Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

പേര്‍സണല്‍ അസിസ്റ്റന്റിനെ അവിശ്യമുണ്ട്:





പ്രധാന ഉത്തരവാദിത്തങ്ങള്‍:


1) തമ്പ്രാന്‍റെ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുകയോ, അവിടെ വന്നു തമ്ബടിക്കുന്നവരെ ഓടിച്ചു വിടുകയോ [ ഖുറാന്‍ 33:53 49:5]

2) തമ്പ്രാന് അച്ചാരം അഥവാ സമ്മാനങ്ങള്‍ അഥവാ കാണിക്കകള്‍, നല്‍കാന്‍ പ്രേരിപ്പിക്കല്‍   [ ഖുറാന്‍ 58:12]

3) തമ്പ്രാന് ആലോസരപ്പെടുന്നവസരങ്ങളില്‍ “ശൂ” എന്ന ആന്ഖ്യം കാണിക്കുക  [ ഖുറാന്‍ 49:1; 49:2 49:3]

4) തമ്പ്രാന്‍റെ സ്വകാര്യ കേളിസ്ഥലങ്ങളിലേക്ക് ആരെയും അടുപ്പിക്കതിരിക്കുക  [ ഖുറാന്‍ 49:4]

5) തമ്പ്രാന്‍റെ ഉമ്മറങ്ങളിലോ അകത്തളങ്ങളിലോ അധികം ആരും ഇരിക്കാനനുവതിക്കതിരിക്കുക  [ ഖുറാന്‍ 33:53]

6) തമ്പ്രാന്‍റെ വീട്ടിലെ എണ്ണത്തില്‍ കുറെ ഉള്ള തംബ്രാട്ടിമാരെ നോക്കുകയും സംസാരിക്കുകയും ചെയ്യാതെ വേഗം ഇറക്കിവിടുക  [ ഖുറാന്‍ 33:53]

7) വീട്ടിലെ പെണ്ണുങ്ങളുടെ ഏഷണികള്‍ മുന്‍കൂട്ടി അറിയിക്കാനും   [ ഖുറാന്‍ 66:3 ]

8) വിവാഹജീവിതത്തിലെ താളപിഴ്കളില്‍ നിന്ന് തലയൂരാനും,   [ ഖുറാന്‍ 66:4]

9) ഭാര്യമാരെ ഉപേക്ഷിച്ചു വേറെ കെട്ടും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാനും മറ്റുചില ഏറാന്‍മൂളി പരിപാടികള്‍ക്കും  [ ഖുറാന്‍ 66:5]

10)  തമ്പ്രാന് സ്വയം കാഴ്ചവെച്ച പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ മാത്രം കെട്ടാനും ഒക്കെ സഹായിക്കുന്ന  [ ഖുറാന്‍ 33:50]


തുടങ്ങീ … എന്റെ എല്ലാ സ്വാര്‍ത്ഥതകള്‍ക്കും ചുക്കാന്‍ പിടിക്കല്‍ തുടങ്ങിയവ… ആളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു…
കൃത്യം പറഞ്ഞാല്‍ താഴെ കൊടുത്തത് പോലെ ഉള്ള സ്വഭാവം ആയിരികണം, മ്മടെ “മുത്തിന്റെ സഹായിയെ” പോലെ:

[ഖുറാന്‍ 49:1] “ഹേ വിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും മുന്‍പില്‍ നിങ്ങള്‍ മുന്‍ കടന്നു പ്രവര്‍ത്തിക്കരുത്…..”

[ഖുറാന്‍ 49:2] “ഹേ വിശ്വാസികളേ, പ്രവാചകന്റെ ശബ്ദത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ഉയരാന്‍ പാടില്ല. നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുമ്പോലെ അദ്ദേഹത്തോടു നിങ്ങള്‍ സംസാരിക്കരുത്….”

[ഖുറാന്‍ 49:3]“നിശ്ചയമായും അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ വെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവര്‍ ആരോ, അവരുടെ ഹൃദയങ്ങളെ ഭക്തിക്കായി അല്ലാഹു പരീക്ഷിക്കുന്നു. അവര്‍ക്കു പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ട്.”

[ഖുറാന്‍  49:4] “നബിയുടെ കിടപ്പറയുടെ പിന്നില്‍ വന്ന് അദ്ദേഹത്തെ വിളിക്കുന്നവര്‍ ബുദ്ധി ഉപയോഗിക്കുന്നില്ല.”

[ഖുറാന്‍  49:5] “നീ പുറത്തേക്കു ഇറങ്ങി വരുന്നതു വരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.”

[ഖുറാന്‍ 33:53] “ഹേ വിശ്വാസികളേ, നബിയുടെ വീട്ടില്‍ ഭക്ഷണത്തിനു ക്ഷണിച്ചാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നതും കാത്ത് നിങ്ങള്‍ ഇരിക്കാനും പാടില്ല. ക്ഷണിച്ചാല്‍ മാത്രം പ്രവേശിക്കുകയും ഭക്ഷണം കഴിച്ചാലുടന്‍ പിരിഞ്ഞു പോവുകയും വേണം. നബിയുടെ ഭാര്യമാരോടു സൊറയും പറഞ്ഞ് അവിടെ ചുറ്റിപ്പറ്റി നില്‍ക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ നബിക്കു വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. നബിക്കാകട്ടെ അതൊക്കെ നിങ്ങളോട് നേരിട്ടു പറയാന്‍ ലജ്ജയുണ്ട്. എന്നാല്‍ അല്ലാഹുവിനതൊന്നും തുറന്നു പറയാന്‍ ലജ്ജയില്ല. നിങ്ങള്‍ നബിയുടെ ഭാര്യമാരോടു വല്ല സാധനവും ചോദിച്ചു വാങ്ങുകയാണെങ്കില്‍ അത് ഒരു മറയുടെ അപ്പുറം നിന്നു മാത്രം വാങ്ങുക. നിങ്ങളുടെയും അവരുടെയും പരിശുദ്ധിക്കതാണു നല്ലത്. അല്ലാഹുവിന്റെ ദൂതനു ശല്യമൂണ്ടാക്കാന്‍ നിങ്ങള്‍ക്കു പാടുള്ളതല്ല. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാനും നിങ്ങള്‍ക്കു പാടുള്ളതല്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ വളരെ ഗൌരവമുള്ള കാര്യമാണ്.”

[ഖുറാന്‍ 58:12] സത്യവിശ്വാസികളേ നിങ്ങള്‍ ദൈവദൂതനെ സന്ദര്‍ശിച്ചു വല്ല കൂടിയാലോചനയും നടത്തുന്നുവെങ്കില്‍ അദ്ദേഹത്തിനു വല്ലതും കാണിക്കയായി കൊടുത്തിട്ടു പോകണം.

[ഖുറാന്‍ 66:3] “തന്റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു രഹസ്യം പറഞ്ഞു. അവള്‍ അത് മറ്റൊരുത്തിയോടു പറഞ്ഞു. അല്ലാഹു അത് നബിയെ അറിയിച്ചു അതിന്റെ ചില ഭാഗങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘ഈ വിവരം ആരാണു താങ്കളെ അറിയിച്ചത്?” അദ്ദേഹം പറഞ്ഞു; “എനിക്കിതു സര്‍വ്വജ്ഞാനിയായ അല്ലാഹു അറിയിച്ചു തന്നു’.

[ഖുറാന്‍ 66:4] “നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്കു പശ്ചാതപിക്കുന്നതാണു നല്ലത്. ; നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിരിക്കുന്നു. നിങ്ങള്‍ രണ്ടു പേരും അദ്ദേഹത്തിനെതിരെ പരസ്പരം കൂട്ടു ചേരുകയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിന്റെ സഹായത്തിനുണ്ടാകും. ജിബ്രീലുമുണ്ടാകും. മലക്കുകളും സത്യവിശ്വാസികളിലെ നല്ലയാളുകളും നബിയോടൊപ്പമുണ്ടാകും.”

[ഖുറാന്‍ 66:5] “നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നപക്ഷം നിങ്ങളെക്കാള്‍ നല്ല ഭാര്യമാരെ അദ്ദേഹത്തിന്റെ റബ്ബ് പകരം നല്‍കും. അതായത് മുസ്ലിംകളും, ഭക്തിയുള്ളവരും വിധവകളും കന്യകമാരുമായ സ്ത്രീകളെ.”

[ഖുറാന്‍ 33:50] ….. സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌.

[സുടാപ്പിപരിപാടിക്ക് പെണ്ണിനെ കിട്ടിയില്ലേല്‍ ബിഷമിച്ചു കരയുന്ന മുത്ത്‌, 'ശോ! എന്റെ കണ്ണുകള്‍ നിറയുന്നു!!!' ]

ഉടനെ മുത്ത്‌ പരിപാടി തുടങ്ങി പക്ഷെ:

“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ ‍നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി 63:182]

എല്ലാം കണ്ടും കെട്ടും അനുഭവിച്ചും നടന്നിരുന്ന കുഞ്ഞുപെണ്ണ് പറഞ്ഞു:
ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി 60:311]
മേല്‍ പറഞ്ഞ സ്വഭാവഗുണങ്ങള്‍ ഉള്ള കിടിലന്‍ ആയ PA യാണ് “നുമ്മ” അന്വേഷിക്കണത്. തതുല്യമായ Profile ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം:
Green Silk House,
Partition Number 4756,
Honey river shore (next to Moosa’s door)
Under 100 mile palm Tree,
5th Heaven,
pin : ഉണ്ട ഉണ്ട ഏഴു

No comments:

Post a Comment