്ടിയാണ് എന്നു വെളിപ്പെടുത്തുന്നില്ല എങ്കിലും, ഈ സത്യം കൊണ്ട് സ്ഥാപിക്കുന്നത് അന്ത്യനാള് അനിവാര്യമാണെന്നും മനുഷ്യരാസകലം തീര്ച്ചയായും സമൂലം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നുമാണെന്ന് തുടര്ന്നു പറയുന്ന വിഷയം സൂചിപ്പിക്കുന്നുണ്ട്. ഈ അഞ്ചു ഗുണങ്ങളുള്ള ശക്തികള് ഏതാണെന്നും വ്യക്തമാക്കിയിട്ടില്ല.” 
(അപ്പോള്‍ ഖുറാനില്‍ അത്ര വ്യക്തതയോന്നുമില്ല എന്ന് മൌദൂദി പോലും ഏറ്റു പറഞ്ഞു. “…അതില് (ഖുറാനില്) യാതൊരു സംശയവുമില്ല....” സുറ 10:37 , എന്നത് മുഴുമിപ്പിക്കാന് ഖുരാന് സാധിക്കില്ല എന്ന് ഒരുവശം.) മൌദൂദി തുടരുന്നു:
“ഖുര്ആന് വ്യാഖ്യാതാക്കളില് ഏറിയകൂറും അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് മലക്കുകളാകുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു വിശദീകരിക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇവിടെ ഖുറാനില്‍ അവ്യക്തമായ ഈ സംഭവങ്ങളെ എല്ലാം വെച്ച് കൊണ്ട് അള്ളാഹു സത്യം ചെയ്യുന്നതാണ്.  മറ്റു പലയിടങ്ങളിലും അള്ളാഹു സത്യം ചെയ്യുന്നു പലസാധന/സംഭവങ്ങളെയും കൊണ്ട് സത്യം ചെയ്യുന്നു. ഇവിടെ കൊണ്ട് ഒന്നും സത്യം ചെയ്യുന്നത് തീരുന്നില്ല, ഈ ആയത്തുകള് ഒന്ന് കാണാം.
🔳 സുറ 38:1   സ്വാദ്- ഉല്ബോധനം ഉള്കൊള്ളുന്ന ഖുര്ആന് തന്നെ സത്യം.
🔳 സുറ 74:32-34  നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. രാത്രി പിന്നിട്ട് പോകുമ്പോള് അതിനെ തന്നെയാണ സത്യം. പ്രഭാതം പുലര്ന്നാല് അതു തന്നെയാണ സത്യം.
🔳 സുറ 37:3   എന്നിട്ട് കീര്ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
🔳 സുറ 51:1-4  ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള് ) തന്നെയാണ, സത്യം.  ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള് ) തന്നെയാണ, സത്യം.  നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള് ) തന്നെയാണ, സത്യം!   കാര്യങ്ങള് വിഭജിച്ചു കൊടുക്കുന്നവര് ( മലക്കുകള് ) തന്നെയാണ, സത്യം.
🔳 സുറ 52:1-6  ത്വൂര് പര്വ്വതം തന്നെയാണ, സത്യം.  എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.  നിവര്ത്തിവെച്ച തുകലില്  അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.  ഉയര്ത്തപ്പെട്ട മേല്പുര ( ആകാശം ) തന്നെയാണ, സത്യം.   നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
🔳 സുറ 91:1-7 സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.   ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്ന്ന് വരുമ്പോള്.   പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്   രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്.   ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.   ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
🔳 സുറ 69:38  എന്നാല് നിങ്ങള് കാണുന്നവയെക്കൊണ്ട് ഞാന് സത്യം ചെയ്ത് പറയുന്നു:  നിങ്ങള് കാണാത്തവയെക്കൊണ്ടും.
--------------------------------------

അതായതു, ആകാശവും, ഭൂമിയും, ഖുറാനും മലക്കുകളും, മേഖങ്ങളും എന്തിനു, പറയുന്നു, മനുഷ്യര്‍ കാണുന്നതും കാണാത്തതും ആയ സകലത്തിനെയും വെച്ച് അള്ളാഹു സത്യം ചെയ്യുന്നു എന്ന് മുഹമ്മദ്‌ ഖുറാനില്‍ പറഞ്ഞു വെക്കുന്നു. എങ്കില്‍ മുപ്പത്തി മുക്കോടി സാധനങ്ങളെ വെച്ച് അള്ളാഹു സത്യം ചെയ്യുന്നു. അല്ലാഹുവിന്റെ മണ്ടത്തരം മനസ്സിലായോ?

അല്ലഹുവിനെ കൂടാതെ സത്യം ചെയ്യുന്നവന് ബഹുദൈവ വിശ്വാസിയാണ് എന്ന് സഹിഹ് ഹദീസുകള്. അള്ളാഹു തന്മൂലം ബഹുദൈവവിശ്വസി ആണ്, അഥവാ, മറ്റു സംഭവങ്ങളെ ദൈവമായി കരുതുന്നവന് തന്നെ. ആയതിനാല് അള്ളാഹു കണ്ടതും കാണാത്തതും ആയ മുപ്പത്തി മുക്കോടി സംഭവങ്ങളെയും ചേര്ത്ത് ആണയിട്ടു പങ്കു ചേര്ക്കല് നടത്തിയിരിക്കുന്നുതു വഴി, അള്ളാഹു മുപ്പത്തി മുക്കോടി സംഭവങ്ങളില്‍ ഒരുവന്‍.  അങ്ങനെ മുപ്പത്തി മുക്കോടി സംഭവസാധനസാമഗ്രികള്‍ എല്ലാം അള്ളാഹുവിന്റെ കൂടെ അവയെയും അള്ളാഹു ദൈവങ്ങള്‍ ആയി ഉയര്‍ത്തിയിരിക്കുന്നതു മൂലം, സുറ 112:1 ഇല്‍ പറയുന്ന അഹദുന്‍ ‘പലതില്‍ ഒന്ന്/പലരില്‍ ഒരുവന്‍’ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു.

‘അള്ളാഹു ഏകന്‍’ എന്ന ആരോപണത്തിന്റെ അര്‍ഥം ഇപ്പോള്‍ പൂര്‍ണമായും വെളിവായി. അള്ളാഹു തന്നെ ഉയര്‍ത്തിയ മുപ്പത്തി മുക്കോടി ദൈവങ്ങളില്‍ ഏകനായ പലതില്‍ ഒരുവന്‍ ആണ് അള്ളാഹു എന്നും, ആ അല്ലാഹുവിനെ ആരാധിക്കും വഴി അള്ളാഹു ആ ആരാദനകള്‍ മറ്റു പലതിനും സത്യം ചെയ്തുകൊണ്ടുയര്‍ത്തി ആരാധന പങ്കു ചേര്‍ത്ത് കൊടുക്കുന്നു എന്നും തെളിഞ്ഞിരിക്കുന്നതു മൂലം, ഇസ്ലാം അല്ലെ  ലോകം കണ്ട ഏറ്റവും വലിയ ബഹുദൈവ വിശ്വാസികള്‍ ? 

⬛ ഇവിടെ തെളിഞ്ഞിരിക്കുന്ന സംക്ഷിപ്തരൂപം:
____________________________________

1. ഇസ്ലാമിന്റെ ഏകദൈവവിശ്വാസത്തില്‍, അള്ളാഹു "ഞാന്‍ ഏകനാണ്/ഏകമാണ്" എന്നൊന്നും പറഞ്ഞിട്ടില്ല.
2. അള്ളാഹു സുറ അല്‍-ഇഖ്ലാസ് (112)1 പ്രകാരം പലരിലോരുവന്‍ അല്ലെങ്കില്‍ പലതിലൊന്ന് ആണ്.
3. indefinite article ആയ അഹദുന്‍ വിശേഷണം ആയി ഇസ്ലാമിന്റെ ദൈവത്തെ സൂചിപ്പിക്കും വഴി സര്‍വ്വശക്തനായ ഏകദൈവം എന്ന് പറയാന്‍ സാധിക്കികയില്ല. പലരിലൊന്നു എന്ന് ചേരുകയും ചെയ്യും.
4. തന്മൂലം indefinite article ആണ് അള്ളാഹു എന്ന് തെളിയുന്നു. അള്ളാഹു അല്‍-അക്ബര്‍ എന്ന് ആരും പറയാറില്ല. അള്ളാഹു അക്ബര്‍ എന്നെ പറയാറുള്ളു.
5. അള്ളാഹു കണ്ടതും കാണാത്തതും ചേര്‍ത്ത് സത്യം ചെയ്തു കൊണ്ട് അവയെയെല്ലാം തന്റെ കൂടെ ഉയര്‍ത്തി പങ്കു ചെര്‍ക്കുകവഴി, പലരിലോന്നു എന്ന സുറ അല്‍-ഇഖലാസ് 1ല്‍ പറയുന്ന  പ്രയോഗം ശരിയാകുന്നു.
6. മുപ്പത്തിമുക്കോടി ദൈവങ്ങളിലോന്നായ ഏകനായവന്‍ അള്ളാഹു, എന്ന് ഉറപ്പാകുന്ന വഴി, ഇസ്ലാം ആണ് ലോകത്ത് ഏറ്റവും വലിയ ബഹുദൈവാരധികള്‍ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി തെളിയിച്ചു തരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!

[1] https://books.google.co.in/books?id=Yi8vZvkgZy0C&pg=PA22&lpg=PA22&dq=The+biggest+difference+between+creating+a+definite+phrase+and+indefinite+phrase+is+the+use+of+definite+article+prefix+al-+dummies&source=bl&ots=XQHAm2Tvva&sig=fJHcUTs83-d6tfMBAArPJNKvRDU&hl=en&sa=X&ved=0ahUKEwiv2bmgkuTXAhXKtI8KHWr7CBgQ6AEIKDAA#v=onepage&q=The%20biggest%20difference%20between%20creating%20a%20definite%20phrase%20and%20indefinite%20phrase%20is%20the%20use%20of%20definite%20article%20prefix%20al-%20dummies&f=false




Saturday, 9 May 2015

കെട്ടിച്ചമച്ചു പറയുന്നവനുള്ള ശാപം, അതേ ശാപം കൊണ്ട് മരിച്ചതും മുഹമ്മദ്‌.


കള്ളപ്രവാചകന് ഖുറാനില്‍ പറയുന്ന മരണം:
ഖുറാന്‍ 69:44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
ഖുറാന്‍ 69:45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,
ഖുറാന്‍ 69:46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി [ഹൃദയരക്തധമനി] നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. [Then We would have cut from him the aorta.]

മുഹമ്മദിന്റെ അവസാനം:
സഹിഹ് ബുഖാരി 59:713:
ആയിഷ പറയുന്നു: പ്രവാചകന്‍ അദ്ധേഹത്തിന്റെ മരണകാരണമായ രോഗ സമയം പറഞ്ഞിരുന്നതു, "ആയിഷ, ഞാന്‍ ഖൈഭാരില്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിക്കുന്നു, കൂടെ ഇപ്രാവിശ്യം, ആ വിഷം മൂലം എന്റെ ജീവനാഡി [ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു" [Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison."]

അപ്പൊ ഖുറാന്‍ പ്രകാരവും മുഹമ്മദ്‌ ഒരു കള്ളപ്രവാചകന്‍ ആണ് എന്നു തെളിയിച്ചു. ഖുറാനില്‍ പലതും - അല്ലാഹുവിനെ കുറിച്ച് പലതും, കെട്ടിച്ചമച്ചു പറഞ്ഞു മുഹമ്മദ്‌ എന്നുള്ളതിന് തെളിവല്ലേ?

NOTE: മുബഹാലയെ കുറിച്ച് അറിയാന്‍ ലിങ്ക് , ദൈവനിന്ദക്കുള്ള ശിക്ഷ! അതുപോലെ കെട്ടിചമച്ച ഒന്നായിരിക്കും- ദൈവപുത്രനെതിരെയുള്ള ദൈവ നിന്ദ. മുബഹാല കഴിഞ്ഞു മൂന്ന് മാസം തികഞ്ഞില്ല- ഖുറാന്‍ പറഞ്ഞിരിക്കുന്നതില്‍ ഏറ്റവും നീചമായ കള്ളപ്രവച്ചകര്‍ക്കുള്ള മരണം മുഹമ്മദ്‌ ഏറ്റുവാങ്ങി. എല്ലാം ഒരു ഒറ്റ ചിരടില്‍ കോര്‍ത്ത പോലെ.

പത്തു കല്പ്പനകളും ലംഘിച്ച മുഹമ്മദ്‌:



ഇതാണോ മോശയുടെ ന്യായപ്രമാണം അന്വര്ത്തിച്ചു എന്നു പറയുന്ന മഹ്മദ്:-

 -------------------- -------------------- -------------------- --------------------

1) "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു."

► മുഹമ്മദിന്റെ ദൈവം ഒരിക്കലും സത്യദൈവമായ YHWH ആയിരുന്നില്ല. മുഹമ്മദ് ഒരിക്കലും സത്യദൈവത്തിന്റെ നാമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. മോശയടക്കം എല്ലാ പ്രവാചകരും ഉപയോഗിച്ചിരുന്ന ആ നാമം മുഹമ്മദിന് അറിയുകയേ ഇല്ലായിരുന്നു. അതിനാല്‍ ഏതു പേര് വേണമെങ്കിലും വിളിച്ചോ എന്നു അറിയിക്കുന്നതും കാണാം.

ഖുറാന്‍ 17:110 പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.

  -------------------- -------------------- -------------------- --------------------

2) "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു."

►അല്‍-ലറ്റ്, അല്‍-ഉസ്സ, മന്നറ്റ് എന്നീ അറേബ്യന്‍ ബഹുദൈവാരാധകരുടെ ദേവതകളെ, ആരാധിക്കാന്‍ മുഹമ്മദ്‌ കപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ട്:-

Satanic versus Issue, considering Al-Lat, Al-Uzza, Mannat to be worshiped, was once insisted by Muhammad.

Satan cast on his tongue, because of his inner debates and what he desired to bring to his people, the words:These are the high-flying cranes; verily their intercession is accepted with approval. (Al-Tabari, p. 108)


►ഇതിനു ആസ്പധമായി, സ്വയം രക്ഷപ്പെടാന്‍ എന്ന പോലെ ഇറക്കിയ ആയത്തില്‍, സകല പ്രവാചകരും, സാത്താനാല്‍ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു വരുത്തി തീര്‍ത്തു:-

ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ ( തന്‍റെ ദുര്‍ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.

  -------------------- -------------------- -------------------- --------------------

3) "ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു..അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും.എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു."




►കാബയിലെ കറുത്ത കല്ലിനെ വണങ്ങുകയും മുത്തുകയും, ചെയ്തു കൊണ്ട്, ഒരു പറ്റം മനുഷ്യരെ, വിഘ്രഹാരധനിയിലേക്ക് തള്ളി വിട്ടു. ഹജ്ജ് എന്ന അറേബ്യന്‍, ബഹുദൈവ ആരാധകരുടെ ക്രിയകള്‍ അപ്പാടെ പകര്‍ത്തി അത് ഇസ്ലാമില്‍ നിര്ബെന്തമാക്കി:-

സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. ‘അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

  -------------------- -------------------- -------------------- --------------------

4) "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല."

സത്യദൈവത്തിന്റെ നാമം സത്യംചെയ്യാനും, ശപിക്കാനും ഒന്നും വെറുതെ ഉപയോഗിക്കരുത്.

►എന്നാല്‍ മുഹമ്മദ്‌ ചെയ്തതും പഠിപ്പിച്ചതും നേരെ എതിര്‍:-

ഉമ്മറിന്റെ നിവേദനം : നബി അറിയിച്ചു , " ആരെങ്കിലും ശപഥം എടുക്കുന്നുണ്ടെങ്ങിൽ , അവൻ അല്ലാഹുവിന്റെ നാമത്തിൽ മാത്രം ശപഥം എടുക്കുക." (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5,പുസ്തകം  58, നോ 177).

►മരണ സമയത്ത് ശപിക്കാനും മുഹമദ് തന്റെ ദൈവനാമം ഉപയോഗിക്കുന്നു:-

ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."

 -------------------- -------------------- -------------------- --------------------

5) "ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു."



►ശബ്ബത്തു എന്നു മുഹമ്മദ്‌ കേട്ടിട്ടു പോലും ഇല്ല എന്നു തോന്നുന്നു:- ന്യായപ്രമാണം അനുസരിച്ച് വേണമോ വേണ്ടയോ എന്നു പോലും പറയുന്നതായി കണ്ടില്ല. ഇസ്ലാമിന് എന്താണാവോ ഈ ശബ്ബത്ത് എന്നാല്‍??


 -------------------- -------------------- -------------------- --------------------

6) "നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക."

►മുഹമ്മദിന്റെ ചെറുപ്രായത്തില്‍ തന്നെ, മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടിരുന്നു:- എന്നാലും പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കുന്നതും അവരുടെ തെറ്റുകള്‍ മറന്നു കളയുന്നതും ഒരു പ്രവാചകന്‍ എന്ന നിലയിലും, ബഹുമാനം എന്ന അര്‍ത്ഥത്തിന്റെ വ്യാപ്തിയിലും അവിശ്യമായ കാര്യമാണ്.


അബു അഫാക് എന്ന 100 വയസിനു മുകളില്‍ പ്രായമുള്ള ഒരു വൃദ്ധ-കവിയെ മുഹമ്മദ്‌ ആളയച്ചു കൊല്ലിക്കുന്നു ,അതും മുഹമ്മദിനെ കുറിച്ച് ഒരു കവിത എഴുതിയതിനു .

പ്രവാചകന്‍ പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന്‍ പോകുന്നത്?". അപ്പോള്‍ തന്നെ, വൃന്ഥത്തിലെ ബിന്‍ അമര്‍ ബിന്‍ ഓഫ്-ന്റെ സഹോദരനായ സലിം ബിന്‍ ഉമയര്‍ അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ കൊന്നു കളഞ്ഞു. (ഇബ്ന്‍-ഹിഷാം പേജ് 581)


 -------------------- -------------------- -------------------- --------------------


7) "കൊല ചെയ്യരുതു."

►മുസ്ലിംകളെ തന്നെ കൊല്ലാന്‍ കല്പിക്കുന്ന മുഹമ്മദ്‌:-

"അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പോവുക. എന്നിട്ട് (ജമാഅത്തിന് വരാത്ത) ആളുകളെ അകപ്പെടുത്തി അവരുടെ വീടുകള്‍ കത്തിച്ചു കളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം: അവരില്‍ വല്ലവരും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ (ആട്ടിന്‍റെ) നല്ല രണ്ട് കുളമ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ ഇശാ നമസ്കാരത്തിന് ഹാജരാകുമായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 372, പേജ് 316)



►കുട്ടികളെ കൊല്ലുവാന്‍ അനുവദിക്കുന്ന മുഹമ്മദ്‌:-

"സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)



►മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്‌:-

മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.' .....

പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍. 15)


 -------------------- -------------------- -------------------- --------------------


8) "വ്യഭിചാരം ചെയ്യരുതു."


►'അസ്സൽ' എന്ന ബലാല്‍സംഗം (വ്യഭിചാരം):-

യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.

അബു സൈദ്‌ അല-ഖുദ്രി നിവേദനം: ഞങ്ങൾ അടിമ സ്ത്രീകളെ എടുക്കുകയും , അവരോട് അസ്സൽ (Azl) ചെയ്യുവാനും  ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഇതിനെ കുറിച്ച് ആരാഞ്ഞു, അദ്ദേഹം പറഞ്ഞു : "നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, പക്ഷെ  ന്യായവിധി നാളിനു മുൻപ് ജനിക്കേണ്ട അത്മവണെങ്ങിൽ, അത് ജനിക്കും".(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373)


അസ്സൽ എന്താണ് എന്ന് കൂടുതൽ അറിയാൻ .(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3371 ) വായിക്കുക [http://searchtruth.com/book_display.php?book=008&translator=2&start=0&number=3371#3371]



►സ്വധേഹം ദാനം ചെയ്യുന്നവളുമായി മുഹമ്മദിന് പ്രത്യേകം ശയിക്ക്കാന്‍ നല്‍കപ്പെട്ട വ്യഭിചാര ആയത്തു:-



ഖുറാന്‍ 33:50..... സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.



►മുത്താ എന്ന വ്യഭിചാരം:-

ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)



റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)


 -------------------- -------------------- -------------------- --------------------


9) "മോഷ്ടിക്കരുതു":

►അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം).  പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )



മെക്കക്കാര് അവരുടെ ചരക്കുവാഹനങ്ങളുടെ കൂട്ടം സംരക്ഷിക്കൻ പടയാളികളെ കൂടെ അയക്കുകയും, സാധാരണ പോലെ മുസ്ലിമുകൾ ചരക്കുവാഹനങ്ങൾ ആക്രമിച്ചപ്പോൾ, ഒരു ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തു. ഇതാണ് 'അൽ-ബദർ' യുദ്ധം എന്ന് അറിയപ്പെടുന്ന  മുസ്ലിമുകളുടെ ആദ്യ യുദ്ധം. സമാധാനത്തിന്റെ മതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മതത്തിന്റെ തുടക്കം "മോഷണം", "പിടിച്ചു പറി", എന്നിട്ട് അത് ചെറുത്തവരെ തോല്പ്പിച്ചു കൊണ്ട്.



►ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ളയടിക്കാനും ഉപദേശിക്കുന്ന മുഹമ്മദ്‌:-

ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)



ഖുറാന്‍ 48:20 "നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത്‌ അവന്‍ നിങ്ങള്‍ക്ക്‌ നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന്‌ അവന്‍ തടയുകയും ചെയ്തിരിക്കുന്നു."

  -------------------- -------------------- -------------------- --------------------

10) "കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം (നുണ) പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു."

►വാക്കുകള്‍ പാലിക്കേണ്ട, അല്ലെങ്ങില്‍ ശപഥങ്ങള്‍ പാലിക്കേണ്ട!:-

ഖുറാന്‍ (9:3) - "അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട്‌ യാതൊരു ബാധ്യതയുമില്ലെന്ന്‌" (that Allah and His Messenger dissolve (treaty) obligations with the Pagans)

ഖുറാന്‍ (66:2) - "നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു." (Allah has already ordained for you, (O men), the dissolution of your oaths)



►നുണകള്‍ പറയാന്‍ പ്രോത്സാഹനം നല്‍കുക:-

ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)



നിയമപ്രമാണത്തില്‍ - "കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും മോഹിക്കുക പോലും അരുത്" എന്നു പറയുന്നു.മുഹമ്മദ്‌ കൂട്ടുകാരന്റെ അല്ല മകന്റെ ഭാര്യയെ (വളര്‍ത്തു പുത്രന്‍ സയ്യീദ്-ന്റെ ഭാര്യയെ), ആണ് മോഹിച്ചതും, സ്വന്തമക്കിയതും:-

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428):

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)



ഖുറാന്‍ (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌."



"

ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ  അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു.



 -------------------- -------------------- -------------------- --------------------
 -------------------- -------------------- -------------------- --------------------


ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ന്യായപ്രമാണം അന്വര്തിച്ച, മോശയെ പോലുള്ള പ്രവാചകൻ എന്നതിന് നേര് വിപരീതമാണ്, ന്യായപ്രമാണങ്ങൾ അപ്പാടെ ലംഘിക്കുകയും ലംഘിക്കുവാൻ പ്രചോധനങ്ങൾ നല്കുകയും ചെയ്ത മുഹമ്മദ്‌.


പത്തു കല്പനകൾ പരിശോധിക്കുവാൻ:-
http://etabetapi.com/read/ml/Exodus/20;
http://biblehub.com/interlinear/exodus/20.htm;